ദിവ്യകാരുണ്യ ഗീതികളുടെ 20 വര്‍ഷങ്ങള്‍
- Featured, Kerala, LATEST NEWS, കാലികം, മുഖദർപ്പണം
- October 20, 2024
ജയ്മോന് കുമരകം മധ്യപ്രദേശിലെ ഖാണ്ഡ്യ ജില്ലയില്‍ ഭൂയിബെല്‍ ഗ്രാമത്തിലെ ‘കാഞ്ചബൈഡ’ മാതാവിന്റെ തീര്‍ത്ഥാടനകേന്ദ്രത്തിലേക്ക് ജനം ഒഴുകുന്നു. 1902ല്‍ ഫ്രാന്‍സിസ്ക്കന്‍ സഭാംഗമായ ബ്രദര്‍ പൗലോസും കൂട്ടരുമാണ് ആദ്യമായി ഇവിടെ സുവിശേഷ പ്രവര്‍ത്തനത്തിന് തുടക്കമിടുന്നത്. ബ്രദര്‍ പൗലോസിന് കാഞ്ചബൈഡ മലമുകളില്‍ പരിശുദ്ധ അമ്മയുടെ സാന്നിധ്യം പതിവായി ലഭിച്ചിരുന്നതായി പറയപ്പെടുന്നു. അതുകൊണ്ടാകണം അദേഹം അവിടെ മാതാവിന്റെ മനോഹരമായൊരു ഗ്രോട്ടോ നിര്‍മിച്ചു. തന്റെ ദൗത്യത്തിന്റെ ഭാഗമായി മലമുകളില്‍ കുഷ്ഠരോഗികളെ എത്തിച്ച് അവരെ ശുശ്രൂഷിക്കുകയും ചെയ്തു. എന്നാല്‍ കുഷ്ഠരോഗികളോടുള്ള അദേഹത്തിന്റെ സ്നേഹം കണ്ട് തെറ്റിദ്ധരിച്ച
സഖറിയ മാര്‍ സേവേറിയോസ് മെത്രാപ്പോലീത്ത സോര്‍ബ ദ ഗ്രീക്ക്, കസന്ദ് സാക്കീസിന്റെ പ്രശസ്ത നോവലുകളില്‍ ഒന്ന്. ഇത് അലക്സിസ് സോര്‍ബയുടെ കഥയാണ്. മനുഷ്യന് ഒരു കാട്ടുമൃഗമാണ് ബോസ് എന്നെപ്പോഴും ആവര്‍ത്തിക്കുന്ന കഥാപാത്രം. ചെകുത്താനും ദൈവവും ഓരോ വഴിക്ക് വിളിച്ച് എന്നെ നടുവേ കീറുന്നുവെന്ന് തിരിച്ചറിഞ്ഞവന്. പുസ്തകങ്ങളെല്ലാം കുട്ടിയിട്ട് തീയിടാന്‍ പറഞ്ഞവന്. ഈ പള്ളീലച്ചന്മാര് പറയുന്നതൊന്നും കാര്യമാക്കേണ്ടന്ന് ഉറക്കെപ്പറഞ്ഞവന്‍. അപ്പപ്പോള്‍ തോന്നുന്നതിലും ചെയ്യുന്നതിലും പൂര്‍ണമായി മുഴുകുന്നവന് സോര്‍ബ. അവന് സംവദിക്കുന്നതത്രയും ബുദ്ധചിത്തം പേറുന്ന എഴുത്തുകാരനോടാണ്. ഓരോ മനുഷ്യ ജീവന്റെയും
കാക്കനാട്: സീറോമലബാര്‍ മേജര്‍ ആര്‍ക്കിഎപ്പിസ്കോപ്പല്‍ സഭയുടെ 32-ാമത് സിനഡു സമ്മേളനം ആരംഭിച്ചു. സിനഡിന്റെ ആദ്യ സമ്മേളനം സഭാ കാര്യാലയമായ മൗണ്ട് സെന്റ് തോമസില്‍ സഭാ അഡ്മിനിസ്ട്രേറ്റര്‍ മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍ ഉദ്ഘാടനം ചെയ്തു. സഭ നേരിടുന്ന വെല്ലുവിളികളെ തരണം ചെയ്യാന്‍ സാധിക്കുന്ന പുതിയ നേതൃത്വം ഉണ്ടാകാന്‍ ദൈവം തുണക്കട്ടേയെന്ന് മാര്‍ വാണിയപ്പുരയ്ക്കല്‍ പ്രത്യാശ പ്രകടിപ്പിച്ചു. സഭയുടെ പുതിയ മേജര്‍ ആര്‍ച്ചുബിഷപ്പിനെ തിരഞ്ഞെടുക്കുകയെന്ന ഏക ദൗത്യമാണ് ഈ സിനഡു സമ്മേളനത്തിനുള്ളത്. 12 വര്‍ഷക്കാലം സഭയെ ധീരമായി നയിക്കുകയും ഭദ്രമായ
