അനീതി നിറഞ്ഞ ആനൂകൂല്യ വിതരണം അവസാനിപ്പിക്കണം: കത്തോലിക്ക കോണ്‍ഗ്രസ്
- ASIA, Featured, INDIA, Kerala, KERALA FEATURED, LATEST NEWS
- January 22, 2021
കൊച്ചി: കോവിഡ് 19-ന്റെ വ്യാപനംമൂലം മാറ്റിവച്ച അഖിലേന്ത്യാ ലോഗോസ് ക്വിസ് 2020 സെപ്റ്റംബര്‍ 26-ന് ഞായറാഴ്ച നടത്താന്‍ തീരുമാനിച്ചു. 2020-ലെ പഠനഭാഗത്തെ അടിസ്ഥാനമാക്കിയുള്ള പരീക്ഷയ്ക്ക് ഇതുവരെ രജിസ്ട്രേഷന് നടത്തിയിട്ടില്ലാത്തവര്ക്ക് പേരുകള്‍ ജൂണ്‍-ജൂലൈ മാസങ്ങളില്‍ ചേര്ക്കാവുന്നതാണെ് കെസിബിസി ബൈബിള്‍ കമ്മീഷന് സെക്രട്ടറി ഫാ. ജോസ പുതുശേരി അറിയിച്ചു.
തിരുവന്തപുരം: സംസ്ഥാന ന്യൂനപക്ഷ വകുപ്പിലെ അനീതി നിറഞ്ഞ അശാസ്ത്രീയ അനുപാതത്തിലുള്ള ആനുകുല്യ വിതരണം അവസാനിപ്പിക്കണമെന്ന് കത്തോലിക്കാ കോണ്‍ഗ്രസ് ചങ്ങനാശേരി അതിരൂപത സമിതി. ഇതിനായി സര്‍ക്കാര്‍ ഉത്തരവും തുടര്‍ നടപടികളും അടിയന്തിരമായി ഉണ്ടാകണമെന്ന് അതിരൂപത സമിതി ആവശ്യപ്പെട്ടു. ന്യൂനപക്ഷ ക്ഷേമ വകുപ്പിലെ നീതി നിഷേധത്തിനെതിരെ കത്തോലിക്കാ കോണ്‍ഗ്രസ് ചങ്ങനാശേരി അതിരൂപത സമിതിയുടെ നേതൃത്വത്തില്‍ തിരുവന്തപുരം സെക്രട്ടറിയേറ്റ് പടിക്കല്‍ നടത്തിയ ഉപവാസ സമരം തിരുവന്തപുരം ലൂര്‍ദ് ഫൊറോനാ വികാരി ഫാ. മോര്‍ളി കൈതപ്പറമ്പില് ഉദ്ഘാടനം ചെയ്തു. 80:20 എന്ന അനുപാതക്രമം
പത്തനംതിട്ട: പ്രശസ്തമായ മാരാമണ്‍ കണ്വന്ഷന് ഫെബ്രുവരി 14 മുതല്‍ 21 വരെ പമ്പയാറിന്റെ തീരത്തെ മണല്‍പ്പുറത്ത് തയാറാക്കിയ പന്തലില്‍ നടക്കും. 14-ന് ഉച്ചകഴിഞ്ഞ് മൂന്നിന് ഡോ. തിയഡോഷ്യസ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്ത കണ്വന്ഷന് ഉദ്ഘാടനം ചെയ്യും. സുവിശേഷ പ്രസംഗസംഘം പ്രസിഡന്റ് ഡോ. യുയാക്കിം മാര്‍ കൂറിലോസ് എപ്പിസ്കോപ്പാ അധ്യക്ഷത വഹിക്കും. മാര്‍ത്തോമ്മാ സഭയിലെ ബിഷപുമാരെ കൂടാതെ ആര്‍ച്ച്ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് (തൃശൂര്‍), ബിഷപ് ഡോ. രുബേന്‍ മാര്‍ക്ക് (ആന്ധ്രാ), റവ. ഡോ. റോജര്‍ ഗെയ്ക് വാദ് (മഹാരാഷ്ട്ര),
