Follow Us On

19

March

2024

Tuesday

  • നസ്രത്തിലെ അന്നദാതാവ്‌

    നസ്രത്തിലെ അന്നദാതാവ്‌0

    റവ. ഡോ. സുനില്‍ കല്ലറക്കല്‍ ഒഎസ്‌ജെ രക്ഷാചരിത്രത്തില്‍ വിശുദ്ധ യൗസേപ്പിതാവിന്റെ പങ്ക് അബ്രാഹത്തിന്റെയും മോശയുടെയുംപോലെ അതുല്യമാണ്. വാഴ്ത്തപ്പെട്ട പിയൂസ് ഒമ്പതാമന്‍ മാര്‍പാപ്പ യൗസേപ്പിതാവിനെ ‘സാര്‍വത്രിക സഭയുടെ സംരക്ഷകന്‍’ ആയി പ്രഖ്യാപിച്ചു. പയസ് പന്ത്രണ്ടാമന്‍ മാര്‍പാപ്പ അദ്ദേഹത്തെ ‘തൊഴിലാളികളുടെ മധ്യസ്ഥ’നായി പ്രഖ്യാപിച്ചു. വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ യൗസേപ്പിതാവിനെ രക്ഷകന്റെ കാവല്‍ക്കാരനായി കണ്ട് ‘റിഡംപ്‌ടോറിസ് കുസ്റ്റോസ്’ എന്ന അപ്പോസ്‌തോലിക പ്രബോധനം എഴുതി. വിശുദ്ധ യൗസേപ്പിതാവ് സാര്‍വത്രികമായ നല്‍മരണത്തിന്റെ മധ്യസ്ഥനായി വിളിക്കപ്പെടുന്നു. 2020-ല്‍ ഫ്രാന്‍സിസ് പാപ്പ വിശുദ്ധ യൗസേപ്പിതാവിന്റെ വര്‍ഷമായി

  • വിശുദ്ധ യൗസേപ്പിതാവിനെക്കുറിച്ച് ചില ഉദ്ധരണികള്‍

    വിശുദ്ധ യൗസേപ്പിതാവിനെക്കുറിച്ച് ചില ഉദ്ധരണികള്‍0

    യേശു ജോസഫിന്റെ മകന്‍ ലൂക്കാ 3/23, ”ഇവന്‍ ജോസഫിന്റെ മകനല്ലേ” ലൂക്കാ 4/22, യോഹന്നാന്‍ 1/45, ”ജോസഫിന്റെ മകന്‍, നസ്രത്തില്‍നിന്നുള്ള യേശുവിനെ ഞങ്ങള്‍ കണ്ടു” എ്ന്ന് പീലിപ്പോസ് സാക്ഷ്യപ്പെടുത്തുന്നു. ”തന്റെ ഭവനത്തിന്റെ നാഥനും തന്റെ സമ്പത്തിന്റെ ഭരണാധിപനുമായി അവനെ നിയമിച്ചു” സങ്കീര്‍. 105/21 ”ജോസഫിന്റെ അടുത്തേക്കു ചെല്ലുക, അവന്‍ നിങ്ങളോട് പറയുന്നതുപോലെ ചെയ്യുക” ഉല്‍പത്തി 41:55 ”ക്രിസ്തുവിനോട് അടുക്കാന്‍ ആഗ്രഹിക്കുന്നെങ്കില്‍, ഞങ്ങള്‍ വീണ്ടും ആവര്‍ത്തിക്കുന്നു, യൗസേപ്പിന്റെ പക്കല്‍ പോവുക” വാഴ്ത്തപ്പെട്ട പന്ത്രണ്ടാം പിയൂസ് പാപ്പാ ”ഒരു പിതാവ്

  • കോട്ടപ്പുറം രൂപതയിലെ ദമ്പതികള്‍ക്കായി സാന്‍ജോ മീറ്റ്

    കോട്ടപ്പുറം രൂപതയിലെ ദമ്പതികള്‍ക്കായി സാന്‍ജോ മീറ്റ്0

    കോട്ടപ്പുറം: വിവാഹം കഴിഞ്ഞ് 10 വര്‍ഷം വരെ പൂര്‍ത്തിയാക്കിയ കോട്ടപ്പുറം രൂപതയിലെ ദമ്പതികള്‍ക്കായി നടത്തിയ ഏകദിന പരിശീലന ക്യാമ്പ് ‘സാന്‍ജോ മീറ്റ്  2024’  കോട്ടപ്പുറം  രൂപതാധ്യക്ഷന്‍ ഡോ. അംബ്രോസ് പുത്തന്‍വീട്ടില്‍ ഉദ്ഘാടനം ചെയ്തു. വിവാഹ ജീവിതത്തിലെ തകര്‍ച്ചകള്‍ കൂടിക്കൊണ്ടിരിക്കുന്ന ഈ കാല ഘട്ടത്തില്‍ വിവാഹത്തിന് ശേഷമുള്ള കൂടിവരവ് കുടുംബങ്ങളുടെ കെട്ടുറപ്പ് സാധ്യമാക്കുമെന്ന് ഡോ. പുത്തന്‍വീട്ടില്‍ പറഞ്ഞു. കോഴിക്കോട് ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍ ജഡ്ജി മോഹന്‍ ജോര്‍ജ് വിശിഷ്ട അതിഥിയായിരുന്നു. കെ ആര്‍എല്‍സിബിസി ഫാമിലി കമ്മീഷന്‍ സെക്രട്ടറി ഫാ.

