കൂർത്തമുള്ളാണികൾ ചുറ്റിവരിഞ്ഞു ജീവിച്ചവൾ
- ധീരവനിതകൾ
- November 22, 2016
ഇറ്റലിയിലെ മെർക്കാറ്റിലോയിൽ 1660 ഡിസംബർ 27 നാണ് വെറോനിക്ക ജൂലിയാനി ജനിച്ചത്. ഉർസുല ജൂലിയാനി എന്നായിരുന്നു അവളെ എല്ലാവരും വിളിച്ചിരുന്നത്. പരിശുദ്ധ അമ്മയുടെയും ഈശോയുടെയും ചിത്രങ്ങൾ ചെറുപ്രായത്തിൽ ത്തന്നെ അവൾക്കിഷ്ടമായിരുന്നു. ഏതാണ്ട് രണ്ടുവയസു പ്രായമുളളപ്പോൾത്തന്നെ ദിവ്യകാരുണ്യ നാഥനോട് അതിയായ സ്നേഹം പ്രകടിപ്പിച്ചിരുന്നു ഉർസുല. ഏഴ് വയസായപ്പോൾ അവൾക്ക് അമ്മയെ നഷ്ടമായി. പതിനേഴാമത്തെ വയസ്സിൽ ഒരു സന്യാസിനിയാകണമെന്ന ആഗ്രഹം പിതാവിനെ അറിയിച്ചു. പല സ്ഥലത്തുനിന്നും വിവാഹാലോചനകൾ കൊണ്ടുവന്നുകൊണ്ടാണ് അവളുടെ പിതാവ് അതിനെ നേരിട്ടത്. എന്നാൽ അവളുടെ നിശ്ചയദാർഢ്യത്തിനുമുമ്പിൽ അവസാനം
ഞാൻ എല്ലായ്പ്പോഴും നിങ്ങളുടെ കൂടെയുണ്ടായിരിക്കും. ഞാനൊരിക്കലും നിങ്ങളെ അനാഥരായി വിടുകയില്ല.” മരണത്തിന്റെ വക്കോളമെത്തിയ നിമിഷങ്ങളിൽ വിശുദ്ധ ക്ലീലിയ ബാർബിയേറി സഹസന്യാസിനിമാർക്ക് നല്കിയ ഉറപ്പായിരുന്നു അത്. ദിവ്യപ്രചോദനത്താൽ പറഞ്ഞ ആ വാക്കുകൾ ദൈവഹിതം പോലെ സന്യാസിനിമാരെ വിശുദ്ധയുടെ മരണത്തിന് ശേഷം തേടിയെത്തിയത് ലോകത്ത് മറ്റൊരിടത്തും കേട്ടിട്ടില്ലാത്ത വിധത്തിലായിരുന്നു. മരണത്തിന് അപ്പുറത്തു നിന്ന് ദിവ്യനാദമായി ക്ലീലിയ അവരെ തേടിയെത്തി. ഇറ്റലിയിലെ ബോൾഗ്നായിൽ 1847 ഫെബ്രുവരി 13 നാണ് ക്ലീലിയ ജനിച്ചത്. ഇരുപത്തിമൂന്ന് വയസ് മാത്രമേ അവൾക്ക് ഭൂമിയിൽ ആയുസുണ്ടായിരുന്നുള്ളൂ. കത്തോലിക്കാസഭയിലെ
ഉറച്ച വിശ്വാസമുണ്ടെന്ന് ഏറ്റു പറയുന്നവർ പോലും കടുത്തൊരു പ്രതിസന്ധി ജീവിതത്തിൽ ഉണ്ടാകുമ്പോൾ ഇടറിപ്പോകുന്നുവെന്നതാണ് നേര്. അപ്പോഴാണ് വിശ്വാസവീരന്മാരായ ഇറാക്കിലെ ക്രൈസ്തവരെ നാം ആദരവോടെ ഓർക്കുന്നത്. അവർക്കുമേൽ പെയ്തിറങ്ങിയ അതിഘോരമായ പ്രശ്നങ്ങൾ അവർ ക്രിസ്തുവിനെ പ്രതി ധീരമായി തരണം