കൃപയുടെ കൊയ്ത്തുകാലം
- ASIA, Asia National, Featured, WORLD, കാലികം
- March 4, 2023
വിശുദ്ധ പാട്രിക്കിന്റെ തിരുനാൾ ദിനം (മാർച്ച് 17) അയർലൻഡിന് സെന്റ് പാട്രിക് ഡേയാണ്. ഐറിഷ് ജനത അദ്ദേഹത്തെ അത്രമേൽ വണങ്ങാനുള്ള കാരണം എന്താവും; എന്തുകൊണ്ടാവും അവർ അദ്ദേഹത്തെ രാജ്യത്തിന്റെ രക്ഷാധികാരിയായി അവരോധിച്ചത്? അയർലൻഡിനെ ക്രിസ്തുവിനു നേടിക്കൊടുത്ത വിശുദ്ധ പാട്രിക്കിന്റെ ജീവിതം അത്ഭുതത്തോടെയല്ലാതെ വായിച്ചുതീർക്കാനാവില്ല. അന്നാണ് ഡബ്ലീന എന്ന സ്ഥലത്ത് പാട്രിക് എത്തിച്ചേര്‍ന്നത്. ഒരു പ്രവചനംപോലെ പാട്രിക് എന്ന ചെറുപ്പക്കാരന് വിളിച്ചു പറഞ്ഞു, ഈ ദേശം ലോകോത്തര ശ്രദ്ധ നേടുന്ന സ്ഥലമായി മാറും. നൂറുകണക്കിന് ദൈവസങ്കല്പങ്ങളും ആചാരങ്ങളും പുലര്‍ത്തിയിരുന്ന
ബിഷപ് ഡോ. അലക്സ് വടക്കുംതല (കണ്ണൂര്‍ രൂപതാധ്യക്ഷന്‍) ശോ…. നോമ്പായി!… എന്തു കഷ്ടമായി! ഇറച്ചി തിന്നാന്‍ ഇനി ഏപ്രില്‍ ആദ്യവാരം വരെ കാത്തിരിക്കണോ? മീനും കഴിക്കാനാവില്ല?!… എന്തു ചെയ്യും ഹോ…!” ”ഇനി കാലത്തേ എണീക്കണല്ലോ! പള്ളീല് പോയില്ലേല് പൊല്ലാപ്പ്. വികാരിയച്ചന് നോക്കൂല്ലേ.” ”വൈകുന്നേരം ക്ഷീണം മാറ്റാന്‍ എന്തുചെയ്യും? ഒരു സ്മോള്‍ വിട്ടില്ലെങ്കില്‍ എങ്ങനെ ഉറക്കം കിട്ടും? ക്ഷീണം പോകും! ശ്ശോ! നോമ്പായി. എന്തു കഷ്ടമായിപ്പോയി…! ഇതുപോലാണോ നാം അമ്പതു നോമ്പിലേക്ക് പ്രവേശിക്കുന്നത്? അല്ല, അനുഗ്രഹത്തിന്റെ നല്ല
ടോം ചെല്ലങ്കോട്ട് പതിറ്റാണ്ടുകള്‍ക്ക് മുമ്പ് മുതല്‍ ഒരു ശരാശരി മലയാളിക്ക് പരിചിതമാണ് ഓജോബോര്‍ഡ് എന്ന പേര്. തൊണ്ണൂറുകളില്‍ ഒരു തരംഗം പോലെ ഈ ആശയം കുട്ടികള്‍ക്കും യുവാക്കള്‍ക്കും ഇടയില്‍ വ്യാപിച്ചപ്പോള്‍ തമാശയ്ക്കെങ്കിലും ഓജോബോര്‍ഡ് പരീക്ഷിച്ചു നോക്കിയിട്ടുള്ള അനേക സ്കൂള്‍-കോളജ് വിദ്യാര്‍ത്ഥികളുണ്ട്. തികച്ചും അപരിചിതവും പുതുമയുള്ളതുമായ ഒരാശയം എന്ന നിലയിലുള്ള കൗതുകമായിരുന്നു അത്തരമൊന്ന് പരീക്ഷിച്ചുനോക്കാന്‍ അന്ന് അവരെ പ്രേരിപ്പിച്ചത്. മിനുസമുള്ള പ്രതലവും ഗ്ലാസും മെഴുകുതിരിയും സംഘടിപ്പിച്ച് മുന്‍കാലങ്ങളില്‍ ചിലര്‍ പരീക്ഷണങ്ങള്‍ നടത്തിയിരുന്നെങ്കില്‍ ഇന്ന് വിവിധ രീതികളിലും പല വിലകളിലുമുള്ള
