വചനപീഠം ഉറപ്പിച്ച ‘ട്രക്ക്’ തയാർ! 100 മണിക്കൂർ ‘ബൈബിൾ മാരത്തൺ’ സംഘടിപ്പിച്ച് കത്തോലിക്കാ രൂപത0
- AMERICA, American National, WORLD
- January 20, 2023
ബാഗ്ദാദ്: ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികളുടെ അധിനിവേശകാലത്ത് തകർക്കപ്പെട്ട ഇറാഖിലെ ഡൊമിനിക്കൻ കന്യാസ്ത്രീമഠം വീണ്ടും പ്രവർത്തനം ആരംഭിക്കുന്നു. നിനവേ സമതലത്തിലെ ബത്നയിൽ സ്ഥിതിചെയ്തിരുന്ന സെന്റ് ജോസഫ് കോൺവെന്റാണ് ഇറാഖീ ക്രൈസ്തവർക്ക് പ്രത്യാശ പകർന്നുകൊണ്ട് വീണ്ടും പ്രവർത്തനം ആരംഭിക്കുന്നത്. പീഡിത ക്രൈസ്തവർക്കിടയിൽ ശുശ്രൂഷ ചെയ്യുന്ന ‘എയ്ഡ് ടു ദ ചർച്ച് നീഡി’ന്റെ (എ.സി.എൻ) സഹായത്തോടെയായിരുന്നു കോൺവെന്റിന്റെ പുനർനിർമാണം. ഒരുകാലത്ത് പ്രമുഖ ക്രൈസ്തവ കേന്ദ്രമായിരുന്ന ബത്നയിലെ ഡൊമിനിക്കൻ കന്യാസ്ത്രീമഠവും അവിടെയുണ്ടായിരുന്ന കിന്റർ ഗാർട്ടണും 2014 – 2016 കാലഘട്ടത്തിലാണ് ഇസ്ലാമിക് സ്റ്റേറ്റ്
ജോഷിമഠ് (ഉത്തരാഖണ്ഡ്): ഭൂമി ഇടിഞ്ഞുതാഴുന്നതിനെ തുടര്‍ന്ന് ദുരിതത്തിലായ ജോഷിമഠിലെ ജനങ്ങള്‍ക്ക് ഭക്ഷ്യവസ്തുക്കളുമായി പോയ മലയാളി വൈദികന് തിരികെയുള്ള യാത്രയില്‍ വാഹനാപകടത്തില്‍ മരിച്ചു. കോഴിക്കോട് ജില്ലയിലെ ചക്കിട്ടപ്പാറ ഇടവാകാംഗമായ ഫാ. മെല്‍ബില്‍ അബ്രാഹം പള്ളിത്താഴത്ത് (37) ആണ് കര്മ്മമേഖലയില്വച്ച് നിത്യപിതാവിന്റെ സന്നിധിയിലേക്ക് യാത്രയായത്. റിട്ടയേര്‍ഡ് അധ്യാപകരായ പള്ളിത്താഴത്ത് ബാബു- കാത്റിന് ദമ്പതികളുടെ മൂന്നുമക്കളില്‍ ഇളയവനാണ് ഫാ. മെല്ബിന്. സീറോമലബാര്‍ സഭയുടെ മിഷന് രൂപതയായ ബിജ്നോര്‍ രൂപതാ വൈദികനായ ഫാ. മെല്ബിന് അദ്ദേഹത്തിന്റെ മിഷന് സ്റ്റേഷനില്‍നിന്നും 320 കിലോമീറ്റര്‍ അകലെയുള്ള
കോട്ടയം: ഭാരതത്തിലെ ആദ്യത്തെ തദ്ദേശീയ സന്യാസസഭയും വിശുദ്ധ ചാവറ കുര്യാക്കോസ് സഹസ്ഥാപകനുമായ സി.എം.ഐ (കാർമലൈറ്റ്സ് ഓഫ് മേരി ഇമ്മാക്കുലേറ്റ്) സഭയിൽനിന്ന് ഈ വർഷം ക്രിസ്തുവിന്റെ ബലിവേദിയിലേക്ക് എത്തിയത് 22 നവവൈദികർ. വിവിധ ദിനങ്ങളിൽ വിവിധ ദൈവാലയങ്ങളിൽവെച്ച് പൗരോഹിത്യം സ്വീകരിച്ച ഇവർ ജനുവരി മൂന്നിന് വിശുദ്ധ ചാവറയച്ചന്റെ തിരുശേഷിപ്പുകൾ സൂക്ഷിച്ചിരിക്കുന്ന മാന്നാനം സെന്റ് ജോസഫ് ആശ്രമ ദൈവാലയത്തിൽ കൃതജ്ഞതാബലി അർപ്പിച്ചു. സഭയുടെ 15 പ്രൊവിൻസുകളിൽ നിന്നുള്ളവരാണ് നവവൈദികർ. ഫാ. തോമസ് പാലക്കൽ, ഫാ. തോമസ് പോരൂക്കര, ഫാ. ചാവറ
