Follow Us On

07

June

2025

Saturday

Author's Posts

  • ജോസഫ് പി. കണ്ടങ്കരി (77), ചങ്ങനാശേരി

    ജോസഫ് പി. കണ്ടങ്കരി (77), ചങ്ങനാശേരി0

    ചങ്ങനാശേരി: ഇന്റർ സ്‌റ്റേറ്റ് പൊലീസ് വയർലെസ് റിട്ട. ഉദ്യോഗസ്ഥൻ കണ്ടങ്കരി വീട്ടിൽ ജോസഫ് പി. കണ്ടങ്കരി (ജോയിക്കുട്ടി- 77) നിര്യാതനായി. മൃതസംസ്‌കാര കർമം നവംബർ 21 രാവിലെ 11.00ന് വേഴക്കാട്ട് ചിറയിലെ സഹോദരൻ സാബു ഫിലിപ്പിന്റെ വസതിയിൽ ആരംഭിക്കും. ശുശ്രൂഷയ്ക്ക് ശേഷം സെന്റ് മേരീസ് മെത്രാപ്പൊലീത്തൻ ദൈവാലയത്തിൽ. ഭാര്യ: കുറുമ്പനാടം കാടാത്തുകളും പരേതയായ ഫിലോമിന. മക്കൾ: ജോഫി (യുകെ), ജെഫി (തിരുവനന്തപുരം). മരുമക്കൾ: ജെസി (മുണ്ടത്താനം), ധന്യ (മാവേലിക്കര). മൃതസംസ്‌ക്കാര കർമം https://www.youtube.com/watch?v=sCndRG0Yft8  എന്ന യൂ ടൂബ്

    READ MORE
  • നവംബർ 19: വിശുദ്ധ റാഫേല്‍ കലിനോവ്സ്കി0

    നോബിലിറ്റി കോളേജിലെ പ്രൊഫസ്സറായ ആന്‍ഡ്ര്യു കലിനോവ്സ്കിയുടെയും ജോസെപ്പാ പോയിയോന്‍സ്കാ കലിനോവ്സ്കിയുടെയും മകനായിട്ടായിരുന്നു വിശുദ്ധ റാഫേല്‍ കലിനോവ്സ്കിയുടെ ജനനം. തന്റെ പിതാവിന്റെ സ്കൂളില്‍ തന്നെയാണ് ഇദ്ദേഹവും പഠിച്ചത്. പൗരോഹിത്യത്തിലേക്കുള്ള ഒരു ഉള്‍വിളി ഉണ്ടായെങ്കിലും കോളേജ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കുവാനാണ് അദ്ദേഹം ആഗ്രഹിച്ചത്. റഷ്യയിലെ ഹോരി ഹോര്‍കി അഗ്രോണോമി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും, സെന്റ്‌ പീറ്റേഴ്സ്ബര്‍ഗിലെ മിലിട്ടറി എഞ്ചിനീയറിംഗ് അക്കാദമിയില്‍ നിന്നുമായി അദ്ദേഹം ജന്തുശാസ്ത്രം, രസതന്ത്രം, കൃഷി ശാസ്ത്രവും പഠിച്ചു. 1857ല്‍ റഷ്യന്‍ മിലിട്ടറിയില്‍ ലെഫ്നന്റ് ആയി. ഇദ്ദേഹമാണ് കുര്‍സ്ക്-ഒടേസ്സ എന്നീ സ്ഥലങ്ങള്‍ക്കിടയില്‍

    READ MORE
  • നവംബർ 18: ക്ലൂണിയിലെ വിശുദ്ധ ഓഡോ0

    ക്ലൂണിയിലെ പ്രസിദ്ധമായ ആശ്രമത്തിന്റെ പ്രകാശമായിരുന്നു വിശുദ്ധ ഓഡോ. ഈ മഹാനായ മഠാധിപതിക്ക് കീഴില്‍ ആശ്രമജീവിതത്തിലും പൗരോഹിത്യ ജീവിതത്തിലും ഒരു നവോത്ഥാനം ഉണ്ടാക്കുന്നതിന് ആശ്രമത്തിനു കഴിഞ്ഞു. ക്ലൂണിയിലെ ആശ്രമത്തിലെ രണ്ടാം മഠാധിപതിയായിരുന്നു വിശുദ്ധ ഓഡോയെങ്കിലും ടൂര്‍സിലെ വിശുദ്ധ മാര്‍ട്ടിന്റെ അനുയായിയായാണ്‌ അദ്ദേഹം തന്റെ ആത്മീയ ജീവിതം ആരംഭിക്കുന്നത്. ഡിയോള്‍സിലെ പ്രഭുവായ എബ്ബോ-I ന്‍റെ മകനായി ജനിച്ച വിശുദ്ധന്‍ അക്വിറ്റെയിനിലെ പ്രഭുവിന്റെ കൊട്ടാരത്തിലായിരുന്നു തന്റെ പ്രാഥമിക വിദ്യാഭ്യാസം നടത്തിയത്. പിന്നീട് പാരീസില്‍ ഒക്സേറിലെ റെമീജിയൂസിന് കീഴില്‍ വിദ്യ അഭ്യസിച്ചു. ടൂര്‍സിലെ

    READ MORE
  • നവംബർ 17: ഹംഗറിയിലെ വിശുദ്ധ എലിസബത്ത്0

    ഹംഗറിയിലെ രാജാവായ ആന്‍ഡ്ര്യു രണ്ടാമന്റെ മകളായാണ് വിശുദ്ധ എലിസബത്ത് ജനിച്ചത്. തന്റെ നാലാമത്തെ വയസ്സില്‍ എലിസബത്തിനെ അവളുടെ ഭാവിവരനായ തുറുങ്ങിയയിലെ ലുഡ്വിഗ് ലാന്‍ഡ്ഗ്രേവിന്റെ രാജധാനിയില്‍ എത്തിച്ചു. 1221-ല്‍ അവരുടെ വിവാഹം നടന്നു. വിവാഹത്തിന് ശേഷം വിശുദ്ധ ഭര്‍ത്താവിനോടുള്ള തന്റെ കടമയും അതുപോലെ തന്നെ ഒരു ദൈവദാസി എന്ന നിലയിലുള്ള തന്റെ ചുമതലകളും വളരെ ഭംഗിയായി നിര്‍വഹിച്ചു പോന്നു. രാത്രികാലങ്ങളില്‍ വിശുദ്ധ വളരെയേറെ നേരം ഉറക്കമില്ലാതെ പ്രാര്‍ത്ഥനകളില്‍ മുഴുകുമായിരുന്നു. എല്ലാ തരത്തിലുള്ള കാരുണ്യ പ്രവര്‍ത്തികളും വിശുദ്ധ വളരെ ഉത്സാഹപൂര്‍വ്വം

    READ MORE

Latest Posts

Don’t want to skip an update or a post?