മാന്നാനം ബൈബിള്‍ കണ്വന്ഷന്
- Featured, Kerala, LATEST NEWS
- October 18, 2024
കോഴിക്കോട്: മണിപ്പൂരിലെ അതിക്രമങ്ങള്‍ക്കെതിരെ കെസിവൈഎം-എസ്എംവൈഎം താമരശേരി രൂപതയും കെസിവൈഎം കോഴിക്കോട് രൂപതയും സംയുക്തമായി വെള്ളിമാടുകുന്നില്‍ പ്രതിഷേധ റാലി നടത്തി. കെസിവൈഎം സംസ്ഥാന സമിതിയുടെ ആഹ്വാനപ്രകാരമായിരുന്നു റാലി സംഘടിപ്പിച്ചത്. പാറോപ്പടി മേഖലയുടെ ആതിഥേയത്വത്തില്‍ വെള്ളിമാടുകുന്ന് പിഎംഒസിയില്നിന്നും ആരംഭിച്ച റാലി കോഴിക്കോട് രൂപതാ പ്രൊക്യുറേറ്റര്‍ ഫാ. പോള്‍ പേഴ്സി ഉദ്ഘാടനം ചെയ്തു. മണിപ്പൂര്‍ കലാപത്തില്‍ പ്രധാനമന്ത്രിയുടെ നിശബ്ദത ഭയാനകമാണെന്ന് അദ്ദേഹം പറഞ്ഞു. കെസിവൈഎം താമരശേരി രൂപതാ പ്രസിഡന്റ് അഭിലാഷ് കുടിപ്പാറ അധ്യക്ഷത വഹിച്ചു. താമരശേരി രൂപതാ ഡയറക്ടര്‍ ഫാ. ജോര്‍ജ്
ഇംഫാല്‍: കലാപം തുടരുന്ന മണിപ്പൂരില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ പുലര്‍ത്തുന്ന മൗനത്തിലും നിസംഗതയിലും ആശങ്ക ഉണ്ടെന്ന് കാത്തലിക് ബിഷപ് കോണ്‍ഫ്രന്‍സ് ഓഫ് ഇന്ത്യ (സിബിസിഐ) പ്രസിഡന്റ് ആര്‍ച്ചുബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്. രണ്ടു ദിവസത്തെ മണിപ്പൂര്‍ സന്ദര്‍ശനത്തിനുശേഷം നല്കിയ പ്രസ്താവനയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. മാര്‍ താഴത്തിന്റെ നേതൃത്വത്തിലുള്ള സംഘം കലാപബാധിത പ്രദേശങ്ങളായ കാക് ചിംഗ്, സുസു എരിയ, പുഖാവോ, കാഞ്ചിപ്പൂര്‍, സുഗൈ പ്രൗ തുടങ്ങിയ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചു. ഇംഫാല്‍ ആര്‍ച്ചുബിഷപ് ഡൊമിനി ലുമോനുമായി ചര്‍ച്ച നടത്തിയ സംഘം
ഇംഫാല്‍: മനുഷ്യമനസുകളില്‍ വിദ്വേഷത്തിന്റെയും ശത്രുതയുടെയും വിത്തുകള്‍ വിതച്ചാല്‍ എന്താണ് സംഭവിക്കുക എന്നതിന്റെ തെളിവാണ് മണിപ്പൂരില്‍നിന്നും പുറത്തുവന്ന മനുഷ്യമനഃസാക്ഷിയെ ഞെട്ടിപ്പിച്ച ആ വാര്‍ത്ത. രണ്ടു സ്ത്രീകളെ മാനഭംഗം ചെയ്ത് നഗ്നരായി നടത്തിക്കൊണ്ടുപോകുന്നതായി തെളിയിക്കുന്ന വീഡിയോ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് പുറത്തുവന്നത്. മെയ് നാലിനാണ് ഈ ദാരുണ സംഭവം നടന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇവിടെ പോലീസും പ്രതികൂട്ടിലാണ്. പോലീസ് അക്രമകാരികള്‍ക്ക് സഹായകരമായ നിലപാടാണ് സ്വീകരിക്കുന്നതെന്ന ആരോപണം തുടക്കം മുതല്‍ ഉയര്‍ന്നിരുന്നു. അതിന് അടിവരയിടുന്നതാണ് പുറത്തുവന്നിരിക്കുന്ന വിവരങ്ങള്‍. പോലീസ് അക്രമികള്‍ക്ക് തങ്ങളെ വിട്ടുകൊടുത്തെന്ന
