'ചലിക്കുന്ന പുൽക്കൂട്' തയാർ! വചനാഭിമുഖ്യം വളർത്തുന്ന വിഖ്യാത ക്രിസ്മസ് ക്രിബ് ഡബ്ലിനിൽ ഇന്ന് തുറക്കും
- Uncategorized
- December 4, 2023
അഞ്ചാം നൂറ്റാണ്ടിൽ കാപ്പാഡോസിയായിലുള്ള ഒരു ക്രിസ്തീയ കുടുംബത്തിൽ ജോൺ- സോഫിയ ദമ്പതികളുടെ മകനായാണ് വിശുദ്ധ സാബാസിന്റെ ജനനം. അവന് എട്ട് വയസ്സ് പ്രായമായപ്പോൾ അവൻ അടുത്തുള്ള വിശുദ്ധ ഫ്‌ലാവിയാന്റെ ആശ്രമത്തിൽ ചേർന്നു. ദൈവീക-വരമുള്ള ഈ കുട്ടി വിശുദ്ധ ലിഖിതങ്ങളും പ്രമാണങ്ങളും വളരെ പെട്ടെന്ന് തന്നെ സ്വായത്തമാക്കുകയും വിശുദ്ധ ലിഖിതങ്ങളുടെ ഒരു പണ്ഡിതനാവുകയും ചെയ്തു. ഉപവാസങ്ങളും പ്രാർത്ഥനയും നിറഞ്ഞ വളരെ മാതൃകാപരമായ ഒരു ജീവിതമായിരുന്നു വിശുദ്ധൻ നയിച്ചിരുന്നത്. അത്ഭുതങ്ങൾ പ്രവർത്തിക്കുവാനുള്ള ദൈവീകവരവും അദ്ദേഹത്തിന് ലഭിച്ചിരുന്നു. പിന്നീടുള്ള അദ്ദേഹത്തിന്റെ ജീവിതം
READ MOREവിശുദ്ധ ജോൺ ജനിച്ചപ്പോൾ ദമാസ്‌കസിന്റെ ഭരണം ഖലീഫമാരുടെ കയ്യിലായിരുന്നു. എങ്കിലും ക്രിസ്ത്യാനികൾക്ക് ഉന്നത ഉദ്യോഗങ്ങളിൽ ഇരിക്കുന്നതിനു അനുവാദം ഉണ്ടായിരുന്നു. ജോണിന്റെ പിതാവ് ഖലീഫയുടെ പൊതു ആദായവകുപ്പിലെ ഒരു ഉന്നത ഉദ്യോഗസ്ഥനും ഒരു നല്ല ക്രിസ്ത്യാനിയും ആയിരുന്നു. തന്റെ പിതാവിന്റെ പാത പിന്തുടർന്ന് അദ്ദേഹം പിതാവിന്റെ ഉദ്യോഗത്തിൽ നിയമിതനായി. രാജധാനിയിൽ ജീവിക്കുമ്പോൾ അദ്ദേഹം മറ്റുള്ളവർക്ക് ഒരു നല്ല ക്രിസ്ത്യാനിയുടെ മാതൃകയായിരുന്നു. പക്ഷെ അദ്ദേഹത്തിന്റെ ലക്ഷ്യം ഇതിലും ഉയർന്ന മറ്റെന്തിലോ ആയിരുന്നു. അദ്ദേഹം തന്റെ ഉദ്യോഗം രാജിവച്ച് ജെറുസലേമിന് സമീപമുള്ള
READ MOREസ്‌പെയിനിലെ ഒരു പ്രഭു കുടുംബമായ ബാസ്‌ക്യു കുടുംബത്തിലാണ് വിശുദ്ധ ഫ്രാൻസിസ് സേവ്യറിന്റെ ജനനം. പാരീസിലെ സർവ്വകലാശാലയിൽ വിദ്യാഭ്യാസം പൂർത്തിയാക്കി ബിരുദാനന്തര ബിരുദം നേടിയ ശേഷം അവിടെ തന്നെ അദ്ദേഹം തത്വശാസ്ത്രം പഠിപ്പിച്ചു തുടങ്ങി. ഇവിടെ വെച്ചാണ് അദ്ദേഹം ലൊയോളയിലെ വിശുദ്ധ ഇഗ്‌നേഷ്യസിനെ കണ്ടുമുട്ടുന്നത്. തുടർന്ന് അദ്ദേഹം ആദ്യ ഏഴ് ജെസ്യൂട്ടുകളിൽ ഒരാളായി തീർന്നു. 1540-ൽ അദ്ദേഹം സുവിശേഷ പ്രഘോഷണത്തിനായി ഗോവയിൽ എത്തിച്ചേർന്നു. ഗോവയിൽ വിശുദ്ധൻ പ്രായപൂർത്തിയായവർക്ക് പ്രബോധനങ്ങൾ നൽകുകയും തെരുവിൽ മണിയടിച്ച് കുട്ടികളെ വിളിച്ചു കൂട്ടുകയും അവർക്ക്
READ MOREറോമാക്കാരിയായ വിശുദ്ധ ബിബിയാന ജൂലിയൻ ചക്രവർത്തിയുടെ കാലഘട്ടത്തിലാണ് രക്തസാക്ഷിത്വം വരിച്ചത്. ബിബിയാനയേയും അവളുടെ സഹോദരിയായ ദിമെട്രിയായേയും അവരുടെ എല്ലാ സമ്പാദ്യങ്ങളും കണ്ടുകെട്ടിയതിനു ശേഷം വീട്ടു തടങ്കലിലാക്കി. അഞ്ചു മാസത്തോളം ഈ സഹോദരിമാർ ഉപവസിച്ചു. അവരെ ന്യായാപീഡത്തിന് മുന്നിൽ ഹാജരാക്കിയപ്പോൾ വിശുദ്ധയുടെ സഹോദരിയായ ദിമെട്രിയാ അവിടെ വച്ച് മരണമടഞ്ഞു. തുടർന്ന് വിശുദ്ധയെ ക്രിസ്തുവിലുള്ള വിശ്വാസം ഉപേക്ഷിക്കുവാൻ പ്രേരിപ്പിച്ചെങ്കിലും അവരുടെ ശ്രമങ്ങളെല്ലാം വൃഥാവിലായി. അതിനെതുടർന്ന് വിശുദ്ധയെ ഈയം കൊണ്ടുള്ള മുള്ളാണികൾ നിറഞ്ഞ ചമ്മട്ടികൊണ്ടടിച്ച് കൊലപ്പെടുത്തി. നായ്ക്കൾക്ക് ഭക്ഷണമാകാൻ വേണ്ടി അവളുടെ
READ MOREDon’t want to skip an update or a post?