കൊളംബോ: 2019ലെ ഈസ്റ്റർ ദിനത്തിൽ (ഏപ്രിൽ 21) ശ്രീലങ്കയിലെ ദൈവാലയങ്ങളിൽ ഉൾപ്പെടെ ഉണ്ടായ തീവ്രവാദി ആക്രമണങ്ങൾ തടയുന്നതിൽ പരാജയപ്പെട്ട അന്നത്തെ ശ്രീലങ്കൻ പ്രസിഡന്റ് മൈത്രിപാല സിരിസേന ഉൾപ്പെടെയുള്ളവർക്ക് ശിക്ഷ വിധിച്ച് ശ്രീലങ്കൻ സുപ്രീം കോടതി. ആക്രമണം തടയുന്നതിൽ പരാജയപ്പെട്ടതോടെ ജനങ്ങളുടെ മൗലികാവകാശങ്ങൾ സംരക്ഷിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടെന്ന് വിലയിരുത്തിയ സുപ്രീം കോടതി, ഇരകൾക്ക് നഷ്ടപരിഹാരം നൽകാൻ വമ്പൻ തുകയാണ് പിഴയായി വിധിച്ചിരിക്കുന്നത്. ആക്രമണം നടക്കുമെന്ന് വിശ്വസനീയമായ ഇന്റലിജൻസ് റിപ്പോർട്ടുകൾ ഉണ്ടായിരുന്നിട്ടും അത് തടയുന്നതിൽ കാണിച്ച അലംഭാവമാണ് സുപ്രീം കോടതിയുടെ
ക്രിസ്മസ് ആനന്ദത്തിന്റെ വിശേഷമായത് എങ്ങനെ എന്ന അന്വേഷണത്തില്‍ വെളിച്ചം പകരുന്ന മൂന്ന് വിചാരങ്ങള്‍ പങ്കുവെക്കുന്നു ശാലോം മീഡിയ സ്പിരിച്വൽ ഡയറക്ടർ റവ.ഡോ.റോയ് പാലാട്ടി സി.എം.ഐ കുഞ്ഞ് പിറന്നാല്‍ ഒരു വീടിനോ നാടിനോ സമുദായത്തിനോ ഗോത്രത്തിനോമാത്രം ആനന്ദം പകരുന്ന ഒന്നായിരുന്നു, അന്നുവരെ. എന്നാല്‍ കാലിത്തൊഴുത്തിലെ ഉണ്ണി രക്ഷകനെ തേടുന്ന എല്ലാവര്ക്കും ആനന്ദപ്പുലരി നല്കി. കാത്തിരിപ്പിന്റെ സുവിശേഷമായിരുന്നു ഉണ്ണിയേശു. വെറുമൊരു കാത്തിരിപ്പിന്റെ സന്തതിയല്ല, തലമുറകളായി പ്രവാചകര്‍ സ്വപ്നം കണ്ടതും ദാര്‍ശനികര്‍ അനുധ്യാനിച്ചതും സഞ്ചാരികള്‍ ഉന്നംവെച്ചതും ഈയൊരു അവതാരത്തെയാണ്. അതുകൊണ്ടുതന്നെ, ഈയൊരു
മെക്സിക്കൻ ജനതയ്ക്കൊപ്പം ലോകമെമ്പാടുമുള്ള വിശ്വാസീസമൂഹം ഗ്വാഡലൂപ്പെ മാതാവിന്റെ തിരുനാൾ (ഡിസംബർ 12) ആഘോഷിക്കുമ്പോൾ അടുത്തറിയാം, മെക്സിക്കോയിലെ മരിയൻ പ്രത്യക്ഷീകരണത്തിന്റെ സംഭവബഹുലമായ ചരിത്രം. തെക്കേ അമേരിക്കൻ രാജ്യമാണ് മെക്സിക്കോ. ലോകത്തിലെ ഏറ്റവും പഴക്കമുളള സംസ്കാരങ്ങളിലൊന്നിന്റെ കളിത്തൊട്ടിൽ. ക്രിസ്തുവിന്റെ ജനനത്തിനും ഏതാണ്ട് ഒരായിരം വർഷങ്ങൾക്കുമുമ്പേ നിലവിലുളളതാണീ സംസ്കാരം. റെഡ് ഇന്ത്യൻസ് എന്ന് വിശേഷിപ്പിക്കുന്ന തദ്ദേശീയ ജനതയിലെ രണ്ട് പ്രധാനവംശങ്ങളാണ് ആസ്ടെക്കും, ടോൾടെക്കും. നീചമായ ആരാധനാ മൂർത്തികളാണ് ഇവർക്കുണ്ടായിരുന്നത്. മനുഷ്യരെപ്പോലും ഈ ദൈവങ്ങൾക്ക് ബലിയർപ്പിച്ചിരുന്നു. ചില ദൈവങ്ങൾക്ക് അവർ ക്ഷേത്രങ്ങളും പണിതു നൽകി. റെഡ്
ഫാത്തിമയിലെ മരിയൻ ദർശനത്തിന്റെ സമാപനത്തിൽ സംഭവിച്ച ‘സൂര്യാത്ഭുത’ത്തിൽ പരിശുദ്ധ അമ്മ വെളിപ്പെടുത്തിയ മൂന്ന് ദൃശ്യങ്ങൾ, ആ ദിനത്തിന്റെ സ്മരണ പുതുക്കുന്ന ദിനത്തിൽ (ഒക്ടോബർ 13) പങ്കുവെക്കുന്നു ലേഖകൻ. ഫാ. ജയ്സൺ കുന്നേൻ mcbs ഫാത്തിമ ദർശനങ്ങളിലെ ആറു മരിയൻ പ്രത്യക്ഷീകരണങ്ങളിൽ ഏറ്റവും അവസാനത്തെ സൂര്യാത്ഭുതം (The Miracle of the Sun) സംഭവിച്ചിട്ട് ഇന്ന് 105 വർഷം പൂർത്തിയാകുന്നു. 1917 മേയ് 17ന് ആരംഭിച്ച ഫാത്തിമാ മാതാവിന്റെ പ്രത്യക്ഷീകരണങ്ങൾ അതിന്റെ പൂർണതയിൽ എത്തുന്നത് 1917 ഒക്ടോബർ 13ന്
ആഗോളസഭ ജപമാല മാസമായി ആചരിക്കുന്ന ഒക്ടോബറിൽ, ജപമാല പ്രാർത്ഥനയുടെ ശക്തിയും മനോഹാരിതയും ജീവിതാനുഭവങ്ങളുടെ വെളിച്ചത്തിൽ സൺഡേ ശാലോം വായനക്കാരുമായി പങ്കുവെക്കുന്നു, സുപ്രീം കോടതി ജഡ്ജി (റിട്ട.) ജസ്റ്റിസ് കുര്യൻ ജോസഫ്. സ്വന്തം ലേഖകൻ ‘ഒക്ടോബർ അടുക്കുമ്പോഴെല്ലാം ജപമാലയെക്കുറിച്ചുള്ള ചിന്തകളും ജപമാല ഭക്തിയെക്കുറിച്ചുള്ള ഓർമകളും എന്റെ മനസിൽ നിറഞ്ഞുവരും. ചെറുപ്പകാലത്ത് വീട്ടിലെ എല്ലാവരുമൊരുമിച്ച് വെളുപ്പിന് 5.00ന് ചൂട്ട് കത്തിച്ച് ദൈവാലയത്തിലേക്ക് പോകുന്ന രംഗമാണ് മനസിലേക്ക് ആദ്യം വരുന്നത്,’ ജപമാലയെക്കുറിച്ച് ചോദിക്കുമ്പോൾ സുപ്രീം കോടതി ജസ്റ്റീസായിരുന്ന കുര്യൻ ജോസഫിന് ആയിരം
ഇന്ത്യയ്ക്കുമേൽ ആശങ്കയുടെ കരിനിഴൽ വീഴ്ത്തിയ മാരകമായ ‘നിപ്പ’ വൈറസിനെ പ്രാർത്ഥനയുടെയും കൂട്ടായ്മയുടെയും ബലത്തിൽ പിടിച്ചുകെട്ടിയ സംഭവബഹുലമായ അനുഭവങ്ങൾ പങ്കുവെക്കുന്നു, കോഴിക്കോട് ജില്ല കളക്ടർ യു.