കൊച്ചി: ഭാരതത്തിലെ ആദ്യ കര്‍മലീത്ത അംഗവും കേരളത്തിലെ പ്രഥമ സന്യാസിനിയുമായ ധന്യയായ മദര്‍ എലീശ്വായുടെ ഓര്‍മകളെ പ്രാര്‍ത്ഥനകളാക്കി മദര്‍ അന്ത്യവിശ്രമം കൊള്ളുന്ന വരാപ്പുഴ കോണ്‍വെന്റിന്റെ പരിസരത്ത് അലങ്കരിച്ച പന്തലില്‍ നടത്തിയ കൃതജ്ഞതാ ബലിയര്‍പ്പണത്തിന് വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്ത ഡോ. ജോസഫ് കളത്തിപറമ്പില്‍ മുഖ്യ കാര്‍മികത്വം വഹിച്ചു. ധന്യയായ മദര്‍ എലീശ്വായെ വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തുവാനുള്ള നൊവേന പ്രാര്‍ത്ഥന ഝാന്‍സി രൂപതയുടെ മെത്രാന് ഡോ. പീറ്റര്‍ പറപ്പിള്ളി നിര്‍വഹിച്ചു. ധന്യയായ മദര്‍ എലീശ്വായുടെ പുണ്യചിത്രത്തിന്റെ അനാച്ഛാദന കര്‍മ്മം തിരുവനന്തപുരം
കാക്കനാട്: സീറോമലബാര്‍സഭയുടെ ആസ്ഥാനകാര്യാലയം സ്ഥിതിചെയ്യുന്ന കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ പ്രവര്‍ത്തിച്ചുവരുന്ന ലിറ്റര്‍ജിക്കല്‍ റിസേര്‍ച്ച് സെന്ററിനായി പണികഴിപ്പിച്ച പുതിയ ഓഫീസ് സമുച്ചയത്തിന്റെ വെഞ്ച രിപ്പുകര്മ്മം കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി നിര്‍വഹിച്ചു. സീറോമലബാര്‍സഭയുടെ അഡ്മിനിസ്ട്രേറ്റര്‍ മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍, മാര്‍ ടോണി നീലങ്കാവില്‍, മാര്‍ ജോസ് പൊരുന്നേടം, കൂരിയായിലെ വൈദികരും സിസ്റ്റേഴ്സും ചടങ്ങില്‍ സന്നിഹിതരായിരുന്നു. അഞ്ച് നിലകളുള്ള പുതിയ കെട്ടിടത്തിന്റെ പണികള്‍ പൂര്‍ത്തീകരിച്ച് മ്യൂസിയം, ലൈബ്രറി, കോണ്‍ഫ്രന്‍സ് ഹാള്‍, ബുക്ക് സ്റ്റാള്‍ എന്നിവ പ്രവര്‍ത്തിച്ചു തുടങ്ങുന്നതോടെ ഹെറിറ്റേജ്
