അഭയാര്‍ത്ഥിയുടെ മകന്
- Featured, ചിന്താവിഷയം
- April 15, 2024
വീഡിയോ കാസറ്റിലുള്ള ഒരു സിനിമ നിങ്ങള്‍ കാണുന്നു, ഒരു കഥ. കാസറ്റ് റീവൈന്‍ഡ് ചെയ്ത് മറ്റൊരു കഥ നിങ്ങള്‍ക്കതില്‍ ടേപ്പു ചെയ്യാം. ഒരു പുതിയ കഥ. ടേപ്പിലേക്ക് പുതിയ കഥ കടന്നുവരുമ്പോള്‍ പഴയ കഥ, സംഭവങ്ങള്‍ മാഞ്ഞുപോകുന്നു. പഴയതാകെ തേച്ചുമായ്ച്ച് ഒരിക്കല്‍ക്കൂടി ജീവിതമാരംഭിക്കാന്‍, ഒരു പുനര്ജന്മം തന്നെ നേടാന്‍ മോഹിക്കുന്ന അനേകര്‍ ഇന്ന് നമുക്കിടയിലുണ്ട്. ഒരു പുതിയ ബാല്യവും പുതിയ കൗമാരവും പുതിയ യൗവനവും ഇവരുടെ മനസിലെ സ്വപ്നങ്ങളാണ്. സാധ്യമല്ലെന്നറിയുമ്പോഴും ഇതിനായി ആഗ്രഹിച്ചുപോകുന്ന ഇവര്‍ ചെയ്തുപോയത് തിരുത്താനും
ആവിലായിലെ വിശുദ്ധ അമ്മത്രേസ്യ, കുരിശിന്റെ വിശുദ്ധ ജോണ്‍, വിശുദ്ധ അല്‍ഫോന്‍സ് ലിഗോരി, വിശുദ്ധ ബര്‍ണാദ്, വിശുദ്ധ ഡോണ്‍ബോസ്കോ, വിശുദ്ധ കൊച്ചുത്രേസ്യ, വിശുദ്ധ ആന്‍സെലം, വിശുദ്ധ കൊളമ്പിയര്‍ തുടങ്ങിയവര്‍ ഉത്തരീയ ഭക്തരായിരുന്നു. വിശുദ്ധ അല്‍ഫോന്‍സ് ലിഗോരി പറഞ്ഞത് മറ്റുള്ളവര്‍ സ്ഥാനമുദ്ര അണിഞ്ഞിരിക്കുന്നത് കാണുമ്പോള്‍ മനുഷ്യര്‍ക്ക് സന്തോഷം ഉണ്ടാകുന്നതുപോലെ, മാതാവ് തന്റെ സ്വര്‍ഗീയ സമ്മാനമായി തന്ന ഉത്തരീയം ധരിച്ച മനുഷ്യരെ കാണുന്നത് മാതാവിനെ സന്തോഷിപ്പിക്കും എന്നാണ്. വിശുദ്ധ ബര്‍ണാര്‍ദ് പറഞ്ഞത്, മാതാവ് സ്വര്‍ഗത്തില്‍നിന്ന് സമ്മാനമായി നല്കിയ ഉത്തരീയം ഭക്തിപൂര്‍വം ധരിക്കുന്നവരുടെ
കാലഘട്ടത്തിന്റെ പ്രതിസന്ധികളെ ക്രൈസ്തവികമായ ധാര്‍മികതയോടെ നേരിടണമെന്ന് യാക്കോബായ സഭ സിനഡ് സെക്രട്ടറിയും കോട്ടയം ഭദ്രാസനം മെത്രാപ്പോലീത്തയുമായ തോമസ് മാര്‍ തിമോത്തിയോസ്. നസ്രാണി മഹാസംഗമത്തിന് ഒരുക്കമായി നടന്ന മരിയന്‍ കണ്വന്ഷന് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പെയ്തിറങ്ങിയ മഴയെ അവഗണിച്ച് അനേകായിരങ്ങള്‍ മരിയന്‍ കണ്‍വന്‍ഷനില്‍ പങ്കെടുത്ത് വചനാമൃതം നുകര്‍ന്നു. സഭയുടെ പ്രബോധനങ്ങളെ തിരിച്ചറിയണമെന്ന് ഉദ്ഘാടന സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ച പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു. ആര്‍ച്ച്പ്രീസ്റ്റ് റവ.ഡോ. ജോസഫ് തടത്തില്‍, അസി.വികാരി ഫാ. തോമസ് കുറ്റിക്കാട്ട്