വി ജോസ്. പനിയുടെ രൂപത്തിലെത്തി സംഹാര രൂപിണിയായി നാടിനെ നടുക്കിയ നിപ്പ വൈറസിന്റെ ആഗമനം പോലെ അത്ഭുതാവഹമായിരുന്നു പിൻവാങ്ങലും. തുടക്കം കോഴിക്കോട് നിന്നാണെന്ന് സ്ഥിരീകരിച്ചെങ്കിലും രോഗബാധ എങ്ങനെ ഉണ്ടായെന്നോ എങ്ങിനെ അവസാനിച്ചെന്നോ എന്നത് ഇന്നും അജ്ഞാതം. പ്രതിരോധ മരുന്നുകൾ ഇല്ലാത്ത, കൃത്യമായ ചികിത്സാവിധികൾ പോലുമില്ലാത്ത ‘നിപ്പ’ വൈറസ് എങ്ങനെ പിടിച്ചുകെട്ടപ്പെട്ടു? നിപ്പയുടെ പ്രതിരോധത്തിനായി
മരിയഭക്തിയെക്കുറിച്ച് സൺഡേ ശാലോമിനോട് വാചാലനാകുന്നു ഭാരത കത്തോലിക്കാ മെത്രാൻസമിതി അധ്യക്ഷൻ കർദിനാൾ ഓസ്വാൾഡ് ഗ്രേഷ്യസ്. ‘പരിശുദ്ധ മറിയത്തിന് ഏറെ പ്രാധാന്യമുള്ള മുംബൈയിലെ പ്രശസ്തമായ മാഹിം ഇടവകയിലാണ് ഞാൻ ജനിച്ചതും വളർന്നതും. ആ ദൈവാലയത്തിൽ ബുധനാഴ്ചതോറും നടക്കുന്ന നിത്യസഹായമാതാവിന്റെ നൊവേനയിൽ പതിനായിരങ്ങളാണ് പങ്കെടുക്കുന്നത്. എന്നെ ഞാനായി രൂപപ്പെടുത്തിയതിൽ എന്റെ ഇടവക ദൈവാലയത്തിന് വലിയ പ്രാധാന്യമുണ്ട്. മാഹിം ദൈവാലയത്തിലെ നിത്യസഹായ മാതാവിന്റെ ചിത്രത്തിന്റെ യഥാർത്ഥ പതിപ്പാണ് എന്റെ ഓഫീസ് മുറിയിൽ ഇപ്പോഴുള്ളത്. ആ മാതൃസാന്നിധ്യം എന്നും എനിക്ക് തുണയാണ്. ഏതു
അല്‍ഷിമേഴ്സ് മൂലം വൃദ്ധസദനത്തിലായ ഭർത്താവിനെ പരിചരിക്കാൻ അവസരം ലഭിക്കുമെന്നതുകൊണ്ടുമാത്രം ഭാര്യ അവിടത്തെ ശുചീകരണത്തൊഴിൽ രണ്ടുകൈയും നീട്ടി സ്വീകരിച്ചെന്ന് പറഞ്ഞാൽ വിശ്വസിക്കാനാകുമോ, അതും സർവരും വീടിനകത്ത് അടച്ചുപൂട്ടിയിരിക്കാൻ ശ്രമിക്കുന്ന ഈ കൊറോണാക്കാലത്ത്? ജോസഫ് മൈക്കിള്‍ സുകൃതം ചെയ്ത ഒരു ഭര്‍ത്താവിനെക്കുറിച്ചാണ് ഈ വാര്‍ത്ത എന്നു പറഞ്ഞാല്‍ തെറ്റില്ലെങ്കിലും അതില്‍ അല്പം അഭംഗി ഉണ്ടാകുമെന്ന് തോന്നുന്നു. പുണ്യപ്പെട്ട മനസുള്ള ഒരു ഭാര്യയെക്കുറിച്ചുള്ള വാര്‍ത്തയാണ് എന്നു പറയുന്നതാകും കൂടുതല്‍ ഭംഗി. അല്‍ഷിമേഴ്സ് ബാധിച്ച് നേഴ്സിംഗ് ഹോമില്‍ കഴിയുന്ന ഭര്‍ത്താവിനെ ശുശ്രൂഷിക്കുന്നതിനായി അവിടുത്തെ
