ഹാലോവീൻ: വെറും ആഘോഷമല്ല, സാത്താൻ ഒരുക്കിയ ഗൂഢതന്ത്രം
- മറുപുറം
- October 27, 2022
ഭക്തിയോടുകൂടി ജപമാല ചൊല്ലുന്നവർക്ക് 15 പ്രത്യേക വാഗ്ദാനങ്ങളാണ് വിശുദ്ധ ഡൊമിനിക്, വാഴ്ത്തപ്പെട്ട അലൻ എന്നിവരിലൂടെ പരിശുദ്ധ മാതാവ് നൽകിയിരിക്കുന്നത്. ഒക്ടോബർ എന്ന് കേൾക്കുമ്പോൾ കത്തോലിക്കാ വിശ്വാസികളുടെ മനസിൽ ആദ്യം വരുന്ന ചിന്ത കൊന്തനമസ്കാരത്തിന്റെ മാസം, ദശദിന കൊന്ത നമസ്കാരത്തിന്റെ ദിവസങ്ങൾ എന്നൊക്കെയാണ്. ദശദിന കൊന്തനമസ്കാരത്തിൽ പങ്കെടുക്കാൻ, തിരുനാളിന് പോകുന്ന ആവേശത്തോടെയാണ് മിക്ക ദൈവാലയങ്ങളിലും വിശ്വാസികൾ പ്രവഹിക്കുന്നത്. കൊന്തനമസ്കാരത്തെ ഇഷ്ടപ്പെടുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന വികാരിയച്ചനുള്ള ഇടവകകളിൽ വിശേഷിച്ചും. കൊന്തനമസ്കാര പ്രാർത്ഥനയിൽ മൂന്ന് കഥാപാത്രങ്ങളാണുള്ളത്. ഒന്ന്, സർവശക്തനായ ദൈവം. രണ്ട്,
ഹാലോവീൻ ആഘോഷത്തെ (ഒക്ടോബർ 31) എന്തിന് ഭയപ്പെടണം; അത് പൈശാചിക ആരാധനയുടെ ഭാഗമാണെന്ന് പറയുന്നതിൽ വാസ്തവമുണ്ടോ? പാശ്ചാത്യനാടുകളിൽ ക്രിസ്മസ് കഴിഞ്ഞാൽ ഏറ്റവും വലിയ സെക്കുലർ ആഘോഷമായി മാറുന്ന ഹാലോവീനെക്കുറിച്ച് അറിയേണ്ടതെല്ലാം… ‘ഈ യുഗത്തിന്റെ മക്കൾ തങ്ങളുടെ തലമുറയിൽ പ്രകാശത്തിന്റെ മക്കളെക്കാൾ ബുദ്ധിശാലികളാണ്,’ (ലൂക്കാ16: 8) ******* ജാഗ്രത! ഹാലോവിൻ ദിനത്തിനായി ഒരുക്കം തുടങ്ങി. പിശാചുക്കളുടെയും ഭീകര ജന്തുക്കളുടെയും വേഷമണിഞ്ഞ് നിരത്തുകളിൽ പ്രകടനം നടത്തിയും മത്തങ്ങകൊണ്ട് ഭീകര രൂപങ്ങളുണ്ടാക്കി വീടുകൾ അലങ്കരിച്ചും ആഘോഷിക്കുന്ന ‘ഹാലോവീൻ ദിന’ത്തിന് ആഴ്ചകൾക്കുമുമ്പേതന്നെ അതുമായി ബന്ധപ്പെട്ട
പാട്ടിന്റെ വരികളും അതിന്റെ അർത്ഥവും പരിശുദ്ധ അമ്മ കാതിൽ മൂളിക്കൊടുത്ത അനുഭവം ജപമാല മാസത്തിൽ വെളിപ്പെടുത്തുന്നു, പ്രശസ്ത സംഗീതജ്ഞൻ ഫാ. ഷാജി തുമ്പേച്ചിറയിൽ. ഫാ. ഷാജി തുമ്പേച്ചിറയില്‍ അമ്മ മറിയം അതിരറ്റ വാത്സല്യം ആണന്ന് ആരെയും പറഞ്ഞ് ബോധ്യപ്പെടുത്തുക എളുപ്പമല്ല. അത് അനുഭവിച്ചിട്ടുള്ളവര്‍ക്ക് അമ്മയെ കുറിച്ചുള്ള ഓരോ വായനയും ആത്മാവില്‍ കുന്തിരിക്കം പുകയുന്ന അനുഭവമാണ്. എന്നെ സംബന്ധിച്ചിടത്തോളം എന്റെ പൗരോഹിത്യത്തെ ദൈവസന്നിധിയില്‍ ഉറപ്പിച്ചത് അമ്മ മറിയത്തിന്റെ പ്രാര്‍ത്ഥനയാണന്നാണ് എന്റെ ബോധ്യം. അതാണെന്റെ അനുഭവവും. അമ്മയെ കൂടാതെ സുവിശേഷ