കാക്കനാട്: സീറോമലബാര്‍ സഭയിലെ ആരാധനക്രമവുമായി ബന്ധപ്പെട്ടു നടക്കുന്ന അസത്യ പ്രചാരണങ്ങളില്‍നിന്നു ബന്ധപ്പെട്ടവര്‍ പിന്തിരിയുകയും വിശ്വാസിസമൂഹം ഇക്കാര്യത്തില്‍ ജാഗ്രത പുലര്‍ത്തുകയും വേണമെന്ന് സീറോമലബാര്‍ സഭ. മാര്‍പാപ്പയുടെ തിരുവെഴുത്തിനെയും വത്തിക്കാന്‍ കാര്യാലയത്തിന്റെ നിര്‍ദ്ദേശങ്ങളെയും തെറ്റായി വ്യാഖ്യാനിച്ചുകൊണ്ട് സഭയുടെ അംഗീകാ രമില്ലാത്ത ഒരു സംഘടന സീറോമലബാര്‍സഭയുടെ വി. കുര്‍ബാനയര്‍പ്പണരീതിയെ വിമര്‍ശിക്കുന്ന ഒരു പ്രസ്താവന പ്രസിദ്ധീകരിക്കുകയും തെറ്റിദ്ധാ രണാജനകവും വസ്തുതാവിരുദ്ധവുമായ ആ പ്രസ്താവന ഒരു പ്രമുഖം പത്രം പ്രസിദ്ധീകരിക്കുകയും സാമൂഹ്യ മാധ്യമങ്ങളില്‍ ചര്‍ച്ചയാകുകയും ചെയ്തതിന്റെ പശ്ചാത്തലത്തില്‍ സീറോമലബാര്‍ സഭയുടെ മീഡിയ കമ്മീഷന് പ്രസിദ്ധീകരിച്ച
ആഗോള സഭ വലിയ നോമ്പിലേക്ക് പ്രവേശിക്കുമ്പോള്‍ അടുത്തറിയാം കത്തോലിക്കാ സഭയിലെ പ്രധാന നോമ്പുകളെക്കുറിച്ച്… ക്രിസ്തീയ സഭകളില്‍ വിവിധങ്ങളായ ആചാരാനുഷ്ഠാനങ്ങളുള്ളതുപോലെ നോമ്പ് ആചരിക്കുന്ന കാര്യത്തിലും വ്യത്യസ്തരീതികളും വ്യത്യസ്ത സമയക്രമങ്ങളുമാണുള്ളത്. എല്ലാ സഭകളും എല്ലാവിധ നോമ്പുകളും ആചരിക്കുന്നുമില്ല. ‘ഉപവാസം’ എന്നാല്‍ ഒരുമിച്ചു ജീവിക്കുക (ഉപ=ഒരുമിച്ച്, വാസം = ജീവിക്കുക) എന്നാണ് അര്‍ത്ഥം. അതായത് ദൈവത്തോട് ഒരുമിച്ചു ജീവിക്കുക/ ആയിരിക്കുക. നോമ്പ് എന്ന വാക്ക് പഴയ മലയാളത്തിലെ ‘നോയ് അമ്പ്’ എന്നതില്‍നിന്നാണ് ഉത്ഭവിച്ചത്. ‘സ്നേഹത്തോടെയുള്ള സഹനം’ (നോയ് =വേദന, അമ്പ് =
