നിണം
- ASIA, Asia National, Featured, WORLD
- March 21, 2023
”വിശുദ്ധ യൗസേപ്പിനെയാണ് തിരുസഭയുടെ സംരക്ഷകനായി നാം ഭരമേൽപ്പിച്ചിരിക്കുന്നത്. കുടുംബത്തെയും യേശുവിന്റെ ബാല്യകാല ജീവിതത്തെയും സംരക്ഷിച്ച ജോസഫിന്റെ സഹായം തിരുസഭയെന്ന കുടുംബത്തെ പരിപാലിക്കാനും തേടുന്നു. ഏറ്റം അമ്പരമ്പിക്കുന്ന വാർത്തകൾ അറിയുമ്പോഴും ജോസഫ് ദൈവത്തിൽ പൂർണമായി ശരണപ്പെട്ടു. ദൈവശക്തിയില്ലാതെ ധൈര്യപൂർവം ദൈവം പറയുന്ന നിർദേശങ്ങൾ അനുസരിക്കാൻ ജോസഫിന് കഴിയുമായിരുന്നില്ല. വിഷാദം നിങ്ങളെ ഭരിക്കുന്നുണ്ടെങ്കിൽ ജോസഫിന്റെ വിശ്വാസത്തെ ധ്യാനിക്കുക. ഉത്കണ്ഠ നിങ്ങളെ ഗ്രസിക്കുന്നെങ്കിൽ, ജോസഫിന്റെ പ്രത്യാശയെ ധ്യാനിക്കുക. ഉഗ്രകോപവും വെറുപ്പും നിങ്ങളെ പിടികൂടിയിട്ടുണ്ടെങ്കിൽ ജോസഫിന്റെ സ്നേഹത്തെ ധ്യാനിക്കുക.” ബെനഡിക്ട് പതിനാറാമൻ പാപ്പ
കൊച്ചി: സഭയ്ക്കും സമൂഹത്തിനും അനിഷേധ്യമായ നേതൃത്വം നല്കിയ ആചാര്യനായിരുന്നു അന്തരിച്ച ബിഷപ് മാര്‍ ജോസഫ് പവ്വത്തിലെന്ന് സീറോ മലബാര്‍ സഭാധ്യക്ഷന് മാര്‍ ജോര്‍ജ് ആലഞ്ചേരി. സഭയുടെ എല്ലാതലങ്ങളില്‍ അദ്ദേഹത്തിന്റെ സേവനം ലഭിച്ചിട്ടുണ്ട്. മാത്യു കാവുകാട്ട് പിതാവിന്റെ പിന്‍ഗാമി എന്ന നിയലില്‍ ചെങ്ങനാശേരി അതിരൂപതക്ക് ശക്തമായ നേതൃത്വം നല്കാന് മാര്‍ പവ്വത്തിലിന് കഴിഞ്ഞു. ചങ്ങനാശേരി എസ്ബി കോളജില്‍ അധ്യാപകനായി ശുശ്രൂഷ ആരംഭിച്ച മാര്‍ പവ്വത്തില്‍ വിദ്യാഭ്യാസ വിഷയങ്ങളില്‍ അതീവ പ്രാവീണ്യമുള്ള വ്യക്തിയായിരുന്നു. വൈദിക വിദ്യാര്‍ത്ഥിയായിരുന്ന കാലം മുതല്‍ മാര്‍
ചങ്ങനാശേരി: ചങ്ങനാശേരി അതിരൂപതയുടെ മുന്‍ ആര്‍ച്ച്ബിഷപും സീറോ മലബാര്‍ സഭയുടെ സീനിയര്‍ ബിഷപുമായ മാര്‍ ജോസഫ് പൗവത്തില്‍ (92) കാലംചെയ്തു. ചങ്ങനാശേരി ആര്‍ച്ച്ബിഷപ്സ് ഹൗസില്‍ വിശ്രമജീവിതം നയിച്ചുവരുകയായിരുന്നു. 1930 ഓഗസ്റ്റ് 14ന് കുറുമ്പനാടം പൗവത്തില്‍ കുടുംബത്തില്‍ ജനിച്ച മാര്‍ ജോസഫ് പൗവത്തില്‍ 1962 ഒക്ടോബര്‍ മൂന്നിനാണ് പൗരോഹിത്യം സ്വീകരിച്ചത്. 