എല്ലാമുണ്ടായിട്ടും ഒന്നുമാകാതിരുന്നവരും എന്തിനൊക്കെയോവേണ്ടി ഓട്ടം തുടരുന്നവരും മുണ്ടക്കയം കാപ്പില്‍ തേനംമാക്കല്‍ സെബിയെ കുറിച്ച് അറിയണം, ആ കൊച്ചുമിടുക്കന്റെ മാതാപിതാക്കളായ ഔസേപ്പച്ചന്- മോളി ദമ്പതികളെ പരിചയപ്പെടണം. അതിന്റെ കാരണം വായിച്ചുതന്നെ അറിയൂ… ജോമോന് വെച്ചൂക്കിഴക്കേതില്‍ ഉദരത്തിലുള്ള കുഞ്ഞിന് വൈകല്യമുണ്ടെന്ന് അറിഞ്ഞിട്ടും കുഞ്ഞിനെ സ്വീകരിക്കാന്‍ ഔസേപ്പച്ചനും ഭാര്യ മോളിയും തയാറായപ്പോള്‍ പലരുടെയും നെറ്റി ചുളിഞ്ഞു, സഹതാപംകൊണ്ട്. ദൈവഹിതത്തിന് കീഴ്വഴങ്ങി ജന്മമേകിയ കുഞ്ഞ് വളര്‍ന്ന് വലുതായി പാഠ്യ- പാഠ്യേതര രംഗങ്ങളില്‍ മികവു തെളിയിച്ചപ്പോള്‍ പിന്നെയും പലരുടെയും നെറ്റി ചുളിഞ്ഞു, അത്ഭുതം കൊണ്ട്! കലാരംഗത്തുമാത്രമല്ല, കായികരംഗത്തും താരമാണ്
ടിക്കറ്റ് കൊടുക്കലും പണം വാങ്ങലും മാത്രമല്ല, ഒരു ബസ് കണ്ടക്ടർക്ക് അതിനുമപ്പുറം ചെയ്യാനുണ്ടെന്ന് തെളിയിച്ച തോമസ് അമ്പാട്ട്, ഓരോ ക്രിസ്ത്യാനിക്കും പകരുന്നത് സുപ്രധാനമായ ഒരു ബോധ്യമാണ്. സുബിൻ തോമസ് ചില്ലറ നൽകാത്തതിന് ദേഷ്യപ്പെട്ടും ബാക്കി പിന്നെതരാമെന്ന് പറഞ്ഞും ഒച്ചപ്പാടും ബഹളവും ഉണ്ടാക്കി പാഞ്ഞു നടക്കുന്ന ബസ് കണ്ടക്ടർമാർ മലയാളികൾക്ക് പതിവുകാഴ്ചയാണ്. ഒരു ബസ് കണ്ടക്ടറിൽനിന്ന് ഇതിൽ കൂടുതൽ എന്ത് പ്രതീക്ഷിക്കണം എന്ന് ചോദിക്കുന്നവരുടെ അറിവിലേക്ക്, ഒരാളെ പരിചയപ്പെടുത്താം, വ്യത്യസ്ഥനാം കണ്ടക്ടർ ഇടുക്കി സ്വദേശി തോമസ് അമ്പാട്ട്. യാത്രക്കാർ
എറണാകുളം: കാസര്‍ഗോഡ് സ്വദേശിയായ ഒരു വ്യക്തി വിശുദ്ധ ബൈബിളിനെ അവഹേളിക്കുകയും, എണ്ണയൊഴിച്ച് കത്തിക്കുന്ന വീഡിയോ സോഷ്യല്‍മീഡിയയില്‍ പ്രചരിപ്പിക്കുകയും ചെയ്ത സംഭവം ദൗര്‍ഭാഗ്യകരവും വേദനാജനക വുമാണെന്ന് കെസിബിസി ജാഗ്രത കമ്മീഷന്. സംഭവത്തെക്കുറിച്ച് ശരിയായ അന്വേഷണം നടത്തി കുറ്റവാളികളെ മാതൃകാപരമായി ശിക്ഷിക്കണമെന്ന് ജാഗ്രത കമ്മീഷന് പുറപ്പെടുവിച്ച പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. കേരളത്തില്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന തീവ്രവാദ ചിന്താഗതികളുടെയും അസഹിഷ്ണു തയുടെയും ദൃഷ്ടാന്തം കൂടിയാണ് ഇത്തരം സംഭവങ്ങള്‍. ഇതുപോലുള്ള പ്രവണതകളെ പ്രോത്സാഹിപ്പിക്കുന്ന തീവ്രവര്ഗീയസംഘടനകളും വ്യക്തികളും കേരളത്തെ കലാപഭൂമിയാക്കി മാറ്റാന്‍ കൂട്ടുനില്‍ക്കുകയാണ്. ലോകം മുഴുവനുമുള്ള ക്രൈസ്തവ