ചെയ്തു. ക്രിസ്തുവിനെ പ്രതി സഹനങ്ങൾ ഏറ്റെടുത്തവർ സഭാ ചരിത്രത്തിലുടനീളം കാണാൻ കഴിയും. അവരുടെ പോരാട്ടമെല്ലാം വിശ്വാസത്തിനുവേണ്ടി മാത്രമായിരുന്നു. ഈയിടെ വായിച്ച പൊട്ടാമിയേന എന്ന വിശുദ്ധയുടെ ജീവിതം ഏറെ ആകർഷണീയമാണ്. അലക്സാൺഡ്രിയായിലെ ഉറച്ച കത്തോലിക്കാ കുടുംബത്തിലാണ് അവൾ ജനിക്കുന്നത്. മാതാപിതാക്കൾ
ആവിലായിലെ വിശുദ്ധ അമ്മത്രേസ്യ കുരിശിന്റെ വിശുദ്ധ യോഹന്നാൻ, വിശുദ്ധ കൊച്ചുത്രേസ്യ തുടങ്ങി അനേകം വിശുദ്ധരെ തിരുസഭക്ക് സമ്മാനിച്ച കർമല സഭാരാമത്തിൽ ഒരു വിശുദ്ധ പുഷ്പംകൂടി. ത്രിത്വത്തിന്റെ വിശുദ്ധ എലിസബത്ത്. ഒക്ടോബർ 16-ന് ഫ്രാൻസിസ് മാർപാപ്പ വിശുദ്ധയായി നാമകരണം ചെയ്ത ത്രിത്വത്തിന്റെ എലിസബത്ത് കേവലം 26 വയസുമാത്രമുള്ളപ്പോൾ സ്വർഗീയ മഹത്വത്തിലേക്ക് വിളിക്കപ്പെട്ടു. ഭൂമിയിൽ ജീവിച്ച ചെറിയ കാലത്തിനുള്ളിൽ ഇത്ര പുണ്യയോഗ്യത നേടാൻതക്ക മഹത്തായ എന്തു കാര്യങ്ങളാണ് എലിസബത്ത് ചെയ്തത്? ലോകദൃഷ്ടിയിൽ ഒന്നുമില്ല എന്നതാണ് സത്യം. എന്നാൽ ‘ദൈവസാന്നിധ്യത്തിന്റെ പ്രവാചിക’
ലണ്ടനെ ജ്ഞാനസ്നാനപ്പെടുത്തിയ മഹാരഥന്മാർക്ക് ഒപ്പമാണ് മേരി ട്യൂഡറിന്റെ സ്ഥാനം. ഇംഗ്ലണ്ടിന് ഒരിക്കൽ നഷ്ടപ്പെട്ട കത്തോലിക്കാ പാരമ്പര്യം വീണ്ടെടുക്കാൻ ശ്രമിച്ച ധീരവനിതയാണ് ക്യൂൻ മേരിയായി മാറിയ മേരി ട്യൂഡർ. കത്തോലിക്കാ വിശ്വാസം പുനഃസ്ഥാപിക്കാൻ നടത്തിയ ശ്രമത്തിനും അതിന് നേതൃത്വം കൊടുത്ത ക്യൂൻ മേരിക്കും മൂന്നു വർഷമേ ആയുസുണ്ടായിരുന്നുള്ളുവെങ്കിലും ഇംഗ്ലണ്ടിലെ കത്തോലിക്കാസഭ ചരിത്രത്തിൽ തങ്കലിപികളിൽ ഇടംപിടിക്കും ആ കാലഘട്ടം. ഹെൻട്രി എട്ടാമന്റെയും കാതറിൻ ഓഫ് ആരഗണിന്റെയും ഒരേയൊരു മകളായി 1516 ഫെബ്രുവരി 18ന് ജനിച്ച മേരി ട്യൂഡറിനെ
