കാടിറങ്ങുന്ന മൃഗങ്ങളും കുടിയിറങ്ങുന്ന കര്‍ഷകരും
- ASIA, Asia National, Featured, Kerala, KERALA FEATURED, വീക്ഷണം
- February 18, 2024
ഹോ ചി മിൻ സിറ്റി: വിശ്വാസത്തെപ്രതിയുള്ള അടിച്ചമർത്തലുകളും മഹാമാരിയും വെല്ലുവിളിയായി തുടരുമ്പോഴും ഏഷ്യൻ രാജ്യമായ വിയറ്റ്‌നാമിൽ ദൈവവിളി വസന്തം. മിഷനറി മാസമായ ഈ ഒക്‌ടോബറിൽമാത്രം വിയറ്റ്‌നാമിലെ സഭ ആഗോള കത്തോലിക്കാ സഭയ്ക്ക് സമ്മാനിച്ചത് 44 വൈദികരെയാണ്. എട്ട് പേർ തിരുപ്പട്ടത്തിന് തൊട്ടുമുമ്പുള്ള ഡീക്കൻ ശുശ്രൂഷയിലേക്കും ഉയർത്തപ്പെട്ടു. ഒക്ടോബർ 16ന് ഹോചിമിൻ സിറ്റിയിലെ സെന്റ് ജോസഫ് ആശ്രമത്തിലായിരുന്നു 19 പേരുടെ തിരുപ്പട്ട സ്വീകരണം. ആർച്ച്ബിഷപ്പ് ജോസഫ് ന്യൂവൻ നാങ് ആയിരുന്നു മുഖ്യകാർമികൻ. ഹോ ചി മിൻ സിറ്റിയിൽവെച്ചുതന്നെ ക്രമീകരിച്ച
വത്തിക്കാൻ സിറ്റി: ‘ജി 20’ ഉച്ചകോടിക്കായി റോമിലെത്തുന്ന ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രാൻസിസ് പാപ്പയെ സന്ദർശിക്കുമെന്ന വാർത്തയ്ക്ക് സ്ഥിരീകരണം. ഇനി അറിയേണ്ടത് പാപ്പയെ മോദി ഭാരതത്തിലേക്ക് ക്ഷണിക്കുമോ എന്നാണ്. അത് അറിയാനുള്ള ആകാംഷാഭരിതമായ കാത്തിരിപ്പിലാണ് ഭാരതത്തിലെ വിശ്വാസീസമൂഹം. ഒക്‌ടോബർ 30 ശനിയാഴ്ച വത്തിക്കാൻ സമയം രാവിലെ 8.30നാണ് (ഇന്ത്യൻ സമയം ഉച്ചയ്ക്ക് 12.00) കൂടിക്കാഴ്ച. വത്തിക്കാൻ വൃത്തങ്ങൾ കഴിഞ്ഞ ദിവസം ഈ വാർത്ത അനൗദ്യോഗികമായി സ്ഥിരീകരിച്ചിരുന്നു. അതിന് പിന്നാലെ, ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് കേരള കത്തോലിക്കാ
കൊളംബോ: 2019ലെ ഈസ്റ്റർ ദിനത്തിൽ (ഏപ്രിൽ 21) 267 പേർ കൊല്ലപ്പെട്ട ഇസ്ലാമിക ഭീകരാക്രമണത്തിലെ ഇരകൾക്ക് നീതി ഉറപ്പാക്കാനുള്ള ശ്രീലങ്കൻ കത്തോലിക്കാ സഭയുടെ പരിശ്രമങ്ങളിൽ പേപ്പൽ ഇടപെടൽ വാഗ്ദാനം ചെയ്ത് ഫ്രാൻസിസ് പാപ്പയുടെ കത്ത്. സ്‌ഫോടനവുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ തന്റെ ഭാഗത്തുനിന്ന് എന്ത് നടപടിയാണ് ശ്രീലങ്കയിലെ സഭയ്ക്ക് ആവശ്യമെന്ന് ചോദിച്ചുകൊണ്ടുള്ള കത്ത് കൈപ്പടയിലാണ് പാപ്പ തയാറാക്കിയിരിക്കുന്നത്. ഭീകരാക്രമണത്തിന്റെ ഇരകളെ സഹായിക്കാൻ ഓസ്ട്രേലിയ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ശ്രീലങ്കൻ ജസ്റ്റിസ് ഫോറം ക്രമീകരിച്ച ഓൺലൈൻ ബ്രീഫിംഗിലാണ് കൊളംബോ ആർച്ച്ബിഷപ്പ് കർദിനാൾ