തക്കല: ചെറുപുഷ്പ മിഷന്‍ലീഗ് സഭയുടെ പുണ്യമാണെന്ന് ബിഷപ് മാര്‍ ലോറന്‍സ് മുക്കുഴി. ചെറുപുഷ്പ മിഷന്‍ലീഗിന്റെ പ്ലാറ്റിനം ജൂബിലി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഏഴു ഭൂഖണ്ഡങ്ങളിലും നിറസാന്നിധ്യമായ മിഷന്‍ലീഗ് കത്തോലിക്കാ സഭയിലെ ഏറ്റവും വലിയ അല്മായ സംഘടനയാണെന്ന് മാര്‍ മുക്കുഴി പറഞ്ഞു. ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം മുഖ്യപ്രഭാഷണം നടത്തി. മിഷന്‍ലീഗ് ദേശീയ പ്രസിഡന്റ് ബിനോയി പള്ളിപ്പറമ്പില്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ രാമനാഥപുരം രൂപതാധ്യക്ഷന്‍ മാര്‍ പോള്‍ ആലപ്പാട്ട്, ഹൊസൂര്‍ രൂപതാധ്യക്ഷന്‍ മാര്‍ സെബാസ്റ്റ്യന്‍
കാക്കനാട്: സീറോമലബാര്‍സഭയിലെ അല്മായപ്രേഷിതര്‍ നടത്തുന്ന പ്രേഷിത മുന്നേറ്റങ്ങളെ സഭ ഏറെ വിലമതിക്കുന്നുവെന്നും മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. സീറോമലബാര്‍സഭയിലെ അല്മായപ്രേഷിതര്‍ നടത്തുന്ന പ്രേഷിതമുന്നേറ്റ പ്രതിനിധി സമ്മേളനം കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ ഉദ്ഘാടനം ചെയ്ത് പ്രസംഗി ക്കുകയായിരുന്നു അദ്ദേഹം. പരിശുദ്ധാത്മാവിന്റെ പ്രേരണയാല്‍ പ്രേഷിത പ്രവര്‍ത്തനത്തിന് ഇറങ്ങിത്തിരിക്കുമ്പോള്‍ അത് കൂട്ടായ്മയോടെയായിരിക്കണമെന്നും കര്‍ത്താവിന്റെ രാജ്യം സൃഷ്ടിക്കാന്‍ ഒറ്റയ്ക്ക് പോകുന്നതല്ല കത്തോലിക്കാ സഭയുടെ ശൈലിയെന്നും മാര്‍ ആലഞ്ചേരി പറഞ്ഞു. കത്തോലിക്കാ സഭയുടെ പ്രേഷിതശൈലി ഐക്യത്തിന്റെയും കൂട്ടായ്മ യുടെയും കാരുണ്യത്തിന്റെയും
എറണാകുളം: കാസര്‍ഗോഡ് സ്വദേശിയായ ഒരു വ്യക്തി വിശുദ്ധ ബൈബിളിനെ അവഹേളിക്കുകയും, എണ്ണയൊഴിച്ച് കത്തിക്കുന്ന വീഡിയോ സോഷ്യല്‍മീഡിയയില്‍ പ്രചരിപ്പിക്കുകയും ചെയ്ത സംഭവം ദൗര്‍ഭാഗ്യകരവും വേദനാജനക വുമാണെന്ന് കെസിബിസി ജാഗ്രത കമ്മീഷന്. സംഭവത്തെക്കുറിച്ച് ശരിയായ അന്വേഷണം നടത്തി കുറ്റവാളികളെ മാതൃകാപരമായി ശിക്ഷിക്കണമെന്ന് ജാഗ്രത കമ്മീഷന് പുറപ്പെടുവിച്ച പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. കേരളത്തില്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന