Follow Us On

16

May

2025

Friday

  • ‘എന്നെ കര്‍ദിനാളായി ഉയര്‍ത്തരുത്.  സഭക്കും ദൈവജനത്തിനുമുള്ള ശുശ്രൂഷ തുടരാന്‍ അനുവദിക്കണം’. അഭ്യര്‍ത്ഥന സ്വീകരിച്ച് ഫ്രാന്‍സിസ് പാപ്പാ

    ‘എന്നെ കര്‍ദിനാളായി ഉയര്‍ത്തരുത്. സഭക്കും ദൈവജനത്തിനുമുള്ള ശുശ്രൂഷ തുടരാന്‍ അനുവദിക്കണം’. അഭ്യര്‍ത്ഥന സ്വീകരിച്ച് ഫ്രാന്‍സിസ് പാപ്പാ0

    ജക്കാര്‍ത്ത: തന്നെ കര്‍ദിനാളായി നിയമിക്കരുതെന്നും നിലവില്‍ സഭയ്ക്കും ദൈവജനത്തിനും വേണ്ടി ചെയ്യുന്ന ശുശ്രൂഷ തുടരാന്‍ അനുവദിക്കണമെന്നുമുള്ള ഇന്തൊനേഷ്യന്‍ ബിഷപ് പാസ്‌കലിസ് ബ്രൂണോ സ്യൂക്കൂറിന്റെ അഭ്യര്‍ത്ഥന ഫ്രാന്‍സിസ് മാര്‍പാപ്പ അംഗീകരിച്ചു. ഇതോടെ ഡിസംബര്‍ ഏഴിന് നടക്കുന്ന കണ്‍സിസ്റ്ററിയില്‍ കര്‍ദിനാള്‍ പദവി  ലഭിക്കുന്നവരുടെ സംഖ്യ 21ല്‍ നിന്ന് 20 ായി. പൗരോഹിത്യ ശുശ്രൂഷയില്‍ കൂടുതല്‍ ആഴപ്പെടാനുള്ള അഗ്രഹത്തില്‍നിന്നാണ്  ഇന്തോനേഷ്യയിലെ ബൊഗോര്‍ രൂപതയുടെ  ബിഷപ്പായ പാസ്‌കലിസ് ബ്രൂണോ സ്യൂക്കൂര്‍ ഇപ്രകാരം ഒരു അഭ്യര്‍ത്ഥന നടത്തിയതെന്ന്  വത്തിക്കാന്‍ മാധ്യമ ഓഫീസ് ഡയറക്ടര്‍ മാറ്റിയോ

  • ‘കുടിയേറ്റക്കാരെ സ്വീകരിക്കുമ്പോള്‍ ഇവിടെ നിന്ന് കുടിയേറുന്നവര്‍ നേരിടുന്ന വെല്ലുവിളികള്‍ കൂടെ ഓര്‍മിക്കണം’

    ‘കുടിയേറ്റക്കാരെ സ്വീകരിക്കുമ്പോള്‍ ഇവിടെ നിന്ന് കുടിയേറുന്നവര്‍ നേരിടുന്ന വെല്ലുവിളികള്‍ കൂടെ ഓര്‍മിക്കണം’0

    ലെയ്‌സെസ്റ്റര്‍/യുകെ: കുടിയേറ്റക്കാരെ സ്വാഗതം ചെയ്യണമെന്നും അവരുടെ അവകാശങ്ങള്‍ സംരക്ഷിക്കണമെന്നുമുള്ള ആഹ്വാനവുമായി  ഐറിഷ് ബിഷപ്പുമാര്‍. കുടിയേറ്റക്കാര്‍ക്കെതിരായി രാജ്യത്ത് നടന്ന പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തില്‍ കുടിയേറ്റ നയങ്ങള്‍ പരിഷ്‌കരിക്കുമെന്ന് ഐറിഷ് പ്രധാനമന്ത്രി സൈമണ്‍ ഹാരിസ് പ്രഖ്യാപിച്ച പശ്ചാത്തലത്തിലാണ് കുടിയേറ്റക്കാര്‍ക്ക് പിന്തുണയുമായി ഐറിഷ് ബിഷപ്പുമാര്‍ രംഗത്ത് വന്നത്. ഭവനരഹിതരുടെ പ്രശ്‌നങ്ങള്‍, സാമൂഹ്യസേവനങ്ങള്‍ തുടങ്ങി റിപ്പബ്ലിക്ക് ഓഫ് അയര്‍ലണ്ട് നേരിടുന്ന പല പ്രശ്‌നങ്ങളും പുറത്തുവരാന്‍ കുടിയേറ്റം കാരണമായതായി  ‘ഒരു ലക്ഷം സ്വാഗതങ്ങള്‍?’ എന്ന തലക്കെട്ടില്‍ പുറപ്പെടുവിച്ച ലേഖനത്തില്‍ ബിഷപ്പുമാര്‍ പറഞ്ഞു. എന്നാല്‍ ഈ പ്രശ്‌നങ്ങള്‍

  • യേശുവിന്റെ തിരുഹൃദയത്തെക്കുറിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ചാക്രികലേഖനം 24 -ന്

    യേശുവിന്റെ തിരുഹൃദയത്തെക്കുറിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ചാക്രികലേഖനം 24 -ന്0

    വത്തിക്കാന്‍ സിറ്റി: യേശുവിന്റെ തിരുഹൃദയത്തെക്കുറിച്ചുള്ള ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ചാക്രികലേഖനമായ ‘ദിലെക്‌സിത് നോസ്’ (അവിടുന്ന് നമ്മെ സ്‌നേഹിച്ചു) 24-ന് പ്രസിദ്ധീകരിക്കും. വിശുദ്ധ മാര്‍ഗരറ്റ് മേലി അലക്കോക്കിന് യേശുവിന്റെ തിരുഹൃദയം പ്രത്യക്ഷപ്പെട്ടതിന്റെ 350-ാം വാര്‍ഷികത്തോടനുബന്ധിച്ചാണ് ചാക്രികലേഖനം പ്രസിദ്ധീകരിക്കുന്നത്. 223 ഡിസംബര്‍ 27ന് ആരംഭിച്ച വാര്‍ഷികാഘോഷങ്ങള്‍ 2025 ജൂണ്‍ 27-നാണ് അവസാനിക്കുന്നത്. യേശുവിന്റെ തിരുഹൃദയത്തെക്കുറിച്ച് താന്‍ ഒരു ഡോക്കുമെന്റ് തയാറാക്കിക്കൊണ്ടിരിക്കുകയാണെന്ന് തിരുഹൃദയത്തിന് പ്രതിഷ്ഠിക്കപ്പെട്ട ജൂണ്‍ മാസത്തിലെ ജന റല്‍ ഓഡിയന്‍സില്‍ പാപ്പ പറഞ്ഞിരുന്നു. സഭയുടെ നവീകരണത്തിന്റെ പാതയില്‍ വെളിച്ചം വീശുവാനും ഹൃദയം

  • 33 വയസുള്ള അമ്മക്ക് യുഎസില്‍ മൂന്നരവര്‍ഷം തടവ്

    33 വയസുള്ള അമ്മക്ക് യുഎസില്‍ മൂന്നരവര്‍ഷം തടവ്0

    വാഷിംഗ്ടണ്‍ ഡിസി: അലബാമയിലെ ആലിസ്‌വില്ലയിലുള്ള ഫെഡറല്‍ ജയിലില്‍ മൂന്നരവര്‍ഷം തടവിന് ശിക്ഷിക്കപ്പെട്ട് കഴിയുന്ന 33 വയസുള്ള യുവതിയും ഒരു പെണ്‍കുട്ടിയുടെ അമ്മയുമായ ബെവലിന്‍ ബെറ്റി വില്യംസിനെ ശിക്ഷിക്കാന്‍ കാരണമായ ‘കുറ്റം’ മനുഷ്യജീവനെ  മാനിക്കുന്ന ആരിലും ഞെട്ടലുളവാക്കുന്നതാണ്. ന്യൂയോര്‍ക്ക് നഗരത്തിലെ പ്ലാന്‍ഡ് പേരന്റ്ഹുഡ് സംഘടന നടത്തുന്ന അബോര്‍ഷന്‍ കേന്ദ്രത്തിന്റെ പ്രവേശനകവാടം തടഞ്ഞുകൊണ്ട്  2020 ജൂണ്‍ മാസത്തില്‍ നടത്തിയ പ്രതിഷേധപ്രകടനമാണ് പ്രോ  ലൈഫ് പ്രവര്‍ത്തകയായ ബെവലിന്റെ ശിക്ഷയിലേക്ക് നയിച്ചത്. ഫെഡറല്‍ ഫ്രീഡം ഓഫ് ആക്‌സസ് റ്റു ക്ലിനിക്ക് എന്‍ട്രന്‍സസ് (ഫേസ്)