ജറൂസലെം: യഹൂദവംശഹത്യയുടെ (ഹോളോക്കോസ്റ്റ്) നാളുകളിൽ, ക്രിസ്തീയമായ സ്‌നേഹത്തെപ്രതി യഹൂദരെ രക്ഷിക്കാൻ കഠിന പരിശ്രമം നടത്തിയ ഫ്രഞ്ച് കർദിനാൾ യൂജിൻ തിസരാങ്ങിന് ‘ജനതകളിൽനിന്നുള്ള നീതിമാൻ’ പദവി മരണാനന്തര ബഹുമതിയായി സമ്മാനിച്ച് ഇസ്രായേൽ. യഹൂദ വംശഹത്യയിൽനിന്ന് യഹൂദരെ രക്ഷിക്കാൻ പരിശ്രമിച്ച യഹൂദരല്ലാത്തവരെ ആദരിക്കാൻ, ഇസ്രായേലിന്റെ ഔദ്യോഗിക ഹോളോക്കോസ്റ്റ് സ്മാരകമായ ‘യാദ് വഷേം’ ഏർപ്പെടുത്തിയ പുരസ്‌ക്കാരമാണിത്. കർദിനാൾ സംഘത്തിന്റെ ഡീൻ, പൗരസ്ത്യ തിരുസംഘം പ്രീഫെക്ട്, പൊന്തിഫിക്കൽ ബിബ്ലിക്കൽ കമ്മീഷൻ പ്രസിഡന്റ്, പൗരസ്ത്യ തിരുസംഘം സെക്രട്ടറി എന്നിങ്ങനെ പ്രമുഖ ചുമതലകൾ വഹിച്ചിട്ടുള്ള കർദിനാളാണ്
ഗാസ: ഒന്നര പതിറ്റാണ്ടിനിടയിൽ നാല് യുദ്ധങ്ങൾക്ക് സാക്ഷ്യം വഹിക്കേണ്ടിവന്ന, പശ്ചിമേഷ്യയിലെ ഗാസാ മുനമ്പിൽനിന്ന് പ്രത്യാശയുടെ പ്രതീകമായി പുതിയ പൗരോഹിത്യ ദൈവവിളി. ഓർത്തഡോക്‌സ് കുടുംബത്തിൽ ജനിച്ച് 2019ൽ കത്തോലിക്കാ വിശ്വാസം സ്വീകരിച്ച അബ്ദല്ലാ ജെൽദാ എന്ന 23 വയസുകാരനിലൂടെയാകും ഗാസയ്ക്ക് പുതിയ വൈദികനെ ലഭിക്കുക. ‘ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ദ ഇൻകാർനേറ്റ്’ (ഐ.വി.ഇ) സന്യാസസഭയിൽ ഒക്‌ടോബർ 10ന് പ്രഥമവ്രതം സ്വീകരിച്ച അദ്ദേഹത്തിന്റെ തിരുപ്പട്ട സ്വീകരണത്തിന് നാളുകൾ ഏറെയുണ്ടെങ്കിലും, ആ അനുഗ്രഹ നിമിഷത്തിനായി പ്രാർത്ഥനാപൂർവം ഒരുങ്ങുകയാണ് ഗാസയിലെ കത്തോലിക്കാ സമൂഹം. ഗാസയിൽനിന്ന്
ധാക്ക: പ്രകൃതിശക്തികളെ ആരാധിക്കുന്ന പതിവിനോടും മന്ത്രവാദത്തോടും വിടചൊല്ലി ക്രിസ്തുവിനെ രക്ഷകനും നാഥനുമായി സ്വീകരിച്ച് ബംഗ്ലാദേശിലെ ഗോത്രജനത. ക്രിസ്തുവിനെ അറിഞ്ഞും ക്രിസ്തുവിന്റെ സന്ദേശങ്ങൾ ഗ്രഹിച്ചും സാന്താൾ, ഓറാഓൺ ഗോത്രങ്ങളിൽനിന്ന് മാമ്മോദീസ സ്വീകരിച്ച് കത്തോലിക്കാ വിശ്വാസത്തിലേക്ക് കടന്നുവരുന്നവരുടെ എണ്ണം വർദ്ധിക്കുകയാണ്. അതിന് തെളിവാണ് വടക്കൻ ബംഗ്ലാദേശിലെ വിവിധ ഗ്രാമങ്ങളിൽ നടക്കുന്ന മാമ്മോദീസാ സ്വീകരണങ്ങൾ. ആരുടെയും നിർബന്ധമോ പ്രലോഭനമോ ഇല്ലാതെ, സ്വന്തം തീരുമാനപ്രകാരം വിശ്വാസപരിശീലനം പൂർത്തിയാക്കി ദിനങ്ങളുടെ ഇടവേളയിൽ 117 പേരാണ് രാജ്ഷാഹി രൂപതയിൽ കത്തോലിക്കാ വിശ്വാസം സ്വീകരിക്കുന്നത്. കോർബാല ഗ്രാമത്തിലെ