തീവ്രവാദ ചിന്താഗതികളുടെയും അസഹിഷ്ണു തയുടെയും ദൃഷ്ടാന്തം കൂടിയാണ് ഇത്തരം സംഭവങ്ങള്‍. ഇതുപോലുള്ള പ്രവണതകളെ പ്രോത്സാഹിപ്പിക്കുന്ന തീവ്രവര്ഗീയസംഘടനകളും വ്യക്തികളും കേരളത്തെ കലാപഭൂമിയാക്കി മാറ്റാന്‍ കൂട്ടുനില്‍ക്കുകയാണ്. ലോകം മുഴുവനുമുള്ള ക്രൈസ്തവ
തക്കല: ചെറുപുഷ്പ മിഷന്‍ലീഗ് സഭയുടെ പുണ്യമാണെന്ന് ബിഷപ് മാര്‍ ലോറന്‍സ് മുക്കുഴി. ചെറുപുഷ്പ മിഷന്‍ലീഗിന്റെ പ്ലാറ്റിനം ജൂബിലി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഏഴു ഭൂഖണ്ഡങ്ങളിലും നിറസാന്നിധ്യമായ മിഷന്‍ലീഗ് കത്തോലിക്കാ സഭയിലെ ഏറ്റവും വലിയ അല്മായ സംഘടനയാണെന്ന് മാര്‍ മുക്കുഴി പറഞ്ഞു. ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം മുഖ്യപ്രഭാഷണം നടത്തി. മിഷന്‍ലീഗ് ദേശീയ പ്രസിഡന്റ് ബിനോയി പള്ളിപ്പറമ്പില്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ രാമനാഥപുരം രൂപതാധ്യക്ഷന്‍ മാര്‍ പോള്‍ ആലപ്പാട്ട്, ഹൊസൂര്‍ രൂപതാധ്യക്ഷന്‍ മാര്‍ സെബാസ്റ്റ്യന്‍
കാക്കനാട്: സീറോമലബാര്‍സഭയിലെ അല്മായപ്രേഷിതര്‍ നടത്തുന്ന പ്രേഷിത മുന്നേറ്റങ്ങളെ സഭ ഏറെ വിലമതിക്കുന്നുവെന്നും മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. സീറോമലബാര്‍സഭയിലെ അല്മായപ്രേഷിതര്‍ നടത്തുന്ന പ്രേഷിതമുന്നേറ്റ പ്രതിനിധി സമ്മേളനം കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ ഉദ്ഘാടനം ചെയ്ത് പ്രസംഗി ക്കുകയായിരുന്നു അദ്ദേഹം. പരിശുദ്ധാത്മാവിന്റെ പ്രേരണയാല്‍ പ്രേഷിത പ്രവര്‍ത്തനത്തിന് ഇറങ്ങിത്തിരിക്കുമ്പോള്‍ അത് കൂട്ടായ്മയോടെയായിരിക്കണമെന്നും കര്‍ത്താവിന്റെ രാജ്യം സൃഷ്ടിക്കാന്‍ ഒറ്റയ്ക്ക് പോകുന്നതല്ല കത്തോലിക്കാ സഭയുടെ ശൈലിയെന്നും മാര്‍ ആലഞ്ചേരി പറഞ്ഞു. കത്തോലിക്കാ സഭയുടെ പ്രേഷിതശൈലി ഐക്യത്തിന്റെയും കൂട്ടായ്മ യുടെയും കാരുണ്യത്തിന്റെയും