ജോസ് പി. മാത്യു ഭാരതസഭ സംഭാവന ചെയ്ത ഏറ്റവും ശ്രേഷ്ഠനായ അല്മായ പ്രേഷിതന് ദൈവദാസന് പുത്തന്‍പറമ്പില്‍ തൊമ്മച്ചന് നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ടിട്ട് 115 സംവത്സരങ്ങള്‍ പൂര്‍ത്തിയാകുന്നു. പത്തൊന്‍പതാം നൂറ്റാണ്ടില്‍ കുട്ടനാട്ടില്‍ ജീവിച്ചിരുന്ന അദ്ദേഹം കടന്നുചെല്ലാത്ത ആധ്യാത്മിക-പ്രേഷിതരംഗങ്ങള്‍ കുറവാണ്. അസീസിയിലെ വിശുദ്ധ ഫ്രാന്‍സിസിന്റെ വിശുദ്ധ ജീവിതത്തില്‍ ആകൃഷ്ടനായി ക്രിസ്തുവിനെ ആവേശത്തോടെ പ്രണയിച്ച കുടുംബസ്ഥനായിരുന്ന ആത്മീയതേജസാണ് തൊമ്മച്ചന്. വിശുദ്ധ ഫ്രാന്‍സിസ് രണ്ടാം ക്രിസ്തു എന്നു വിളിക്കപ്പെട്ടെങ്കില്‍ രണ്ടാം ഫ്രാന്‍സിസ് എന്ന് ഉറപ്പായും വിശേഷിപ്പിക്കാവുന്ന ആത്മീയ പ്രതിഭാസംതന്നെയാണ് കേരള അസീസി ദൈവദാസന് പുത്തന്‍പറമ്പില്‍
കൊച്ചി: സീറോമലബാര്‍ സഭയുടെ 32-ാമത് സിനഡിന്റെ ഒന്നാം സമ്മേളനം ഇന്നു തുടങ്ങും. സഭയുടെ കേന്ദ്രകാര്യാലമായ കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ നടക്കുന്ന സഭാ സിനഡ് 13-ന് സമാപിക്കും. പുതിയ മേജര്‍ ആര്‍ച്ചുബിഷപ്പിനെ തിരഞ്ഞെടുക്കുകയെന്ന ഏക ദൗത്യമാണ് ഈ സിനഡ് സമ്മേളനത്തിനുള്ളതെന്ന് സീറോ മലബാര്‍ സഭാ അഡ്മിനിട്രേറ്റര്‍ ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍ അറിയിച്ചു. മറ്റു വിഷയങ്ങള്‍ പുതിയ മേജര്‍ ആര്‍ച്ചുബിഷപ്പിന്റെ സ്ഥാനാരോഹണത്തിനുശേഷം ചര്‍ച്ചചെയ്യും. സഭയെ നയിക്കാന്‍ ഏറ്റവും അനുയോജ്യനായ വ്യക്തിയെ മേജര്‍ ആര്‍ച്ചുബിഷപായി ലഭിക്കുന്നതിനായി എല്ലാവരും പ്രാര്‍ത്ഥിക്കണമെന്ന്
രഞ്ജിത് ലോറന്‍സ് ‘ഉപയോഗിക്കാതെ നീ അലമാരിയില്‍ സൂക്ഷിച്ചിരുന്ന രണ്ടാമത്തെ ഉടുപ്പ്, നിന്റേതല്ല, അത് മറ്റുള്ളവര്‍ക്കുള്ളതാണ്’എന്ന് പറഞ്ഞിട്ടുള്ളത് കേസറിയായിലെ വിശുദ്ധ ബസേലിയോസാണ്. കെസിബിസി പ്രസിഡന്റും മലങ്കര കത്തോലിക്കാ സഭയുടെ മേജര്‍ ആര്‍ച്ചുബിഷപ്പുമായ കര്‍ദിനാള്‍ ബസേലിയോസ് മാര്‍ ക്ലീമിസ് കാതോലിക്കാ ബാവയുടെ സ്വര്‍ഗീയ മധ്യസ്ഥന്‍ വിശുദ്ധ ബസേലിയോസാണെന്നുള്ളത് കേവലം യാദൃച്ഛികമല്ലെന്ന് ഇരുവരുടെയും വാക്കുകളും ജീവകാരുണ്യപ്രവര്‍ത്തനങ്ങളും തമ്മിലുള്ള സാമ്യം വ്യക്തമാക്കുന്നു. വിശുദ്ധ ബസേലിയോസിന്റെ തിരുനാള്‍ദിനമായ ജനുവരി ഒന്നാം തിയതിയാണ് കാതോലിക്കാ ബാവയുടെ നാമഹേതുക തിരുനാളായി ആചരിക്കുന്നത്. കര്‍ദിനാള്‍ ബസേലിയോസ് മാര്‍ ക്ലീമിസ്
Don’t want to skip an update or a post?