  • 51 സിറിയന്‍ അഭയാര്‍ത്ഥികളെ സാന്റ് ഇഗിദിയോ സമൂഹത്തിന്റെ നേതൃത്വത്തില്‍ റോമില്‍ സ്വീകരിച്ചു

    51 സിറിയന്‍ അഭയാര്‍ത്ഥികളെ സാന്റ് ഇഗിദിയോ സമൂഹത്തിന്റെ നേതൃത്വത്തില്‍ റോമില്‍ സ്വീകരിച്ചു0

    റോം:  സിറിയയില്‍ നിന്നുള്ള 51 അഭയാര്‍ത്ഥികള്‍ കൂടി റോമിലെത്തി.   സാന്റ് ഇഗിദിയോ കൂട്ടായ്മ ഉള്‍പ്പെടെ വിവിധ സഭാകൂട്ടായ്മകള്‍  ഇറ്റലിയുടെ ആഭ്യന്തരമന്ത്രാലയവും വിദേശകാര്യമന്ത്രാലയവുമായി സഹകരിച്ച് രൂപീകരിച്ച മനുഷ്യത്വ ഇടനാഴി പദ്ധതിയിലൂടെയാണ് അഭയാര്‍ത്ഥികളെ റോമിലെത്തിച്ചത്. ഇപ്പോള്‍ സംഘര്‍ഷം നടക്കുന്ന ബെയ്‌റൂട്ടിലെ ബെക്കാ താഴ്‌വഴയില്‍ കഴിഞ്ഞിരുന്നവരും മോശമായ സാഹചര്യങ്ങളില്‍  ബെയ്‌റൂട്ടിലെയും സെയ്ദായിലെയും അഭയാര്‍ത്ഥി ക്യാമ്പുകളില്‍ കഴിഞ്ഞിരുന്നവരുമാണ് സംഘത്തിലുള്ളത്. ഇതുവരെ ഈ പദ്ധതിയിലൂടെ ലബനനിലെ അഭയാര്‍ത്ഥി ക്യാമ്പുകളില്‍ കഴിഞ്ഞിരുന്ന 3000 പേര്‍ക്ക് ഇറ്റലിയില്‍ പുനരധിവാസം സാധ്യമാക്കി. മനുഷ്യത്വ ഇടനാഴി പദ്ധതിയിലൂടെ 7000

  • ഈസ്റ്റര്‍ ആക്രമണം: പുനരന്വേഷണം നടത്താനുള്ള ഗവണ്‍മെന്റ് തീരുമാനത്തെ സ്വാഗതം ചെയ്ത് ശ്രീലങ്കന്‍ സഭ

    ഈസ്റ്റര്‍ ആക്രമണം: പുനരന്വേഷണം നടത്താനുള്ള ഗവണ്‍മെന്റ് തീരുമാനത്തെ സ്വാഗതം ചെയ്ത് ശ്രീലങ്കന്‍ സഭ0

    കൊളംബോ: 2019 ഈസ്റ്റര്‍ദിനത്തില്‍ നടന്ന ചാവേര്‍ ആക്രമണത്തില്‍ പുനരന്വേഷണം പ്രഖ്യാപിച്ച ഗവണ്‍മെന്റ് നടപടി ശുഭകരമായ അടയാളമാണെന്ന് ബിഷപ് പീറ്റര്‍ ആന്റണി വൈമാന്‍ ക്രൂസ്. നീതിലഭിക്കുമെന്ന പ്രത്യാശയോടെയാണ് പുതിയ അന്വേഷണത്തെ നോക്കി കാണുന്നതെന്ന് മധ്യശ്രീലങ്കയിലെ രത്‌നാപുര നഗരം ആസ്ഥാനമായുള്ള രൂപതയുടെ ചുമതല വഹിക്കുന്ന ബിഷപ് പീറ്റര്‍ പറഞ്ഞു. പ്രസിഡന്റ് അനുരകുമാരയുടെ നേതൃത്വത്തില്‍ ചുമതലയേറ്റ പുതിയ ഗവണ്‍മെന്റാണ് പുനരന്വേഷണം പ്രഖ്യാപിച്ചത്. 2019 ഏപ്രില്‍ 21 ഈസ്റ്റര്‍ ദിനത്തില്‍ കൊളംബോയിലെ മൂന്ന് ദൈവാലയങ്ങളും മൂന്ന് ഹോട്ടലുകളും കേന്ദ്രീകരിച്ച് നടന്ന ചാവേര്‍ ആക്രമണങ്ങളില്‍