  • സുവര്‍ണ ജൂബിലിയുടെ ഭാഗമായി ആംബുലന്‍സ് സര്‍വീസ്

    സുവര്‍ണ ജൂബിലിയുടെ ഭാഗമായി ആംബുലന്‍സ് സര്‍വീസ്0

    മാനന്തവാടി: മാനന്തവാടി രൂപത സുവര്‍ണ്ണ ജൂബിലി വര്‍ഷത്തിന്റെ ഭാഗമായി നടപ്പാക്കുന്ന നീലഗിരി റിജിയന്‍  പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് കെയര്‍ യൂണിറ്റും, ‘കരുണയ് ആംബുലന്‍സ് സര്‍വീസും’ രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പൊരുന്നേടം  ഉദ്ഘാടനം ചെയ്തു. സുവര്‍ണ്ണ ജൂബിലി മെമ്മോറിയല്‍ നീലഗിരി പാക്കേജിന്റെ ഭാഗമായി, 12 ലക്ഷത്തോളം രൂപ ചെലവില്‍, നീലഗിരി റിജിയണില്‍ ആരംഭിക്കുന്ന പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് കെയര്‍ യൂണിറ്റ്, നീലഗിരി ഡെവലപ്‌മെന്റ് സൊസൈറ്റിയും  പാട്ടവയല്‍ അമല ആശുപത്രിയും സംയു ക്തമായിട്ടാണ് നടപ്പാക്കുന്നത്. ഉദ്ഘാടന ചടങ്ങില്‍ എസ്എച്ച് മാനന്തവാടി

  • ഈസ്റ്റര്‍ പ്രവൃത്തിദിനമാക്കിയ നടപടി പിന്‍വലിക്കണം

    ഈസ്റ്റര്‍ പ്രവൃത്തിദിനമാക്കിയ നടപടി പിന്‍വലിക്കണം0

    കണ്ണൂര്‍: ഹയര്‍ സെക്കന്ററി മൂല്യനിര്‍ണയ ക്യാമ്പുകള്‍ ഏപില്‍ ഒന്നിന് ആരംഭിക്കുന്നതു മൂലം ഈസ്റ്റര്‍ പ്രവൃത്തിദിനമാക്കി പുറപ്പെടുവിച്ച സര്‍ക്കുലര്‍ പിന്‍വലിക്കണമെന്ന് കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷന്‍(കെഎല്‍സിഎ) കണ്ണൂര്‍ രൂപതാ സമിതി. ഏപ്രില്‍ ഒന്നിന് ക്യാമ്പ് തുടങ്ങുകയാണെങ്കില്‍ ക്യാമ്പിന്റെ ചുമതലയുള്ള അധ്യാപകര്‍ക്ക് മാര്‍ച്ച് 30 ശനി, 31 ഞായര്‍ (ഈസ്റ്റര്‍ ദിനം) എന്നീ ദിവസങ്ങളില്‍ ജോലി ചെയ്യേണ്ടതായിവരും.  ഈസ്റ്റര്‍ ആഘോഷിക്കാനും മതപരമായ ചടങ്ങുകളില്‍ പങ്കെടുക്കാനുമുളള അവസരം ഇതിലൂടെ നിഷേധിക്കപ്പെടുകയാണ്. ഹയര്‍ സെക്കന്ററി രണ്ടാം വര്‍ഷ മൂല്യനിര്‍ണയം പൂര്‍ത്തിയാക്കാന്‍ പരമാവധി പത്ത്

  • വൈദികനെ അക്രമികളില്‍നിന്ന് രക്ഷിച്ച യൗസേപ്പിതാവ്

    വൈദികനെ അക്രമികളില്‍നിന്ന് രക്ഷിച്ച യൗസേപ്പിതാവ്0

    1962-ല്‍ ഛാന്ദാമിഷന്‍ പരിശുദ്ധ സിംഹാസനം കേരള സഭയെ ഏല്‍പ്പിച്ച സമയം. ആദ്യകാലത്ത് അവിടെ ജോലി ചെയ്തിരുന്ന മലയാളിയും മാര്‍ യൗസേപ്പിതാവിന്റെ ഉത്തമഭക്തനുമായിരുന്ന വൈദികന്‍, ഛാന്ദായിലെ കാകസ നഗറില്‍ നിന്ന മറ്റൊരു ഗ്രാമത്തിലേക്ക് പോകുകയായിരുന്നു. ക്രിസ്തുമത വിരോധികളായ ചില വര്‍ഗീയ ഭ്രാന്തന്‍മാരുടെ താവളത്തിലാണ് അദ്ദേഹം ചെന്നുപെട്ടത്. സംസാരത്തിലും പെരുമാറ്റത്തിലും നിന്ന് അദ്ദേഹം ഒരു ക്രൈസ്തവനാണെന്ന് അവര്‍ മനസ്സിലാക്കി. അവര്‍ സ്‌നേഹഭാവത്തില്‍ വൈദികന്റെ അടുത്തുകൂടി. നേരം സന്ധ്യയോട് അടുത്തിരുന്നു. രാത്രിയില്‍ അവിടം വിട്ട് പോകരുതെന്നും പോയാല്‍ വലിയ അപകടം വരാന്‍