കുട്ടികൾക്കുവേണ്ടിയുള്ള ധ്യാനത്തിൽ സഹായിക്കവേ, ജപമാലയുടെ ശക്തി വെളിപ്പെട്ട രംഗം പങ്കുവെക്കുന്നതിനൊപ്പം, കൗതുകത്തിനുവേണ്ടിയോ ഫാഷനായോ നാം അണിയുന്ന ആഭരണങ്ങളുടെ കാര്യത്തിൽ ജാഗ്രത പാലിക്കണമെന്നും ഓർമിപ്പിക്കുന്നു സുപ്രസിദ്ധ ഗാന രചയ്താവ് ബേബി ജോൺ കലയന്താനി. ബേബി ജോണ്‍ കലയന്താനി വര്‍ഷങ്ങള്‍ക്കുമുമ്പ് ഒരവധിക്കാലത്ത് നടത്തിയ ക്രിസ്റ്റീന്‍ ധ്യാനത്തില്‍ ഉണ്ടായ അനുഭവമാണിത്. ധ്യാനത്തില്‍ സംബന്ധിക്കുവാന്‍ ആ പത്താം ക്ലാസുകാരനെ പിതാവ് കാറിലാണ് കൊണ്ടുവന്നത്. ധ്യാനത്തില്‍ പങ്കെടുക്കുവാന്‍ മടിപിടിച്ചാണ് എത്തിയിരിക്കുന്നതെന്ന് അവന്റെ ചേഷ്ടകളില്നിന്ന് മനസിലാകുമായിരുന്നു. കാറില്‍നിന്ന് ഇറങ്ങുവാന്‍തന്നെ അവന് ആദ്യം മടിച്ചു. രജിസ്ട്രേഷന് നടത്തുമ്പോള്‍പോലും
വാക്കിലും പ്രവൃത്തിയിലും കരുണയ്ക്ക് പ്രാധാന്യം നൽകുന്ന ഫ്രാൻസിസ് പാപ്പയുടെ ഏറ്റവും പ്രിയപ്പെട്ട വിശുദ്ധ ആരാണ്? ദൈവകരുണയുടെ അപ്പസ്തോലയായ വിശുദ്ധ ഫൗസ്റ്റീനയാണെന്നാണ് ചിലരുടെ നിരീക്ഷണം. അതിന് കാരണമായി, ചൂണ്ടിക്കാട്ടപ്പെടുന്ന അഞ്ച് കാരണങ്ങൾ വായിക്കാം വിശുദ്ധയുടെ തിരുനാളിൽ (ഒക്ടോ. അഞ്ച്). കരുണ! ഫ്രാൻസിസ് പാപ്പ ഏറ്റവും കൂടുതൽ പറഞ്ഞ വാക്കും ഏറ്റവും അധികം പ്രകടിപ്പിച്ച മനോഭാവവും ഇതുതന്നെ. അഭിനന്ദങ്ങളേക്കാളേറെ വിമർശനങ്ങളും പാപ്പയ്ക്ക് ചാർത്തിക്കൊടുത്തിട്ടുണ്ട് കരുണ! കരുണ വാക്കിലും പ്രവർത്തിയിലും നടപ്പാക്കുന്ന പാപ്പ പക്ഷേ, ‘കരുണയുടെ അപ്പോസ്തോല’യായ വിശുദ്ധ ഫൗസ്റ്റീനയോടുള്ള ഭക്തിയെക്കുറിച്ച്
