ശ്വാസകോശ സംബന്ധമായ പ്രശ്നമില്ല; പാപ്പയുടെ ആരോഗ്യ നില തൃപ്തികരമെന്ന് വത്തിക്കാന്‍
- AMERICA, American National, AUSTRALIA, Australia National, EUROPE, Europe National, Featured, Featured, Featured, WORLD
- November 28, 2023
വത്തിക്കാന്‍ സിറ്റി: ജർമ്മനിയിലെ സഭ ആരംഭിച്ച സിനഡൽ ചർച്ചകളുടെ ഭാഗമായി പ്രതിനിധികൾ വത്തിക്കാനുമായി കൂടികാഴ്ച നടത്തുമ്പോൾ വനിതാ പൗരോഹിത്യം, സ്വവർഗാനുരാഗം തുടങ്ങിയ സഭ തീർപ്പ് കൽപ്പിച്ചിരിക്കുന്ന വിഷയങ്ങൾ പരിഗണനയ്ക്ക് എടുക്കാൻ പാടില്ലെന്ന് വത്തിക്കാൻ. ഈ നിർദ്ദേശം ലംഘിച്ചാൽ ശിക്ഷാ നടപടികൾ സ്വീകരിക്കേണ്ടി വരുമെന്നു വത്തിക്കാൻ വ്യക്തമാക്കി . ജർമ്മൻ മെത്രാൻ സമിതിയുടെ സെക്രട്ടറി ജനറൽ ബീറ്റ് ജിൽസിന് വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദ്ദിനാൾ പിയത്രോ പരോളിൻ എഴുതിയ കത്തിന്റെ പകര്‍പ്പ് എല്ലാ ജർമ്മൻ മെത്രാന്മാർക്കും അയച്ചു. ജർമ്മൻ
വത്തിക്കാന്‍ സിറ്റി: ഫ്രാന്‍സിസ് പാപ്പയുടെ ശ്വാസകോശ സംബന്ധമായ പരിശോധനകളില്‍ സങ്കീർണ്ണതയില്ലെന്നും അദ്ദേഹത്തിന്റെ ആരോഗ്യ നില തൃപ്തികരമാണെന്നും വത്തിക്കാന്‍. കഴിഞ്ഞ ദിവസങ്ങളിലെ വിവിധ കൂടികാഴ്ചകൾ റദ്ദാക്കി ഫ്രാൻസിസ് പാപ്പായെ റോമിലെ ജെമെല്ലി ആശുപത്രിയിൽ അൾട്രാസൗണ്ട് സ്കാനിംഗിന് വിധേയനാക്കിയിരുന്നു. ശ്വാസകോശ സംബന്ധമായ സങ്കീർണ്ണതകളുടെ അപകടസാധ്യത വിലയിരുത്താൻ ലക്ഷ്യമിട്ടായിരുന്നു പരിശോധന. പരിശോധനാ ഫലങ്ങളിൽ ആശങ്കയ്ക്ക് വകയില്ലെന്നും പാപ്പ പേപ്പൽ വസതിയായ സാന്താ മാർത്തയിലേക്ക് മടങ്ങിയെന്നും വത്തിക്കാന്‍ അറിയിച്ചു. പരിശോധനയിൽ ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ കണ്ടെത്തിയില്ലെന്നും എന്നാൽ ശ്വാസംമുട്ടൽ ഉളവാക്കുന്ന ഒരു വീക്കം
കീവ് : യുക്രൈനിലെ വിദ്യാഭ്യാസ, ശാസ്ത്ര മന്ത്രാലയവുമായി സഹകരിച്ച്, പത്ത് യുക്രേനിയൻ പ്രദേശങ്ങളിലെ മധ്യ, ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി 29,000 ലാപ്‌ടോപ്പുകൾ യൂനിസെഫ് വിതരണം ചെയ്തു. യുദ്ധം മൂലം തടസ്സപ്പെട്ട ഔപചാരിക വിദ്യാഭ്യാസം നേടുന്നതിലെ വെല്ലുവിളികൾ നേരിടുകയാണ് സംരംഭത്തിന്റെ ലക്ഷ്യമെന്ന് യുക്രെയ്നിലെ യൂണിസെഫ് പ്രതിനിധി മുനീർ മമ്മദ്സാദെ വ്യക്തമാക്കി. പ്രോപെട്രോവ്സ്ക, ഡൊണെറ്റ്സ്ക, സപോറിസ്ക, ലുഹാൻസ്ക, മൈകോലൈവ്സ്ക, ഒഡെസ്ക, സുംസ്ക, ചെർനിഹിവ്സ്ക, ഖാർകിവ്സ്ക, ഖേർസൺസ്ക തുടങ്ങിയ പ്രദേശങ്ങളിലെ വിദ്യാർത്ഥികൾക്കാണ് ലാപ്ടോപ്പുകൾ വിതരണം ചെയ്തത്. യൂറോപ്യൻ യൂണിയൻ, ജപ്പാൻ, റിപ്പബ്ലിക് ഓഫ്
മനാഗ്വേ: ക്രിസ്തു വിശ്വാസം പരസ്യമായി പ്രഘോഷിച്ച് ഈ വർഷത്തെ മിസ് യൂണിവേഴ്സ് കിരീടം ചൂടിയ നിക്കരാഗ്വേന്‍ സ്വദേശിനി ഷെയ്നീസ് പ്ലാസിയോസ്. കിരീടധാരണത്തിനു ശേഷം മാധ്യമങ്ങൾക്ക് നല്‍കിയ അഭിമുഖത്തിലാണ് പ്ലാസിയോസ് തന്റെ വിശ്വാസം പരസ്യമാക്കിയത്. ‘ഞാന്‍ ഒരു ക്രിസ്ത്യാനിയാണ്, കത്തോലിക്കാ വിശ്വാസിയാണ്, എന്നെ സംബന്ധിച്ചിടത്തോളം പ്രാര്‍ത്ഥനയാണ് എനിക്ക് ആശ്വാസം തരുന്ന ഏകമാര്‍ഗ്ഗം’, ദൈവമേ നന്ദി എന്ന് ഞാന്‍ പറയുമ്പോള്‍ ഈ കിരീടം എന്റേതല്ല, മറിച്ച് അവിടുത്തേതാണെന്നും ഇരുപത്തിമൂന്നു വയസ്സുകാരിയായ മിസ് യൂണിവേഴ്‌സ് പറഞ്ഞു കഴിഞ്ഞയാഴ്ച എല്‍ സാല്‍വദോറില്‍വച്ചായിരുന്നു മിസ്
ഇൻഡി ഗ്രിഗറി… മന:സ്സാക്ഷിയുള്ളവരുടെ മനസിലൊരു മുറിപ്പാടവശേഷിച്ചവൾ മാഞ്ഞുപോയി. നിയമത്തിന്റെ കടുംപിടുത്തമാണോ നിയമം വ്യാഖ്യാനിക്കുന്നവരുടെ ഹൃദയത്തിന്റെ കാഠിന്യമാണോ ആ കുഞ്ഞു ജീവനെ നിർബന്ധിച്ചു മരണത്തിനു വിട്ടുകൊടുത്തത്..? കരണങ്ങളെന്തായാലും മനുഷ്യന്റെ നന്മയ്ക്കായുള്ള നിയമങ്ങൾ അവന്റെ തന്നെ മരണക്കെണിയായി മാറുന്ന കാഴ്ച നമ്മുടെ ഹൃദയങ്ങളെ നൊമ്പരപ്പെടുത്താതിരിക്കില്ല. അത്തരമൊരു നൊമ്പരച്ചിത്രമാണ് എട്ടു മാസം മാത്രം ഈ ഭൂമിയിൽ ജീവിക്കാൻ അവകാശം ലഭിച്ച ഇൻഡി ഗ്രിഗറി. ശരീരത്തിന്റെ അനുദിന പ്രവർത്തനങ്ങൾക്കാവശ്യമായ ഊർജ്ജോല്പാദനത്തെ പ്രതികൂലമായി ബാധിക്കുന്ന മൈറ്റോകോൺഡ്രിയ എന്ന അപൂർവ്വ രോഗവുമായാണവൾ പിറന്നു വീണത്. ജീവിച്ചിരുന്നിടത്തോളം
വിയന്ന: യൂറോപ്യന്‍ രാജ്യങ്ങളില്‍ ക്രൈസ്തവര്‍ക്കെതിരായ വിദ്വേഷ ആക്രമണങ്ങൾ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 44% വര്‍ദ്ധനവെന്ന് ക്രൈസ്തവര്‍ക്കെതിരായ വിവേചനങ്ങള്‍ നിരീക്ഷിക്കുന്ന വിയന്ന ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ‘ഒബ്സര്‍വേറ്ററി ഓഫ് ടോളറന്‍സ് ആന്‍ഡ് ഡിസ്ക്രിമിനേഷന്‍ എഗൈന്‍സ്റ്റ് ക്രിസ്റ്റ്യന്‍സ് ഇന്‍ യൂറോപ്പ്’ പുറത്തുവിട്ട വാര്‍ഷിക റിപ്പോര്‍ട്ട് പറയുന്നു. തീവ്രവാദപരമായ ആക്രമണങ്ങളിലുണ്ടായിട്ടുള്ള വര്‍ദ്ധനവ് ആശങ്കപ്പെടുത്തുന്നതാണ്. ജര്‍മ്മനി, ഇറ്റലി, ഫ്രാന്‍സ്, സ്പെയിന്‍, പോളണ്ട് എന്നീ രാജ്യങ്ങളാണ് യൂറോപ്പില്‍ ക്രൈസ്തവവിരുദ്ധ ആക്രമണങ്ങളുടെ കാര്യത്തില്‍ മുൻപന്തിയിൽ നിൽക്കുന്നത്. ശാരീരിക ആക്രമണങ്ങള്‍, ക്രൈസ്തവര്‍ വ്യക്തിപരമായും, സമൂഹപരമായും നേരിടേണ്ടി വരുന്ന ഭീഷണികള്‍,
ഹരാക്കത്ത് അൽ-മുഖാവമാ അൽ-ഇസ്ലാമിയ (ഇസ്ലാമിക പ്രതിരോധ പ്രസ്ഥാനം) യുടെ ചുരുക്കെഴുത്താണ് ഹമാസ്. 1970 കളിൽ ഈജിപ്തിലാരംഭിച്ച മുസ്ലിം ബ്രദർഹുഡ് എന്ന തീവ്ര ഇസ്ലാമിക സംഘടന വെസ്റ്റ്ബാങ്കിലും ഗാസയിലും ചില സമൂഹ്യസേവന പ്രവർത്തനങ്ങൾ നടത്തിയിരുന്നു. അക്രമരഹിത പ്രവർത്തനങ്ങളിൽ ഒതുങ്ങിയിരുന്ന അവർ 1987ലെ ഇന്റിഫദായുടെ അവസരത്തിലാണ് ഹമാസ് രൂപീകരിക്കുന്നത്. മുസ്ലിം ബ്രദർഹുഡിലെ അംഗങ്ങളും പിഎൽഒയിലെ തീവ്രചിന്താഗതിക്കാരുമായിരുന്നു തുടക്കക്കാർ. പി. എൽ. ഒ യുടെ മതേതര നിലപാടിനോടുള്ള എതിർപ്പ്, പലസ്തീന്റെ ഒരു ചെറിയ ഭാഗംപോലും വിട്ടുകൊടുക്കുകയില്ലെന്ന ദൃഢനിശ്ചയം, ഭീകരപ്രവർത്തനമുൾപ്പെടെ പലസ്തീന്റെ വിമോചനത്തിനായി
വത്തിക്കാൻ സിറ്റി: ഫ്രീമേസൺ പോലെയുള്ള സാമൂഹ്യവിരുദ്ധവും അധാർമ്മികവുമായ സംഘടനകളിൽ കത്തോലിക്കാ വിശ്വാസികൾ അംഗത്വമെടുക്കുന്നതും, പ്രവർത്തിക്കുന്നതും വിലക്കിക്കൊണ്ട് വിശ്വാസ തിരുസംഘം പുറപ്പെടുവിച്ച ഉത്തരവ് ആവർത്തിച്ച് വത്തിക്കാൻ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. കത്തോലിക്കാ വിശ്വാസവും ഫ്രീമേസൺറിയും തമ്മിലുള്ള പൊരുത്തക്കേടുള്ളതിനാൽ ഒരു വിശ്വാസിക്ക് ഫ്രീമേസൺ സംഘടനകളിലുള്ള അംഗത്വം നിരോധിച്ചിരിക്കുന്നുവെന്ന് നിർദ്ദേശത്തിൽ പറയുന്നു.ഇത്തരം സംഘടനകളിൽ അംഗങ്ങളായിട്ടുള്ള ഏതൊരു സഭാ വിശ്വാസിക്കും ഈ നടപടി ബാധകമാണെന്നും ഡിക്കസ്റ്ററി വ്യക്തമാക്കി. കത്തോലിക്ക വിശ്വാസവും ഫ്രീമേസൺറിയും തമ്മിലുള്ള പൊരുത്തക്കേടിന്റെ കാരണങ്ങളെക്കുറിച്ച് എല്ലാ ഇടവകകളിലും മതബോധനം നടത്തണമെന്നും വിശ്വാസ തിരുസംഘം
Don’t want to skip an update or a post?