ദമാസ്‌ക്കസ്: ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികളുടെ ഭീഷണിക്കു മുന്നിലും ക്രിസ്തുവിനെ ഉപേക്ഷിക്കാൻ തയാറാകാതെ സധൈര്യം നിലയുറപ്പിച്ച വൈദീകൻ സിറിയയിലെ ഹോംസ് അതിരൂപതയുടെ അധ്യക്ഷ പദവിയിലേക്ക്. ഏഴു വർഷംമുമ്പ് ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികൾ ബന്ധിയാക്കുകയും അഞ്ച് മാസത്തിനുശേഷം രക്ഷപ്പെടുകയും ചെയ്ത ഫാ. ജാക്വസ് മൗറാദാണ് ഹോംസിലെ ആർച്ച്ബിഷപ്പായി നിയമിതനാകുന്നത്. സിറിയൻ മെത്രാൻ സിനഡിന്റെ തീരുമാനം വത്തിക്കാൻ അംഗീകരിച്ചതോടെയാണ് 54 വയസുകാരനായ ഇദ്ദേഹം ഇടയ ദൗത്യത്തിലേക്ക് ഉയർത്തപ്പെടുന്നത്. ഖാര്യതയ്ൻ നഗരപ്രാന്തത്തിൽ സ്ഥിതി ചെയ്യുന്ന മാർ ഏലിയൻ ആശ്രമത്തിൽ സേവനം ചെയ്യവേ 2015
Don’t want to skip an update or a post?