1964-ല്‍ ചങ്ങനാശേരി എസ്ബി കോളജ് അധ്യാപകനായി നിയമിതനായി. 1972 ജനുവരി 29ന് ചങ്ങനാശേരി അതിരൂപതയുടെ സഹായ മെത്രാനായി നിയമിതനായി. 1977-ല്‍ കാഞ്ഞിരപ്പള്ളി രൂപതയുടെ പ്രഥമമെത്രാനായി. 1985 മുതല്‍
അവന്റെ മരണത്തില്‍ എന്നെ അത്ഭുതപ്പെടുത്തിയത് അവനില്‍ അല്പം പോലും ഭയചിന്ത ഉണ്ടായിരുന്നില്ല എന്നതാണ്. ക്രൂശിതനെ നോക്കുമ്പോള്‍ ഒരിക്കല്‍ പോലും അവന് പകച്ചു നില്കുന്നതായി ആരും കാണുന്നില്ല. ഉദിച്ചുയരുന്ന സൂര്യഗോളം പോലെയായിരുന്നു അവന് മരണനേരത്തും. കാല്‍വരി മാമലയെക്കുറിച്ച് വായിച്ചത് അത്ര നല്ല കാര്യങ്ങളൊന്നും ആയിരുന്നില്ല. ആരും കേറാന്‍ ഇഷ്ടപ്പെടാത്ത മലയായിരുന്നു അത്. തനിച്ചു പോയിട്ട് കൂട്ടമായിപോലും ആരും ആ മല മുകളിലേക്കു പോയിരുന്നില്ല. ഒരുപാട് ഭീകരമായ അന്തരീക്ഷമായിരുന്നു അവിടെ നിറയെ. കപാലങ്ങള്‍കൊണ്ട് നിറഞ്ഞ ശപിക്കപ്പെട്ട ഭൂമി എന്നാണ് കാല്‍വരി
”ഒരിക്കൽകൂടി യൗസേപ്പ് പ്രധാന കഥാപാത്രമായി അരങ്ങിൽ നിറഞ്ഞാടുകയാണ്. അദ്ദേഹം സ്വപ്നങ്ങളിലൂടെ നിർദേശങ്ങൾ സ്വീകരിക്കുന്നു. അതിലൂടെ ദൈവത്തെ ശ്രവിക്കുന്നവനും തീരുമാനങ്ങൾ എടുക്കാൻ വകതിരിവുള്ളവനുമായി അവനെ അവതരിപ്പിക്കുന്നു. വളരെ നിർണായകമായ തീരുമാനങ്ങളെടുക്കുന്നവനും ജ്ഞാനിയുമായ അദ്ദേഹം ദൈവത്തിന് പൂർണമായും വിധേയപ്പെടുന്നവനും അവിടുത്തെ അനുസരിക്കുന്നവനുമാണ്.” ബെനഡിക്ട് പതിനാറാമൻ പാപ്പ, നസ്രത്തിലെ യേശു, മൂന്നാം വാല്യം അഞ്ചാം സന്താപം: ഈജിപ്തിലേക്കുള്ള പലായനം (മത്തായി 2:14) അഞ്ചാം സന്തോഷം: ഈജിപ്തിലെ വിഗ്രഹങ്ങൾ ഉടയുന്നു (ഏശയ്യ 19:1) പിശാചിന്റെ കണ്ണുകൾ ജെറുസലേമിലെ കന്യകകളിലായിരുന്നു. കാരണം, കന്യകയിൽനിന്നാണ് രക്ഷകൻ