അപ്രതീക്ഷിതമായിട്ടാണ് കോവിഡും തുടര്‍ന്ന് ലോക്ഡൗണും കടന്നുവരുന്നത്. കോവിഡ് പ്രതിസന്ധിയില്‍ ദൈവാലയങ്ങള്‍ നിര്‍ജീവമായപ്പോള്‍ തൃക്കാക്കര ലിറ്റില്‍ ഫ്ലവർ ഇടവക വികാരി ഫാ. ബിന്റോ കിലുക്കന്റെ നേതൃത്വത്തില്‍ നടന്ന പ്രവര്‍ത്തനങ്ങള്‍ ഏറെ വ്യത്യസ്തമായി. സര്‍ക്കാരിന്റെ കോവിഡ് പ്രോട്ടോക്കോള്‍ കൃത്യമായി പാലിച്ചുകൊണ്ട് ലോക്ഡൗണ്‍ കാല പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ക്രിയാത്മകമാക്കാന്‍ ലിറ്റില്‍ ഫ്ലവർ ഇടവകയ്ക്ക് സാധിച്ചു. എറണാകുളം തൃക്കാക്കരയില്‍ ഭാരതമാതാ കോളജിന് തൊട്ടടുത്തായാണ് ലിറ്റില്‍ ഫ്ലവർ ദൈവാലയം. ഇന്‍ഫോ പാര്ക്കിന് അടുത്ത് കിടക്കുന്ന പ്രദേശമായതിനാല്‍ ഏറ്റവും കൂടുതല്‍ ഐ.ടി ഉദ്യോഗസ്ഥര്‍ താമസിക്കുന്ന സ്ഥലം.
പാലാ: ക്രൈസ്തവരുടെ സാമൂഹിക – സാമ്പത്തിക സ്ഥിതിയെക്കുറിച്ച് കേരളത്തിലെ എല്ലാ ക്രൈസ്തവ രൂപതകളിലും നടത്തുന്ന സാമ്പിള്‍ സര്‍വ്വേയുടെ ഭാഗമായി പാലാ രൂപതയില്‍ നടത്തുന്ന സര്‍വ്വേയില്‍ എല്ലാവരുടെയും സജീവപങ്കാളിത്തവും സഹകരണവും ഉണ്ടാകണമെന്ന് പാലാ രൂപത അധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട്. കേരളത്തിലെ ക്രൈസ്തവരുടെ സാമൂഹിക-സാമ്പത്തിക സ്ഥിതികള്‍ പഠിച്ച് നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുവാന്‍ സംസ്ഥാന ഗവണ്മെന്റ് കഴഞ്ഞ നവംബര്‍ മാസത്തില്‍ ജസ്റ്റിസ് ജെ.ബി കോശി അധ്യക്ഷനായ കമ്മീഷനെ നിയമിച്ചിരുന്നു. ജനുവരി, ഫെബ്രുവരി മാസങ്ങളിലായി കമ്മീഷന് സിറ്റിങ്ങിനായി എത്തിയേക്കാവുന്ന സാഹചര്യത്തിലാണ് കമ്മീഷന്റെ മുമ്പാകെ
കൊല്‍ക്കത്ത: ദരിദ്രര്‍ക്കും കുട്ടികള്‍ക്കും ശാരീരിക വെല്ലുവിളികള്‍ നേരിടുന്നവര്‍ക്കുമായി 50 വര്‍ഷത്തി ലേറെ പ്രവര്‍ത്തിച്ച ഫാ. ഫ്രാങ്കോയിസ് ലാബോര്ഡ ഓര്‍മയായി. കൊല്‍ക്കത്ത റോമന്‍ കത്തോലിക്കാ അതിരൂപതയുടെ പുരോഹിതനായ ഫാ. ഫ്രാങ്കോയിസ് ലബോര്ഡിന്റെ പ്രവര്‍ത്തന മേഖല പ്രധാനമായും പശ്ചിമബംഗാളായിരുന്നു. മിഡ്നാപൂരിലെ സെന്റ് ജോസഫ് ആശുപത്രിയിലെ വസതിയിയാലിരുന്നു അവനസാന കാലം താമസിച്ചിരുന്നത്. ആചാര്യ പ്രഫുല്ല ചന്ദ്ര റോഡില്‍ സ്ഥിതിചെയ്യുന്ന സിയാല്‍ഡയിലെ സെന്റ് ജോണ്‍സ് ദൈവാലയത്തില്‍ നടന്ന സംസ്കാര ചടങ്ങുകള്‍ക്ക് ആര്‍ച്ച്ബിഷപ് ഡോ. തോമസ് ഡിസൂസ മുഖ്യകാര്‍മികത്വം വഹിച്ചു. ഫാ. ഫ്രാങ്കോയിസ് ലബോര്‍ഡ്
ബിഷ്ണുപുര്‍: വടക്കുകിഴക്കന്‍ ഇന്ത്യയിലെ ഒരു പ്രധാന നാഗ ഗോത്രമായ റോങ്മൈയില്‍ നിന്നുള്ള ആദ്യ ജെസ്യൂട്ട് വൈദികനായി ഗാംഗ്മൈ ഫിഗാത്തുവൈപോ ഡാനിയേലിന് ഇംഫാല്‍ ആര്‍ച്ച്ബിഷപ് ഡൊമിനിക് ലുമോന്‍ വൈദികപട്ടം നല്കി. മണിപ്പൂരിലെ ഒരു ജെസ്യൂട്ട് ഇടവകയായ ബിഷ്ണുപൂരിലെ സെന്റ് ഇഗ്നേഷ്യസ് ദൈവാലയത്തില്‍ വച്ചാണ് ചടങ്ങ് നടന്നത്. 35 വര്‍ഷം മുമ്പ് ജെസ്യൂട്ട് സഭ സ്ഥാപിച്ച ബിഷ്ണുപൂര്‍ ഇടവകയിലെ ആദ്യത്തെ പുരോഹിതനാണ് ഫാ. ഡാനിയേല്‍. ഇടവകയില്‍ ഇപ്പോള്‍ 20 ഗ്രാമങ്ങളിലായി 2,300 കത്തോലിക്കര്‍ ഉണ്ട്. ചുരചന്ദ്പൂര് ജില്ലയിലെ മജുറോണ്‍ ഗ്രാമത്തില്‍
മുംബൈ: മതപരിവര്‍ത്തന നിരോധന നിയമം പുനഃപരിശോധിക്കണമെന്ന് കാത്തലിക്ക് ബിഷപ്സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ (സിബിസിഐ) ജനറല്‍ സെക്രട്ടറിയും വാശി ആര്‍ച്ച്ബിഷപ്പുമായ ഡോ. ഫെലിക്സ് മച്ചാഡോ. മതപരിവര്‍ത്തനമെന്ന അടിസ്ഥാനരഹിതമായ ആരോപണമുന്നയിച്ച് ക്രിസ്ത്യന്‍ ആത്മീയ പ്രവര്‍ത്തനങ്ങള്‍ക്കും പ്രവര്‍ത്തകര്‍ക്കുമെതിരെ വര്‍ധിച്ചു വരുന്ന ആക്രമങ്ങളുടെ പശ്ചാത്തലത്തിലാണ് ഡോ. മച്ചാഡോ ഇക്കാര്യം വ്യക്തമാക്കിയത്. ”ഇതിനെതിരെ പൊതുജനാഭിപ്രായം ഉയര്‍ന്നുവരുന്നുണ്ട്. ഈ ഓര്‍ഡിനന്‍സിന്റെ നിയമപരമായ സാധുതയെ പലരും ചോദ്യം ചെയ്യുന്നു. ഇത് ഭരണഘടനയുടെ കാതലിനെ തകര്‍ക്കുന്നതാണ്. ദേശീയവും പ്രാദേശികവുമായ നിരവധി മാധ്യമങ്ങള്‍ ഈ ഓര്‍ഡിനന്‍സിനെയും അത് പാസാക്കിയ
Don’t want to skip an update or a post?