Follow Us On

01

December

2025

Monday

Author's Posts

  • പരിശുദ്ധ അമ്മയുടെ കരങ്ങളിൽ ലോകസമാധാനത്തിനുള്ള അഭ്യർത്ഥനകൾ പുതുക്കി ഫ്രാൻസിസ് പാപ്പ

    പരിശുദ്ധ അമ്മയുടെ കരങ്ങളിൽ ലോകസമാധാനത്തിനുള്ള അഭ്യർത്ഥനകൾ പുതുക്കി ഫ്രാൻസിസ് പാപ്പ0

    വത്തിക്കാൻ സിറ്റി: പരിശുദ്ധ അമ്മയുടെ കരങ്ങളിലേയ്ക്ക് സമാധാനത്തിനായുള്ള പ്രാർത്ഥനകൾ ഏൽപ്പിച്ച് ഫ്രാൻസിസ് പാപ്പ. ഉക്രെയ്‌നിൽ നിന്നും ലോകമെമ്പാടുനിന്നുമുളള സമാധാനത്തിനായുള്ള അഭ്യർത്ഥനകൾ പുതുക്കികൊണ്ട് പരിശുദ്ധ അമ്മയുടെ സ്വർഗാരോപണ തിരുനാളിൽ ആഞ്ചലൂസ് സന്ദേശം നല്കുകയായിരുന്നു പാപ്പ. ലോകത്തിൽ യുദ്ധം ബാധിച്ച നിരവധി മേഖലകളുണ്ട്. ആയുധങ്ങളുടെ കടന്നുകയറ്റം സംഭാഷണത്തിനുള്ള ശ്രമങ്ങളെ മറയ്ക്കുകയാണ്. സമാധാനത്തിന്റെ ശക്തികൾക്കെതിരെ ബലപ്രയോഗം നടക്കുന്നു. എന്നാൽ നാം തളരരുത്. നമുക്ക് തുടർന്നും പ്രത്യാശിക്കാം, പ്രാർത്ഥിക്കാം, കാരണം ദൈവമാണ് ചരിത്രത്തെ നയിക്കുന്നത്. നമ്മുടെ വാക്കുകൾ അവൻ കേൾക്കുന്നുവെന്നും പാപ്പ പറഞ്ഞു.

    READ MORE
  • അന്നമ്മ സണ്ണിച്ചന്‍ (79), കരുവേലിത്തറ, യോർക്ക്

    അന്നമ്മ സണ്ണിച്ചന്‍ (79), കരുവേലിത്തറ, യോർക്ക്0

    പെൻസിൽവാനിയ: സണ്ണിച്ചന്‍ കരുവേലിത്തറയുടെ ഭാര്യ അന്നമ്മ സണ്ണിച്ചന്‍ (79) നിര്യാതയായി. മൃതസംസ്‌ക്കാര കർമം ഓഗസ്റ്റ് 18 രാവിലെ 11.00ന് യോർക്ക് സെന്റ് പാട്രിക്‌സ് ദൈവാലയത്തിൽ. മക്കൾ: എലിസബത്ത് സിറിയക്, റീത്താമ്മാ ജോസഫ്.  

    READ MORE
  • സ്വർഗാരോപണം: മുന്തിരിക്കുലകളുടെ വാഴ്ത്തു തിരുനാൾ! കേട്ടിട്ടുണ്ടോ ഈ ശ്ലൈീഹിക പാരമ്പര്യം?0

    ക്രിസ്തു ഉയർത്തെഴുന്നേറ്റു എന്നതിന് ഏറ്റവും ഒടുവിൽ സാക്ഷ്യം വഹിച്ച തോമാ ശ്ലീഹായാണ് പക്ഷേ, ദൈവമാതാവിന്റെ സ്വർഗാരോപണത്തിന് ആദ്യം സാക്ഷിയായത്! പൗരസ്ത്യ സഭകളിൽ നിലനിൽക്കുന്ന ആ ശ്ലൈഹീക പാരമ്പര്യം ഒരുപക്ഷേ, പലർക്കും പുത്തനറിവായിരിക്കും. പരിശുദ്ധ ദൈവമാതാവുമായി ബന്ധപ്പെട്ട് സുറിയാനി സഭകളിൽ നിലനിൽക്കുന്ന ഏറ്റവും പഴക്കമേറിയ പാരമ്പര്യമാണ് മാതാവിന്റെ സ്വർഗാരോപണം. ദൈവമാതാവിന്റെ സ്മരണയുമായി ബന്ധപ്പെട്ട് സഭ ആചരിക്കുന്ന മൂന്ന് തിരുനാളുകളിൽ സുപ്രധാനമാണ് മുന്തിരിക്കുലകൾ വാഴ്ത്തുന്ന കരേറ്റ തിരുനാൾ അഥവാ സ്വർഗാരോപണം. അതുമായി ബന്ധപ്പെട്ട വാമൊഴി പാരമ്പര്യം ഇപ്രകാരമാണ്: മാതാവിന്റെ മരണത്തിനുശേഷം

    READ MORE
  • യുക്രൈനിലെ യുദ്ധമുഖത്ത് ആത്മീയ പോരാട്ടം നയിച്ച് മിലിട്ടറി ചാപ്ലൈന്മാർ

    യുക്രൈനിലെ യുദ്ധമുഖത്ത് ആത്മീയ പോരാട്ടം നയിച്ച് മിലിട്ടറി ചാപ്ലൈന്മാർ0

    കീവ്: മരണവും ദുരന്തവും തേർവാഴ്ച നടത്തുന്ന യുക്രൈനിലെ യുദ്ധഭൂമിയിൽ സൈനികർക്കും നാട്ടുകാർക്കും പ്രത്യാശ പകരാൻ മിലിട്ടറി ചാപ്ലൈന്മാരായ വൈദീകർ. പ്രത്യാശ കൈവിടെരുതെന്ന് നാട്ടുകാരെ ഉപദേശിക്കുന്ന അവർ യുദ്ധഭൂമിയിൽ പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥരും ആരോഗ്യപ്രവർത്തകരും തമ്മിലുള്ള ഏകീകരണവും ഉറപ്പാക്കുന്നു;ഒപ്പം സൈനികരുടെ ഹൃദയത്തിൽ സമാധാനത്തിന്റെ സന്ദേശം പകരാനും ശ്രദ്ധിക്കുന്നു. യുക്രേനിയൻ കത്തോലിക്കാ വൈദികനും സൈന്യത്തിൽ സെക്കന്റ് ലഫ്റ്റനന്റുമായ ഫാ. റോസ്റ്റിസ്ലാവ്വ് സോച്ചാൻ റഷ്യയുടെ ആക്രമണമുണ്ടായ നാളുകൾമുതൽ ക്രൈമിയയിലെയും ഡോൺസ്റ്റിക്കിലെയും യുദ്ധമുഖത്തു നിയോഗിക്കപ്പെട്ടയാളാണ്. തന്റെ ഉത്തരവാദിത്തം എന്താണെന്ന് വ്യക്തമായ ധാരണയുള്ള അദ്ദേഹം രാജ്യത്തിനെ

    READ MORE

Latest Posts

Don’t want to skip an update or a post?