ബ്രസീൽ: ജനിച്ചത് ഒരുമിച്ച്, വളർന്നതും പഠിച്ചതും ഒരുമിച്ച്, സന്യാസ ജീവിതത്തിലേക്ക് പ്രവേശിച്ചതും ഒരുമിച്ച്, അതും ഒരേ സന്യാസസഭയിൽതന്നെ! അത്ഭുതമെന്നല്ല മഹാത്ഭുതം തന്നെയെന്ന് വിശേഷിപ്പിക്കാം ഒറ്റപ്രസവത്തിൽ ജനിച്ച ഈ മൂന്ന് സഹോദരിമാരുടെ സമർപ്പിത ജീവിതകഥ! സിസ്റ്റർ മരിയ ഗോരെറ്റെ ഡോസ് സാന്റോസ്, സിസ്റ്റർ മരിയ ഡി ലൂർദ് ഡോസ് സാന്റോസ്, സിസ്റ്റർ മരിയ അപാരെസിഡ ഡോസ് സാന്റോസ് എന്നിവരാണ് 57 വയസുകാരായ ആ അപൂർവ സഹോദരങ്ങൾ. ബ്രസീലിയൻ സ്വദേശികളായ ഇവർ സേക്രഡ് ഹാർട്ട് ഓഫ് ജീസസ് സഭാംഗങ്ങളാണ്. ‘എ.സി.എ
ഫാ. മാത്യു ആശാരിപറമ്പില്‍ ചരിത്രത്തിന്റെ ഏതോ ഘട്ടത്തില്‍ ജന്മമെടുത്ത്, കര്‍മംകൊണ്ട് മഹത്വം തേടി കടന്നുപോകുന്ന പുണ്യജന്മങ്ങളാണ് അവതാരങ്ങള്‍. അവര്‍ അപൂര്‍വമാണ്; കാലത്തിന്റെ ഭാഗ്യമാണ്. അടുത്ത നാളില്‍ ദിവംഗതനായ മോണ്‍. മാത്യു എം. ചാലില്‍ അച്ചനെക്കുറിച്ചുള്ള ഓര്‍മകളില്‍ ആദ്യം ഉണരുന്ന വികാരമാണിത്. കണ്ണൂരിലെ ചെമ്പേരിയില്‍ ജനിച്ച് തലശേരി അതിരൂപതയില്‍ വൈദികനായിത്തീര്‍ന്ന അദ്ദേഹം 85 വര്‍ഷത്തെ തന്റെ കര്‍മജീവിതത്തില്‍ അറുപതു വര്‍ഷവും പുരോഹിതനായിരുന്നു. ഒരിക്കലും കെടാത്ത നിലവിളക്കാണ് ചാലിലച്ചന്‍. ഇനിയും കത്തണം, ഇനിയും ശോഭിക്കണമെന്ന മോഹം അവസാനശ്വാസംവരെ ജീവിതത്തില്‍ സൂക്ഷിച്ച്
”മുസ്തഫ ദൈവം നിന്നെ സ്നേഹിക്കുന്നു. യേശുവിനോ ക്രിസ്ത്യാനികള്‍ക്കോ താങ്കളോട് വെറുപ്പില്ല. കാരണം താങ്കള്‍ കത്തിച്ച ബൈബിളില്‍ ശത്രുക്കളെ സ്നേഹിക്കുവാനാണ് യേശു ആവശ്യപ്പെടുന്നത്. അതുകൊണ്ട് ഞങ്ങള്‍ നിങ്ങള്‍ക്കായി പ്രാര്‍ത്ഥിക്കുന്നു.” – ഈ അനൗണ്‍സ്മെന്റുമായി സഞ്ചരിക്കുന്ന വാഹനത്തിന് പുറകെ ബൈബിള്‍ നെഞ്ചോടു ചേര്‍ത്ത് പ്രാര്‍ത്ഥനാപൂര്‍വ്വം വരിവരിയായി നീങ്ങുന്ന ഒരു സംഘം വിശ്വാസിക ള്‍. മലബാറിന്റെ വിവിധ പ്രദേശങ്ങ ള്‍ അടുത്തിടെ സാക്ഷ്യം വഹിച്ച വ്യത്യസ്തമായ ഒരു പ്രതിഷേധറാലിയായിരുന്നു ഇത്. ഈ യാത്ര പ്രതിഷേധറാലിയെക്കാള് ഉപരിയായി പ്രാര്ത്ഥനാറാലിയോ തീര്‍ത്ഥാടനമോ ആയിരുന്നവെന്ന് ഇതിന്
Don’t want to skip an update or a post?