ആഗോളസഭയിൽ ഇന്ന് (ജനു.22) തിരുവചന ഞായർ. തിരുവചനം പഠിക്കാനും ധ്യാനിക്കാനും പ്രഘോഷിക്കാനുമുള്ള സഭാംഗങ്ങളുടെ ഉത്തരവാദിത്തം സവിശേഷമാംവിധം ഓർമിപ്പിക്കുന്ന ഈ ദിനത്തിൽ, എത്യോപ്യയിലെ ‘ഗരിമ ഗോസ്പലി’നെ കുറിച്ച് അറിയാം. ആഡിസ് അബാബ: സചിത്ര ബൈബിൾ, അതും ആയിരത്തിൽപ്പരം വർഷം പഴക്കമുള്ള കൈയെഴുത്തുപ്രതി. എത്യോപ്യയിലെ അബുനാ ഗാരിമ സന്യാസ ആശ്രമത്തിലാണ് സവിശേഷമായ ഈ ബൈബിൾ സൂക്ഷിച്ചിരിക്കുന്നത്. ‘ഗരിമ ഗോസ്പൽ’ എന്ന് അറിയപ്പെടുന്ന ഈ സചിത്ര ബൈബിൾ എത്യോപ്യൻ ഭാഷയായ ‘ഗീസി’ലാണ് എഴുതപ്പെട്ടിരിക്കുന്നത്. ഏകദേശം ഒരേ കാലഘട്ടത്തിൽ എഴുതപ്പെട്ട 10 ഇഞ്ച്
ഗർഭസ്ഥ ശിശുക്കളുടെ ജനിക്കാനുള്ള അവകാശം ഉറപ്പാക്കാൻ വ്രതം സ്വീകരിച്ച കന്യാസ്ത്രീകളെ കുറിച്ച് കേട്ടിട്ടുണ്ടോ? അമേരിക്കൻ തലസ്ഥാന നഗരിയായ വാഷിംഗ്ടൺ ഡി.സി 50-ാമത് മാർച്ച് ഫോർ ലൈഫിന് സാക്ഷ്യം വഹിക്കുമ്പോൾ അടുത്തറിയാം, ജീവന്റെ സംരക്ഷണം വ്രതമായി സ്വീകരിച്ച ഈ കന്യാസ്ത്രീ സമൂഹത്തെ. വിദ്യാഭ്യാസശുശ്രൂഷ കാരിസമായി സ്വീകരിച്ച സന്യസ്ത സഭകളെക്കുറിച്ച് കേട്ടിട്ടുണ്ടാകും, രോഗീപരിചരണവും അനാഥരുടെ സംരക്ഷണവും കാരിസമാക്കിയവരെക്കുറിച്ചും അറിവുണ്ടാകും. എന്നാൽ, ഗർഭസ്ഥ ശിശുക്കളുടെ ജനിക്കാനുള്ള അവകാശം ഉറപ്പാക്കാൻ വ്രതമെടുത്ത കന്യാസ്ത്രീകളെക്കുറിച്ച് കേട്ടിട്ടുണ്ടോ? അതാണ്, ന്യൂയോർക്ക് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ‘സിസ്റ്റേഴ്സ് ഓഫ്
വിശുദ്ധ ദേവസഹായത്തിന്റെ തിരുനാൾ (ജനുവരി 14) ആഘോഷിക്കുമ്പോൾ, ദേവസഹായത്തെ ക്രിസ്തുവിന്റെ രക്ഷയിലേക്ക് നയിച്ച ‘വലിയ പടത്തലവൻ’ എന്ന ക്യാപ്റ്റൻ ഡിലനോയിയെ കുറിച്ച് അറിയണം. അതോടൊപ്പം ഒരു ചോദ്യവും നമ്മുടെ മനസിൽ ഉയരണം- ജീവിതംകൊണ്ട് ക്രിസ്തുവിന് സാക്ഷ്യം വഹിക്കാൻ എനിക്ക് സാധിക്കുന്നുണ്ടോ? എവ്സ്താക്കിയൂസ് ബനഡിക്റ്റ് ഡി ലനോയി. അതാണ്, കേരളചരിത്രത്തിൽ പരാമർശിക്കുന്ന ഡിലനോയ് എന്ന ഡച്ചു പടത്തലവന്റെ മുഴുവൻപേര്. 1718ൽ ബെൽജിയത്തായിരുന്നു ജനനം. ഉത്തമകത്തോലിക്കരായിരുന്നു മാതാപിതാക്കൾ. സൈനീകസേവനത്തിൽ തൽപ്പരനായിരുന്ന ഡിലനോയ് യൗവനത്തിൽ ത്തന്നെ അയൽരാജ്യമായ ഹോളൻഡിൽ (നെതർലൻഡിൽ) പട്ടാളസേവനത്തിനു
Don’t want to skip an update or a post?