മാധ്യമങ്ങള്‍ മലയാളികളുടെ ജീവിതത്തിന്റെ ഭാഗമാണ്. ഓരോ പ്രഭാതത്തിലും പത്രത്തിലേക്ക് ഒന്നോടിച്ചു നോക്കുകയെങ്കിലും ചെയ്യാത്ത മലയാളികള്‍ വിരളമായിരിക്കും. പലരുടെയും ദിവസം ആരംഭിക്കുന്നതുതന്നെ പത്രം വായനയോടെയാണ്. മലയാളികളുടെ സംസ്‌കാരത്തെയും കാഴ്ചപ്പാടുകളെയുമൊക്കെ രൂപപ്പെടുത്തിയതിലും വിശാലമാക്കിയതിലും മാധ്യമങ്ങള്‍ വലിയ പങ്കുവഹിച്ചിട്ടുണ്ട്. ജനാധിപത്യത്തെ സംരക്ഷിച്ചുനിര്‍ത്തുന്നതിലും രാജ്യത്ത് നിയമവാഴ്ച ഉറപ്പിക്കുന്നതിലുമെല്ലാം മാധ്യമങ്ങള്‍ക്ക് വലിയ സ്ഥാനമുണ്ട്. നീതിനിഷേധിക്കപ്പെടുന്ന സാഹചര്യങ്ങളില്‍ എല്ലാവരും ഉറ്റുനോക്കുന്നത് മാധ്യമങ്ങളെയാണ്. അതുമായി ബന്ധപ്പെട്ട് സമൂഹത്തില്‍ അഭിപ്രായരൂപീകരണം നടക്കുന്നതില്‍ മാധ്യമങ്ങളുടെ നിലപാടുകള്‍ സ്വാധീനം ചെലുത്തും. ഭരണകൂടങ്ങള്‍ സ്വീകരിച്ച ചില നീതിരഹിത തീരുമാനങ്ങളില്‍നിന്നും പലപ്പോഴും പിന്തിരിയേണ്ടിവന്നിട്ടുള്ളത് മാധ്യമങ്ങളുടെ
വാരണാസി: ഉത്തര്‍പ്രദേശില്‍ കന്യാസ്ത്രീകള്‍ക്ക് നേരെ തീവ്രഹിന്ദുത്വ സംഘടനകളായ ബജ്‌റംഗളിന്റെയും ഹിന്ദുയുവവാഹിനിയുടെയും നേതൃത്വത്തില്‍ ആക്രമണം. ഉര്‍സുലിന്‍ ഫ്രാന്‍സിസ്‌കന്‍ സഭാംഗങ്ങളായ സിസ്റ്റര്‍ റോഷ്‌നി മിഞ്ച്, സിസ്റ്റര്‍ ഗ്രേസി മോണ്ടെയ്‌റോ എന്നിവരാണ് വാരണാസിയില്‍വച്ച് അതിക്രമത്തിന് ഇരയായത്. രോഗ ബാധിതനായ പിതാവിനെ കാണാന്‍ ജാര്‍ഖണ്ഡിലേക്ക് പോകുകയായിരുന്ന സിസ്റ്റര്‍ റോഷ്‌നി മിഞ്ചിനെ യാത്രയ്ക്കാന്‍ കൂടെ പോയതായിരുന്നു സിസ്റ്റര്‍ മോണ്ടെയ്‌റോ. സംഘടിച്ച് എത്തിയ പ്രവര്‍ത്തകര്‍ ഇവരെ ബലമായി പോലീസ് സ്റ്റേഷനിലേക്ക് നടത്തിക്കൊണ്ടുപോകുകയായിരുന്നു. ആറ് മണിക്കൂറിനുശേഷമാണ് മോചിപ്പിച്ചത്. വാരണാസിക്കു സമീപം മാവു ജില്ലയില്‍ പ്രാര്‍ത്ഥന നടത്തിയിരുന്ന ക്രൈസ്തവരെ
Don’t want to skip an update or a post?