കോട്ടയം : പട്ടികജാതി വംശരായ ദലിത് ക്രൈസ്തവര്‍ക്കും പട്ടിക സംവരണം ലഭ്യമാക്കണമെന്നും മതേതരത്വം മുഖമുദ്രയായി ഭരണംനടത്തുന്ന ഇന്ത്യയില്‍ മതവിശ്വാസത്തില്‍ അവകാശം നിഷേധിക്കുന്നത് അനീതിയാണെന്ന് നെയ്യാറ്റിന്‍കര രൂപതാദ്ധ്യക്ഷന് റൈറ്റ് റവ. ഡോ. വിന്‍സെന്റ് സാമുവല്‍ അഭിപ്രായപ്പെട്ടു. ഡി.സി.എം.എസ് സംസ്ഥാന കമ്മറ്റിയുടെ നേതൃത്വത്തില്‍ നെയ്യാറ്റിന്‍കരയില്‍ നടന്ന നീതിഞായര്‍ ആചരണത്തിന്റെ സംസ്ഥാനതല സമാപനസമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന പ്രസിഡന്റ് ജെയിംസ് ഇലവുങ്കല്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ നെയ്യാറ്റിന്‍കര രൂപത വികാരി ജനറാള്‍ മോണ്‍. ക്രിസ്തുദാസ് ജസ്റ്റിസ് സണ്‍ഡേ സന്ദേശം
തൃശൂർ: പാദുവായിൽ നിന്നുള്ള വിശുദ്ധ അന്തോണി സിൻ്റെ ശരീരത്തിൻ്റെ ഭാഗമായ പ്രത്യേക തിരുശേഷിപ്പ് പരസ്യ വണക്കത്തിനായി അരണാട്ടകര പള്ളി അൾത്താരയിൽ പ്രതിഷ്ടിച്ചു. അലങ്കരിച്ച വാഹനത്തിൽ തിരുശേഷിപ്പ് പ്രദക്ഷിണമായാണ് കൊണ്ടുവന്നത്. മാർ ആൻ്റണി ചിറയത്ത് മുഖ്യകാർമ്മികനായിരുന്നു. വികാരി ഫാ.ബാബു പാണാട്ടു പറമ്പിൽ, ഫാ.ജോസ് ഐനിക്കൽ, ഫാ.ഡെൺ സ്റ്റൺ ഒലക്കേങ്കിൽ, എന്നിവർ സഹകാർമികരായിരുന്നു. കൈക്കാരൻന്മാരായ ഫ്രാൻസീസ്സ് തേറാട്ടിൽ, സെബാസ്റ്റ്യൻ കാട,വർഗ്ഗീസ് കുളങ്ങര, വർഗ്ഗീസ് മഞ്ഞളി, വിവിധ കമ്മിറ്റി കൺവീനർമാരായ ജോർജ്ജ് ചിറമ്മൽ, പ്രിൻസ് കാഞ്ഞിരത്തിങ്കൽ, സാനി ചിറമ്മൽ ഡേവീസ് നീലങ്കാവിൽ തുടങ്ങിയവർ നേതൃത്വം നൽകി
തൃശൂര്‍: മാധ്യമങ്ങള്‍ നന്മയെ പ്രോല്‍സാഹിപ്പിക്കുന്ന സത്യത്തിന്റെ ആവിഷ്കാരമായിരിക്കണമെന്ന് ആര്‍ച്ച്ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്. തൃശൂര്‍ അതിരൂപതാ മാധ്യമദിനാഘോഷം സെന്റ് തോമസ് കോളജ് മെഡ്ലിക്കോട്ട് ഹാളില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സമൂഹത്തെ നന്മയിലൂടെ നയിക്കേണ്ട മാധ്യമങ്ങള്‍ ഭാവാത്മകമായാണ് വിഷയങ്ങള്‍ അവതരിപ്പിക്കേണ്ടത്. എന്നാല്‍ നവമാധ്യമങ്ങള്‍ അടക്കമുള്ളവ പലപ്പോഴും നിഷേധാത്മക നിലപാടുകളാണു സ്വീകരിക്കുന്നത്. പ്രചാരം കിട്ടാനും ആദായമുണ്ടാക്കാനുമാണ് തിന്മകള്ക്കും ഇക്കിളികള്‍ക്കും പ്രാധാന്യം നല്‍കുന്നത്. ശരിയായ ദിശയിലൂടെ ചിന്തിക്കാനും നന്മയുടെ സന്ദേശം നല്‍കാനും പ്രേരിപ്പിക്കുകയും പ്രോല്‍സാഹിപ്പിക്കുകയും ചെയ്യണമെന്നും ആര്‍ച്ച്ബിഷപ് പറഞ്ഞു. അതിരൂപതാ
അതിമഴ, ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, പ്രളയം. രണ്ടുവര്‍ഷത്തോളമായി കേരളീയര്‍ കാണുന്ന പ്രതിഭാസം. അത് ഉണ്ടാക്കിയ ദുരന്തങ്ങള്‍ അതിഭയങ്കരം. മനുഷ്യരുടെയും ജീവജാലങ്ങളുടെയും മരണം. മരങ്ങള്‍ കഴ പുഴകി. മണ്ണൊലിച്ചുപോയി. വീടുകള്‍ തകര്‍ന്നു. കൃഷിയിടങ്ങള്‍ ഇല്ലാതായി. ഗവണ്മെന്റിനും സ്ഥാപനങ്ങള്‍ക്കും കുടുംബങ്ങള്‍ക്കും വലിയ സാമ്പത്തിക പ്രതിസന്ധി ഉണ്ടായി. ഇതുമായി ബന്ധപ്പെട്ട് അന്നുമുതല്‍ ധാരാളം ചര്‍ച്ചകളും അഭിപ്രായപ്രകടനങ്ങളും കുറ്റാരോപണങ്ങളും നടക്കുന്നുണ്ട്. അച്ചടി, ദൃശ്യ, സാമൂഹ്യ മാധ്യമങ്ങളിലെല്ലാം ഇവ നിറയുന്നു. ഒട്ടനവധി ലേഖനങ്ങളിലും ചര്‍ച്ചകളിലും സാമൂഹ്യമാധ്യമ പരാമര്‍ശങ്ങളിലും ഇതിനെല്ലാം കാരണമായി പറയുന്നത് കുടിയേറ്റവും കുടിയേറ്റക്കാരുടെ പ്രവൃത്തികളുമാണ്.
കോട്ടയം: ക്നാനായ സമുദായത്തിന്റെ വിശ്വാസ തീക്ഷണതയും പ്രേഷിത ചൈതന്യവും പാരമ്പര്യ സംരക്ഷണ ജീവിത ശൈലിയും മാതൃകാപരമാണെന്ന് പാലാ രൂപതാ അദ്ധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട്.കോട്ടയം അതിരൂപതയുടെ 109-ാമത് സ്ഥാപന ദിനാഘോഷങ്ങൾ കോതനല്ലൂർ തൂവാനിസയിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സഭയോട് ചേർന്ന് നിന്ന് വിശ്വാസം വളർത്തിയെടുക്കുവാനും പ്രഷിതരംഗംങ്ങളിൽ സജീവമായി ശുശ്രൂഷ ചെയ്യുവാനും പ്രത്യേകിച്ച് ദൈവവിളി പ്രോത്സാഹനത്തിലൂടെയും കുടുംബ പ്രേഷിതത്വത്തിലൂടെയും സഭയെ സമ്പന്നമാക്കുവാനും അതിരൂപത വളരെയേറെ ശ്രദ്ധിച്ചിട്ടുണ്ട്. ഈ ദൗത്യം തുടർന്ന് കൊണ്ടുപോകുന്നതിൽ ഇടവകകളിലെ പൊതുയോഗത്തിനും പാരീഷ് കൗൺസിൽ
Don’t want to skip an update or a post?