  • 340 വര്‍ഷങ്ങള്‍ക്കുശേഷം സൈപ്രസിന് ലത്തീന്‍ ബിഷപ്

    340 വര്‍ഷങ്ങള്‍ക്കുശേഷം സൈപ്രസിന് ലത്തീന്‍ ബിഷപ്0

    ജറുസലേമിന്റെ ഓക്‌സിലറി ബിഷപ്പും സൈപ്രസിന്റെ പാത്രിയാര്‍ക്കിക്കല്‍ വികാരിയുമായി ബിഷപ് ബ്രൂണോ വാരിയാനോ ഒഎഫ്എം അഭിഷിക്തനായി. ഫിലോക്‌സേനിയ കോണ്‍ഫ്രന്‍സ് സെന്ററില്‍  നടന്ന മെത്രാഭിഷേക ചടങ്ങുകള്‍ക്ക് ജറുസലേമിലെ ലാറ്റിന്‍ പാത്രിയാര്‍ക്കീസ് കര്‍ദിനാള്‍ പിയര്‍ബാറ്റിസ്റ്റാ പിസബെല്ലാ മുഖ്യകാര്‍മികത്വം വഹിച്ചു. ഇറ്റാലിയന്‍ കര്‍ദിനാള്‍ ഫോര്‍ച്ചുനേറ്റോ ഫ്രെസാ, സൈപ്രസിലെ മാറോനൈറ്റ് ആര്‍ച്ചുബിഷപ് ജീന്‍ സ്ഫിയര്‍ തുടങ്ങിയവര്‍ സഹകാര്‍മികരായി. ഇതിനുമുമ്പ് അവസാനമായി സൈപ്രസിലുണ്ടായിരുന്ന ലത്തീന്‍ ബിഷപ് 340വര്‍ഷങ്ങള്‍ക്ക് മുമ്പ് അന്തരിച്ചു എന്നുള്ളത് ഈ ചടങ്ങിനെ ചരിത്രപരമാക്കി മാറ്റുന്നുണ്ടെന്ന് കര്‍ദിനാള്‍ പിയര്‍ബാറ്റിസ്റ്റാ പിസബെല്ലാ പറഞ്ഞു.

  • അബോര്‍ഷന് പിന്നാലെ ദയാവധത്തിനും നിയമസാധുത നല്‍കാന്‍ ശ്രമം; പ്രതിഷേധവുമായി ബിഷപ്പുമാര്‍

    അബോര്‍ഷന് പിന്നാലെ ദയാവധത്തിനും നിയമസാധുത നല്‍കാന്‍ ശ്രമം; പ്രതിഷേധവുമായി ബിഷപ്പുമാര്‍0

    പാരിസ്/ ഫ്രാന്‍സ്: അബോര്‍ഷനുള്ള സ്വാതന്ത്ര്യം ഭരണഘടയില്‍ ഉള്‍പ്പെടുത്തുന്ന ആദ്യ രാജ്യമായി മാറിയതിന് പിന്നാലെ ദയാവധവും നിയമവിധേയമാക്കാനൊരുങ്ങി ഫ്രാന്‍സ്. പ്രത്യേക സാഹചര്യങ്ങളില്‍ മരണത്തിന് സഹായിക്കാന്‍ അനുമതി നല്‍കുന്ന നിയമം മേയ് മാസത്തില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചേക്കുമെന്നാണ് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേല്‍ മക്രോണ്‍ വ്യക്തമാക്കിയിരിക്കുന്നത്. ഇത് സാഹോദര്യത്തിന്റെ നിയമമാണെന്ന് വിശേഷിപ്പിച്ച പ്രസിഡന്റിന്റെ നടപടിയെ കത്തോലിക്ക ബിഷപ്പുമാര്‍ നിശിതമായി വിമര്‍ശിച്ചു. ഇത്തരമൊരു നിയമം ആരോഗ്യമേഖലയെ മരണോന്മുഖമാക്കി മാറ്റുമെന്ന് റെയിന്‍സ് ആര്‍ച്ചുബിഷപ് എറിക് ഡി മൗലിന്‍സ് ബ്യൂഫോര്‍ട്ട് പ്രതികരിച്ചു. ദയാവധത്തിനും ആത്മഹത്യക്ക് സഹായം നല്‍കുന്നതിനും

Latest Posts

Don’t want to skip an update or a post?