‘കർത്താവ് പഠിപ്പിച്ച, സ്വർഗസ്ഥനായ പിതാവേ’ എന്ന പ്രാർത്ഥനയ്ക്ക് വിവിധ ഭാഷ്യങ്ങള്‍ എങ്ങിനെയുണ്ടായി? തിരുവചനത്തിന്റെയും പാരമ്പര്യങ്ങളുടെയും അടിസ്ഥാനത്തിൽ പരിശോധിക്കുന്നു, പ്രമുഖ ബൈബിൾ പണ്ഡിതൻ റവ. ഡോ. മൈക്കിൾ കാരിമറ്റം. സ്വര്‍ഗസ്ഥനായ പിതാവേ എന്ന പ്രാര്‍ത്ഥന ദിവ്യബലിമധ്യേ ചൊല്ലുന്നതും വീടുകളില്‍ ചൊല്ലുന്നതും തമ്മില്‍ വ്യത്യാസമുണ്ടല്ലോ. സീറോ മലബാര്‍ റീത്തില്‍ “ഞങ്ങളുടെ കടങ്ങളും പാപങ്ങളും ക്ഷമിക്കണം” എന്ന് പ്രാര്‍ത്ഥിക്കുന്നു. ലത്തീന്‍ റീത്തില്‍ “തെറ്റുകള്‍ ക്ഷമിക്കണം” എന്നാണ് പ്രാര്‍ത്ഥിക്കുന്നത്. വീടുകളില്‍ “ഞങ്ങളുടെ കടങ്ങള്‍ ക്ഷമിക്കണം” എന്നും പ്രാര്‍ത്ഥിക്കുന്നു. ഇതില്‍ ഏതാണ് യേശു പഠിപ്പിച്ച
കുരിശിന് ക്രിസ്തീയ ജീവിതത്തിലുള്ള സ്ഥാനത്തെക്കുറിച്ച് അറിയാത്ത വിശ്വാസികളുണ്ടാവില്ല. എന്നാൽ, കുരിശിന്റെ തിരുനാൾ സഭയിൽ ആരംഭിക്കാനുള്ള കാരണം എന്താണെന്നറിയാമോ; ക്രിസ്തുവിനുവേണ്ടി ഒരുക്കപ്പെട്ട കുരിശുമരം, സ്വർഗത്തിൽനിന്ന് ഭൂമിയിലേക്ക് എറിയപ്പെട്ട മരമാണെന്ന പാരമ്പര്യത്തെ കുറിച്ച് കേട്ടിട്ടുണ്ടോ? അമൂല്യമായ ആ വിവരങ്ങളറിയാം കുരിശിന്റെ പുകഴ്ച്ചയുടെ തിരുനാൾ ദിനത്തിൽ (സെപ്തം.14). ശ്ലീഹന്മാരുടെ കാലം മുതൽ നമ്മുടെ കർത്താവിന്റെ കുരിശ് ക്രിസ്ത്യാനികൾക്ക് രക്ഷയുടെ അടയാളമാണ്. വിശുദ്ധ പൗലോസ് ശ്ലീഹാ തന്റെ ലേഖനങ്ങളിലൂടെ വിശുദ്ധ കുരിശിന്റെ ശക്തി അവതരിപ്പിച്ചിട്ടുണ്ട്. ‘നമ്മുടെ കർത്താവിന്റെ കുരിശിലല്ലാതെ മറ്റൊന്നിലും തനിക്ക് അഭിമാനിക്കാൻ
ലക്ഷ്യം നശ്വരതയായതുകൊണ്ടാണ് നമുക്ക് കുരിശ് ഭാരമാകുന്നത്. എന്നാല്‍ അനശ്വരതയാണ് നമ്മുടെ ലക്ഷ്യമെങ്കില്‍ കുരിശ് ഭാരമല്ലാതാകുമെന്ന് ഓർമിപ്പിക്കുന്നു ലേഖകൻ. ആര്‍ക്കാണ് കുരിശുകള്‍ ഇഷ്ടമുള്ളത്? കുരിശ് എല്ലാവര്ക്കും ഒഴിവാക്കാനാണ് ആഗ്രഹം. വിശുദ്ധ പൗലോസ് ശ്ലീഹാ പരിശുദ്ധാത്മാവിനാല്‍ നിറഞ്ഞു പറയുന്നു, കുരിശു നിങ്ങള്‍ക്ക് രണ്ട് അവസ്ഥ പ്രദാനം ചെയ്യും. ഒന്ന് അത് ശക്തിയാണ്. മറ്റൊന്ന് അത് ഭോഷത്തമാണ്. എന്നാല്‍, ഇത് ശക്തിയും ഭോഷത്തവുമാകുന്നത് നമ്മുടെ യാത്രയുടെ രീതിയനുസരിച്ചായിരിക്കും എന്നതാണ് ശ്ലീഹാ പറയുന്നത്. കോറിന്തോസുകാര്‍ക്ക് എഴുതിയ ഒന്നാം ലേഖനം ഒന്നാം അധ്യായം 18-ാം
Don’t want to skip an update or a post?