  • സമാധാനത്തിനുള്ള നിര്‍ദേശങ്ങളുമായി ഇസ്രായേല്‍ പാലസ്തീന്‍ മുന്‍ ഭരണാധികാരികള്‍ വത്തിക്കാനില്‍

    സമാധാനത്തിനുള്ള നിര്‍ദേശങ്ങളുമായി ഇസ്രായേല്‍ പാലസ്തീന്‍ മുന്‍ ഭരണാധികാരികള്‍ വത്തിക്കാനില്‍0

    വത്തിക്കാന്‍ സിറ്റി:  ഇസ്രായേല്‍- പാലസ്തീന്‍ സംഘര്‍ഷം അവസാനിപ്പിക്കുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങളുമായി ഇസ്രായേലിലെയും പാലസ്തീനിലെയും മുന്‍ ഭരണാധികാരികള്‍ ഫ്രാന്‍സിസ് പാപ്പയെ സന്ദര്‍ശിച്ചു. ഇസ്രായേല്‍ മുന്‍ പ്രധാനമന്ത്രി എഹൂദ് ഓള്‍മെര്‍ട്ടിന്റെയും പാലസ്തീന്‍ മുന്‍ വിദേശകാര്യ മന്ത്രി നാസര്‍ അല്‍-കിദ്വവയുടെയും നേതൃത്വത്തിലുള്ള സംഘമാണ് വത്തിക്കാനിലെത്തി ഫ്രാന്‍സിസ് പാപ്പയെ സന്ദര്‍ശിച്ചത്. ഗാസയിലെ യുദ്ധവും ഇസ്രായേല്‍ – പാലസ്തീന്‍ രാജ്യങ്ങള്‍ക്കിടയില്‍ നിലനില്‍ക്കുന്ന സംഘര്‍ഷവും പരിഹരിക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ നേതാക്കള്‍ മാര്‍പാപ്പയുമായി ചര്‍ച്ച ചെയ്തു. ഇസ്രായേലില്‍ നിന്ന് തട്ടിക്കൊണ്ടുപോയ ബന്ദികളെ മോചിപ്പിച്ചുകൊണ്ട് യുദ്ധം ഉടന്‍ അവസാനിപ്പിക്കണമെന്ന നിര്‍ദേശമാണ് നേതാക്കള്‍

  • അബോര്‍ഷന്‍ ക്ലിനിക്കിന് മുന്നില്‍ നിശബ്ദമായി പ്രാര്‍ത്ഥിച്ചതിന് മുന്‍ സൈനികന് പിഴ

    അബോര്‍ഷന്‍ ക്ലിനിക്കിന് മുന്നില്‍ നിശബ്ദമായി പ്രാര്‍ത്ഥിച്ചതിന് മുന്‍ സൈനികന് പിഴ0

    ലണ്ടന്‍: അബോര്‍ഷന്‍ കേന്ദ്രത്തിന് മുന്നില്‍ നിശബ്ദപ്രാര്‍ത്ഥന നടത്തിയതിന് ശിക്ഷവിധിച്ച് ബോണ്‍മൗത്ത് മജിസ്‌ട്രേറ്റ് കോടതി. ക്രിസ്ത്യാനിയും മുന്‍ സൈനികനുമായ  ആഡം സമ്ിത്ത് കോണറിനാണ് 2022-ല്‍ ബോണ്‍മൗത്തിലെ ഗര്‍ഭഛിദ്ര കേന്ദ്രത്തിന് മുന്നില്‍ നിശബ്ദ പ്രാര്‍ത്ഥന നടത്തിയെന്ന കുറ്റത്തിന് കോടതി ശിക്ഷ വിധിച്ചത്. രണ്ട് വര്‍ഷത്തിനിടയില്‍  കുറ്റകൃത്യം ആവര്‍ത്തിക്കാതിരുന്നാല്‍ തടവുശിക്ഷ അനുഭവിക്കേണ്ടെന്നും  9000 പൗണ്ട് പിഴയായി നല്‍കണമെന്നുമാണ് കോടതി വിധിച്ചത്. രണ്ട് ദശാബ്ദങ്ങള്‍ക്ക് മുമ്പ് ഒരു അബോര്‍ഷനില്‍ കൊല്ലപ്പെട്ട മകന് വേണ്ടിയാണ് ബോണ്‍മൗത്ത് അബോര്‍ഷന്‍ കേന്ദ്രത്തിന് മുന്നില്‍ നിന്ന് ആഡം നിശബ്ദമായി

Latest Posts

Don’t want to skip an update or a post?