Follow Us On

19

April

2024

Friday

ചോരയും നീരും

ഫാ. സ്റ്റാഴ്‌സണ്‍ ജെ. കള്ളിക്കാടന്‍ എഴുതുന്ന നോമ്പുകാല ചിന്തകള്‍

  • അവന്റെ മരണം

    അവന്റെ മരണം0

    മരണ വീട്ടില്‍ പോകാനോ മരണ ഗീതങ്ങള്‍ ആലപിക്കാനോ മനസില്‍ ഇപ്പോഴും ഒരു delicacy ഉണ്ട്. ഓരോ മരണവും എന്റെ മനസിനെ വല്ലാതെ ഭാരപ്പെടുത്തുനുണ്ട്. പേടിയും ഡിപ്രഷനും നിരാശയും സമ്മാനിക്കുന്ന ഏര്‍പ്പാടായിട്ടാണ് മരണ ശുശ്രുഷകളെ ഞാന്‍ കണ്ടിരുന്നത്. കണ്ണില്‍ ഇരുട്ട് കയറുന്ന അനുഭവം മാത്രമേ മരണം എനിക്ക് പ്രധാനം ചെയ്തിരുന്നുള്ളു. ദെസ്‌തോവിസ്‌കിയുടെ The idiot എന്ന നോവലിലെ കഥാപാത്രം ക്രിസ്തു കല്ലറയില്‍ മരിച്ചു കിടക്കുന്ന ചിത്രം കണ്ടു പറഞ്ഞതുപോലെ മരണ ചിത്രങ്ങളെല്ലാം ഒരുവന്റെ വിശ്വാസം നഷ്ടപ്പെടാനെ കാരണമാകൂ എന്നു

    READ MORE
  • വിഗ്രഹം

    വിഗ്രഹം0

    വിഗ്രഹ മോഷണത്തിന്റെ വാര്‍ത്ത വായിച്ച് മിഴിപൂട്ടുമ്പോള്‍ ഉള്ളില്‍ അസ്വസ്ഥതയുടെ കാര്‍മേഘങ്ങള്‍ പടരുന്നിതെന്തിനാവോ… മനുഷ്യര്‍ വിഗ്രഹങ്ങളെ പ്രണയിക്കാന്‍ തുടങ്ങിയിട്ട് കാലം ഏറെ ആയിരിക്കുന്നു. സിന്ധു നദീതട സംസ്‌ക്കാരത്തിലും ഹാരപ്പന്‍ സംസ്‌ക്കാരത്തിലുമെല്ലാം വിഗ്രഹങ്ങള്‍ ദൈവങ്ങളായി എന്ന് കളിയാക്കിയ നമ്മള്‍ ഇപ്പോഴും ഏതൊക്കെയോ വിഗ്രഹങ്ങള്‍ക്ക്  മാല ചാര്‍ത്തിയും പുഷ്പാഞ്ജലി കഴിച്ചുമൊക്കെ നടക്കുന്നതെന്തിനാണല്ലേ. ഓര്‍ക്കുമ്പോള്‍ ചിരിക്കാനുള്ള വക വിഗ്രഹാരാധകര്‍ ഒരുപാട് കൊണ്ടുവന്നു തരുന്നുണ്ട്.. അവരോട് നന്ദിപറയാ തിരിക്കാന്‍ ആവില്ല.. ഞങ്ങളെ രസിപ്പിക്കുന്നതിനും ഞങ്ങളുടെ സ്‌ട്രെസ് കുറച്ചു തരുന്നതിനും. വിഗ്രഹാരാധകര്‍ക്കു ദൈവ കോപം ഉണ്ടാകുമെന്നാണ്

    READ MORE
  • കേള്‍വി

    കേള്‍വി0

    നല്ല മഴ… കട്ടന്‍ കാപ്പി… ജോണ്‍സന്‍ മാഷിന്റെ പാട്ട്… ഹാ… അന്തസ്… ഒരു മലയാള ചലച്ചിത്രത്തിലെ നായകന്റെ രസകരമായ ഡയലോഗ് സുഹൃത്ത് അയച്ചത് ഇപ്പോഴും എന്റെ ഫോണില്‍ ഉണ്ട്. അതെ, ജീവിതത്തിന് അത്രയും അഴകൊന്നും ഉള്ളതായി നമുക്ക് പലപ്പോഴും തോന്നാറില്ല. പലപ്പോഴും ജീവിതം ബ്ലാക്ക് ആന്റ് വൈറ്റ് ചിത്രം പോലെ വിരസമാകാറുമുണ്ട്. എല്ലാം യാന്ത്രി കമായി പോകുന്നതിന്റെ സങ്കടം ആര്‍ക്കു വിവരിക്കാനാകുമല്ലേ. ഈ യാന്ത്രികതയെ അതിജീവിക്കാനുള്ള കുറുക്കുവഴിയായി എനിക്ക് തോന്നിയിട്ടുള്ളത്  ഗസല്‍ കേള്‍ക്കുക എന്നതാണ്. ആ കേള്‍വി

    READ MORE
  • വന്നു കാണുക

    വന്നു കാണുക0

    ആരെയും കാണാന്‍ ഇഷ്ടമില്ലാത്തതുകൊണ്ടാണ് അവന്‍ ടച്ച് ഫോണില്‍ കുത്തികൊണ്ടിരിക്കുന്നതെന്നൊരു അടക്കിപ്പിടിച്ച ഫലിതം എങ്ങും മുഴങ്ങുന്നുണ്ട്. ആര്‍ക്കും ആരെയും കാണാന്‍ ഇഷ്ടമില്ലാത്തത് കൊണ്ട് വാതിലും ജനാലയും അടച്ചു മിഴി പൂട്ടി ഉറങ്ങുന്നവരാണ് അധികവും. കഴിഞ്ഞ ദിവസമാണ് കുറേ നാളുകള്‍ക്കു ശേഷം തടവറ സന്ദര്‍ശനത്തിന് പോയത്. ഓരോ സെല്ലിലും പോയി ഏകാന്തതയില്‍ കഴിയുന്നവരെ ആശ്വസിപ്പിക്കാന്‍ പരിശ്രമിക്കുമ്പോള്‍ ഒരാള്‍ പോലും മുഖത്തു നോക്കി സംസാരിക്കുന്നില്ല. ഏതോ അപകര്‍ഷതാബോധത്തിന്റെ പടവുകളില്‍ ജീവിതം പണയം വച്ച് മിഴികള്‍ പാതാളത്തില്‍ ഒളിപ്പിച്ചവരെപ്പോലെ അവര്‍ അങ്ങനെ ജീവിതം

    READ MORE

Don’t want to skip an update or a post?