ചികിത്സയില്‍ തുടരുന്ന മാര്‍പാപ്പയ്ക്കുവേണ്ടി പ്രത്യേക വിശുദ്ധ കുര്‍ബാന
- Featured, INTERNATIONAL, LATEST NEWS, VATICAN, WORLD
- March 14, 2025
കുരിശിന് ക്രിസ്തീയ ജീവിതത്തിലുള്ള സ്ഥാനത്തെക്കുറിച്ച് അറിയാത്ത വിശ്വാസികളുണ്ടാവില്ല. എന്നാൽ, കുരിശിന്റെ തിരുനാൾ സഭയിൽ ആരംഭിക്കാനുള്ള കാരണം എന്താണെന്നറിയാമോ; ക്രിസ്തുവിനുവേണ്ടി ഒരുക്കപ്പെട്ട കുരിശുമരം, സ്വർഗത്തിൽനിന്ന് ഭൂമിയിലേക്ക് എറിയപ്പെട്ട മരമാണെന്ന പാരമ്പര്യത്തെ കുറിച്ച് കേട്ടിട്ടുണ്ടോ? അമൂല്യമായ ആ വിവരങ്ങളറിയാം കുരിശിന്റെ പുകഴ്ച്ചയുടെ തിരുനാൾ ദിനത്തിൽ (സെപ്തം.14). ശ്ലീഹന്മാരുടെ കാലം മുതൽ നമ്മുടെ കർത്താവിന്റെ കുരിശ് ക്രിസ്ത്യാനികൾക്ക് രക്ഷയുടെ അടയാളമാണ്. വിശുദ്ധ പൗലോസ് ശ്ലീഹാ തന്റെ ലേഖനങ്ങളിലൂടെ വിശുദ്ധ കുരിശിന്റെ ശക്തി അവതരിപ്പിച്ചിട്ടുണ്ട്. ‘നമ്മുടെ കർത്താവിന്റെ കുരിശിലല്ലാതെ മറ്റൊന്നിലും തനിക്ക് അഭിമാനിക്കാൻ
READ MOREലക്ഷ്യം നശ്വരതയായതുകൊണ്ടാണ് നമുക്ക് കുരിശ് ഭാരമാകുന്നത്. എന്നാല്‍ അനശ്വരതയാണ് നമ്മുടെ ലക്ഷ്യമെങ്കില്‍ കുരിശ് ഭാരമല്ലാതാകുമെന്ന് ഓർമിപ്പിക്കുന്നു ലേഖകൻ. ആര്‍ക്കാണ് കുരിശുകള്‍ ഇഷ്ടമുള്ളത്? കുരിശ് എല്ലാവര്‍ക്കും ഒഴിവാക്കാനാണ് ആഗ്രഹം. വിശുദ്ധ പൗലോസ് ശ്ലീഹാ പരിശുദ്ധാത്മാവിനാല്‍ നിറഞ്ഞു പറയുന്നു, കുരിശു നിങ്ങള്‍ക്ക് രണ്ട് അവസ്ഥ പ്രദാനം ചെയ്യും. ഒന്ന് അത് ശക്തിയാണ്. മറ്റൊന്ന് അത് ഭോഷത്തമാണ്. എന്നാല്‍, ഇത് ശക്തിയും ഭോഷത്തവുമാകുന്നത് നമ്മുടെ യാത്രയുടെ രീതിയനുസരിച്ചായിരിക്കും എന്നതാണ് ശ്ലീഹാ പറയുന്നത്. കോറിന്തോസുകാര്‍ക്ക് എഴുതിയ ഒന്നാം ലേഖനം ഒന്നാം അധ്യായം 18-ാം
READ MOREനീ തനിച്ചാണെന്ന് തോന്നിയിട്ടുണ്ടോ; തിരസ്‌കരിക്കപ്പെട്ടെന്നും അവഹേളിക്കപ്പെട്ടെന്നും തോന്നിയിട്ടുണ്ടോ; ജീവിതത്തിൽ എന്നും ദുരന്തങ്ങളും സഹനങ്ങളും മാത്രമാണെന്ന് തോന്നിയിട്ടുണ്ടോ? എങ്കിൽ കുരിശിലേക്ക് നോക്കൂ, നീ തിരിച്ചറിയും നിനക്ക് സംഭവിച്ചത് ഒന്നുമല്ലെന്ന്! കുരിശിന്റെ പുകഴ്ചയുടെ തിരുനാളിൽ (സെപ്തം.14), രക്ഷയുടെ അടയാളമായ കുരിശുരൂപം ധ്യാന വിഷയമാക്കുന്നു ലേഖകൻ. അത്യന്ത തമസില്‍പെട്ടുഴലും ലോകത്തിന്ന് സത്യത്തിന്‍ പ്രഭാപൂരം കാട്ടിയെന്നതിനാലെ മുള്‍ക്കിരിടീവും ചാര്‍ത്തി അങ്ങ് വിശ്രമം കൊള്‍വൂ മൂര്‍ഖ്മാം നിയമത്തിന്നരാജമുനകളില്‍ ആ ഹന്ത കുരിശില്‍ തന്‍ പൂവല്‍മെയ് തറയ്ക്കപ്പെട്ടാ കുലാത്മാവായ് കിടക്കുന്നൊരീ സമയത്തും സ്‌നേഹശീലനാം ഭവാന്‍ ഈശനോടപേക്ഷിച്ചു
READ MOREവത്തിക്കാൻ സിറ്റി: മലങ്കര ഓർത്തഡോക്‌സ് സുറിയാനി സഭാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവായെ സ്വീകരിച്ച് ഫ്രാൻസിസ് പാപ്പ. ഇന്നലെ വത്തിക്കാനിൽ നടന്ന കൂടിക്കാഴ്ച്ചയിൽ സഭൈക്യത്തെ കുറിച്ചും പരസ്പരം യോജിച്ച് ക്രിസ്തീയ സാക്ഷ്യം നൽകേണ്ടതിന്റെ ആവശ്യകതയെയും കുറിച്ച് രണ്ടുപേരും ചർച്ച നടത്തി. രണ്ടാം വത്തിക്കാൻ കൗൺസിലിനുശേഷം രണ്ട് സഭകളും തമ്മിൽ വർദ്ധിച്ചുവരുന്ന ബന്ധത്തിനും പരസ്പര സഹകരണത്തിനും നന്ദി പ്രകാശിപ്പിച്ച ഫ്രാൻസിസ് പാപ്പ തങ്ങളുടെ മുൻഗാമികൾ തമ്മിലുള്ള ചരിത്രപരമായ സന്ദർശനങ്ങളും കൂടിക്കാഴ്ചകളുംഅനുസ്മരിച്ചു. ‘അങ്ങേയറ്റം പ്രിയപ്പെട്ടവനും ദീർഘനാളായി
READ MOREDon’t want to skip an update or a post?