വിധവയായ ആ സ്ത്രീ ദൈവാലയത്തിലിരുന്ന് വിങ്ങിപ്പൊട്ടി. തന്റെ എല്ലാമായിരുന്ന ഭർത്താവിന്റെ വേർപാട് സമ്മാനിച്ച ഉണങ്ങാത്ത മുറിവുകൾ ഉള്ളിൽ പടർത്തിയ നീറ്റലുകൊണ്ട് അവൾ ഏങ്ങലടിച്ചു. പെട്ടെന്നൊരു പെൺകുട്ടി അടുത്തു വന്നു. അവൾ ചോദിച്ചു, ”എന്തിനാണ് കരയുന്നത്?” അവൾ ഈ വേർപാടിന്റെ കഥ വിവരിക്കാൻ തുടങ്ങുമ്പോ ൾ ആ നാലുവയസുകാരി പറഞ്ഞു, ”സാരമില്ലാട്ടോ. എന്റെ പപ്പയും മരിച്ചുപോയി.” പിന്നെ ആ വിധവയുടെ കൈ ചേർത്ത് പിടിച്ച് തന്റെ പപ്പയെ അടക്കിയിരിക്കുന്ന സ്ഥലം കൊണ്ടുചെന്ന് ആ കുട്ടി കാണിച്ചു. ഇതൊരു വിധവയായ
ഹെൻറി എട്ടാമന്റെ ക്രൂരതയുടെ മറ്റൊരു അധ്യായമാണ് മാർഗരറ്റ് പോളിന്റെ വധത്തോടെ ചരിത്രത്തിന്റെ ഏടുകളിൽ രേഖപ്പെടുത്തപ്പെട്ടത്. ഭാര്യ ജീവിച്ചിരിക്കെ മറ്റൊരുവളെ ഭാര്യയാക്കാനുള്ള ഹെൻറി എട്ടാമന്റെ തീരുമാനത്തിനെതിരെ നിലയുറപ്പിക്കുമ്പോൾ അവൾക്കറിയാമായിരുന്നു രാജാവ് തന്ന പദവികളെല്ലാം നഷ്ടപ്പെടുമെന്ന്, ജീവൻതന്നെ അപകടത്തിലാണ്. പക്ഷേ, തീരുമാനത്തിൽനിന്ന് അവൾ അണുവിട വ്യതിചലിച്ചില്ല. 1541 മെയ് 27ന് വധശിക്ഷ ഏറ്റുവാങ്ങിയ അവളുടെ ശരീരം ആരാച്ചർ പലതുണ്ടങ്ങളാക്കി. അവളെക്കുറിച്ചുള്ള സ്മരണപോലും ഇല്ലാതാക്കാൻ രാജകിങ്കരന്മാർ നടത്തിയ ശ്രമങ്ങളെല്ലാം വൃഥാവിലായെന്ന് തെളിയിക്കുന്നു ഇന്ന് അവൾക്ക് സഭയിൽ ലഭിക്കുന്ന ആദരം. കത്തോലിക്കാസഭയുടെ
സഭാചരിത്രത്തിലെ അസാമാന്യ മിഷൻ ചൈതന്യത്തിന്റെ ആൾ രൂപമായി കണക്കാക്കപ്പെടുന്ന വ്യക്തിയാണ് ഏദേൽ മേരി ക്യൂൻ. ലീജിയൻ മേരി ഓഫ് ക്യൂൻഎന്ന് അവൾ അറിയപ്പെടുന്നു. ഏദേലിന്റെ ജനനം അയർലണ്ടിലെ ഗ്രീനയിനിൽ ആയിരുന്നു. നാഷണൽ ബാങ്ക് മാനേജരായിരുന്നു പിതാവ്. അതുകൊണ്ടുതന്നെ അപ്പന്റ സ്ഥലമാറ്റമനുസരിച്ച് ആ കുടുംബത്തിനും നഗരങ്ങളിൽനിന്ന് നഗരങ്ങളിലേക്ക് ചേക്കേറേണ്ടി വന്നു. ഏദേൽ ചെറുപ്പത്തിലെ വളരെ സുന്ദരിയും ബുദ്ധിമതിയും സന്തോഷവതിയുമാ യിരുന്നു. ആദ്യകുർബാന സ്വീകരണം മുതൽ ദിവ്യബലി അവളുടെ ആത്മീയവിശുദ്ധിയുടെ ആണിക്കല്ലായി മാറി. സ്കൂൾ പഠനം പൂർത്തിയാക്കി തിരിച്ചെത്തിയ അവ
Don’t want to skip an update or a post?