ഇ. സന്തോഷ് കുമാര്‍ സിജോ എം. ജോണ്സണ് ദൃശ്യസമ്പന്നമായ ചില തുടക്കങ്ങളിലൂടെ സ്വന്തം കഥയെ അവതരിപ്പിക്കുന്നു. അത്തരം തുടക്കങ്ങളെ അയാള്‍ ഒരു നോവലിന്റെ വിവരണാത്മകമായ രീതിയിലേക്ക് വഴിമാറ്റുന്നു. അങ്ങനെ നോക്കുമ്പോള്‍ സിജോയുടെ കഥകള്‍ മിക്കവാറും എല്ലാം തന്നെ നോവലുകളാണെന്നു പറയണം. വലിപ്പം കൊണ്ടല്ല, എഴുതുന്നതിന്റെ രീതി കൊണ്ടാണ് കഥകള്‍ ഇങ്ങനെ നോവലുകളായി രൂപാന്തരപ്പെടുന്നത്. കഥാപാത്രങ്ങളുടെ ജീവിതകഥ മുഴുവനായും നമുക്ക് ഓരോ കഥയിലും വായിക്കാം. അവരുടെ ജനനം, ചെറുപ്പകാലം, വിദ്യാഭ്യാസം, കുടുംബജീവിതം, തൊഴില്‍ എന്നിങ്ങനെ ഒരു മനുഷ്യജീവിതത്തിന്റെ എല്ലാഘട്ടങ്ങളേയും വിവരിച്ചുതന്നുകൊണ്ടാണ്
ചരിത്രത്തിന്റെ നാൾവഴിയിൽ ഏറ്റവും കൂടുതൽ യുദ്ധങ്ങളരങ്ങേറിയതും രക്തപ്പുഴയൊഴുകിയതും പുതിയ സംസ്കാരങ്ങളുണർന്നതും യൂറോപ്പിലാണ്. ഈ യൂറോപ്പിന്റെ ഇന്നിന്റെ അവസ്ഥാവിശേഷങ്ങളിലൂടെയുള്ള ഒരു സഞ്ചാരമാണ് കെ. ടി ത്രേസ്യയുടെ ‘യൂറോപ്പ് ഒരു വിസ്മയം.’ ചരിത്രം അവശേഷിപ്പിച്ചവ ഇന്നും കേടുകൂടാതെ നിലനിർത്തിയിരിക്കുന്ന യൂറോപ്പ്യൻ കാഴ്ചകളും യൂറോപ്പിന്റെ പ്രകൃതി മനോഹാരിതയും ലേഖകിക വിവരിക്കുന്നു ഇവിടെ. സ്പെയിൻ, ഫ്രാൻസ്, ബെൽജിയം, ജർമനി, സ്വിസ്റ്റർലൻഡ്, ഇറ്റലി, വത്തിക്കാൻ എന്നീ ഏഴ് രാജ്യങ്ങളിലൂടെയുള്ള യാത്രയിൽ കണ്ടലേകാത്ഭുതങ്ങളായ ഈഫൽ ടവറും പിസായിലെ ചരിഞ്ഞഗോപുരവും ദൈവാലയങ്ങളിലെ ശിൽപ്പ സൗന്ദര്യങ്ങളുടെ അത്ഭുതപ്പെടുത്തുന്ന കാഴ്ചകളും
ജപമാലയുടെ ഉത്ഭവത്തെയും വളർച്ചയെയും പറ്റി അറിവു നൽകുന്നതോടൊപ്പം ജപമാല ചൊല്ലി മറിയത്തിന്റെ മാദ്ധ്യസ്ഥ്യം അപേക്ഷിക്കാൻ വായനക്കാരെ പ്രേരിപ്പിക്കുകയും ചെയ്യുന്ന ഗ്രന്ഥമാണ് ഫാ. സെബാസ്റ്റ്യൻ കിഴക്കെയിലിന്റെ ‘ജപമാല’യും മരിയൻ വിജ്ഞാനീയവും.’ മാതാവായ മറിയത്തിന്റെ സംരക്ഷണം നമുക്കു ലഭിക്കുന്നതിനും തിന്മയുടെ ശക്തികളിൽനിന്ന് നമ്മെ പരിരക്ഷിക്കുന്നതിനും, പാപത്തിന്റെ വഴികളിൽ സഞ്ചരിക്കാൻ ഇടയാകാതിരിക്കുന്നതിനും നാം ഏറെ താൽപ്പര്യത്തോടെയും ആഴമുള്ള വിശ്വാസത്തോടെയും ജപമാല ചൊല്ലി പ്രാർത്ഥിക്കണമെന്ന് ഗ്രന്ഥം ഉദ്ബോധിപ്പിക്കുന്നു. ജപമാലയുടെ പിന്നിലെ രഹസ്യങ്ങൾ മനസ്സിലാക്കാൻ താൽപ്പര്യപ്പെടുന്നവർക്കും പ്രത്യകിച്ച് യുവമനസ്സുകൾക്ക് ഏറെ സഹായകരമാകുന്ന ഈ ഗ്രന്ഥം
Don’t want to skip an update or a post?