ഇടുക്കി: വയോജനങ്ങളോടുള്ള കരുതലിന്റെ സന്ദേശം പകര്‍ന്ന് ഇടുക്കിയില്‍ വയോജന ദിനാ ചരണം നടത്തി. പ്രായമായവരോട് പുതുതല മുറയുടെ മനോഭാവത്തെ കൂടുതല്‍ കരുണാദ്ര മാക്കാന് ദിനാചരണം വഴിയൊരുക്കി. മുതിര്‍ന്ന തലമുറയെ വാര്‍ദ്ധക്യത്തില്‍ ശ്രുശ്രൂഷിക്കേണ്ടത് പുതുതലമുറയുടെ കടമയും ഉത്തരവാദിത്വവു മാണന്ന് ഇടുക്കി രൂപതാ മെത്രാന് മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍ പറഞ്ഞു. തങ്കമണി സെന്റ് തോമസ് ഫൊറോനാ ദൈവാലയത്തില്‍ വയോജനങ്ങളെ ആദരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. വാര്‍ദ്ധക്യത്തിന്റെ ഏകാന്തതയില്‍ ആരും തനിച്ചല്ലെന്ന പ്രത്യാശയുടെ സന്ദേശം പ്രചരി പ്പിക്കാന് വയോജന ദിനാചരണത്തിന് കഴിയണ മെന്ന്
കാക്കനാട്: മണിപ്പൂരില്‍ യുവതികളെ നഗ്നരാക്കി നടത്തുകയും കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയും ചെയ്ത സംഭവം അപലപനീയമാണെന്ന് സീറോമലബാര്‍ മാതൃവേദി. ഇത്തരം അതിക്രൂരവും ലജ്ജാകരവുമായ കുറ്റകൃത്യം നടത്തിയവ ര്‍ക്കെതിരെ സത്വര നടപടി സ്വീകരിക്കണമെന്ന് സീറോമലബാര്‍ ഗ്ലോബല്‍ മാതൃവേദി ഡയറക്ടര്‍ ഫാ. ഡെന്നി താണിക്കല്‍ ആവശ്യപ്പെട്ടു. ഭാരതാംബയുടെ മാനം കവര്‍ന്നിട്ടും ഭരണാധികാരികള്‍ നിഷ്ക്രിയത്വം തുടരുന്നത് അപമാനകരമാണ്. ഇത്തരം ഹീനമായ പ്രവൃത്തി കള്‍ക്കെതിരെ ഭാരതത്തിന്റെ മനഃസാക്ഷി ഉണരണമെന്നും കുറ്റവാളികളെ നിയമത്തിനു മുമ്പില്‍ കൊണ്ടുവരാനും പരമാവധി ശിക്ഷ ഉറപ്പാക്കാനും ഭരണകൂടം തയാറാകണമെന്നും പ്രമേയത്തില്‍ ആവശ്യപ്പെട്ടു. ഇരയായ
കൊച്ചി: മണിപ്പൂരില്‍ രണ്ടു സ്ത്രീകള്‍ അത്യന്തം ഹീനമായ രീതിയില്‍ അവഹേളിക്കപ്പെടുകയും പീഡിപ്പിക്കപ്പെടുകയും സംഭവം ഭാരത മനഃസാക്ഷിയിലെ ഉണങ്ങാത്ത മുറിവാണെന്ന് കെസിബിസി ഐക്യ ജാഗ്രതാ കമ്മീഷന്. ലോകരാജ്യങ്ങള്‍ക്കിടയില്‍ മണിപ്പൂരിലെ ലജ്ജാ വഹമായ കിരാത പ്രവര്‍ത്തനങ്ങളുടെ പരമ്പരയ്ക്ക് മുന്നില്‍ തലകുനിക്കുകയാണ് ഇന്ത്യന്‍ ജനത. ഇത്തരം എണ്ണമറ്റ സംഭവങ്ങള്‍ മണിപ്പൂരില്‍ നടന്നുകഴിഞ്ഞു എന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്ത്യയുടെ ഹൃദയ വേദനയായി മണിപ്പൂര്‍ തുടരുകയാണ്. ക്രൈസ്തവ ഭൂരിപക്ഷമായ കുക്കി ഗോത്ര വംശജര്‍ക്കെതിരെ കഴിഞ്ഞ വര്‍ഷംമുതല്‍ പ്രതികാരബുദ്ധിയോടെ മണിപ്പൂര്‍ സംസ്ഥാന സര്‍ക്കാര്‍
കൊച്ചി: ഇന്ത്യന്‍ സ്ത്രീത്വം അപമാനിതമാകുന്നില്ലായെന്ന് ഉറപ്പുവരുത്തേണ്ട കേന്ദ്ര സര്‍ക്കാര്‍ നിഷ്ക്രിയത്വം വെടിഞ്ഞ് ഉത്തരവാദിത്വം നിര്‍വഹിക്കണമെന്ന് കെസിബിസി. ഇന്ത്യയിലെ സ്ത്രീ സമൂഹത്തെ ലോകത്തിന്റെ മുന്നില്‍ അപമാനിച്ച കലാപകാരികള്‍ക്കെതിരെ സത്വര നിയമനടപടി സ്വീകരിക്കണം. ഇത്തരം സംഭവങ്ങള്‍ ഒന്നല്ല നൂറുകണക്കിനുണ്ട് എന്ന് വമ്പുപറയുന്ന മണിപ്പൂര്‍ മുഖ്യമന്ത്രി ബീരന്‍ സിംങ്ങ് രാഷ്ട്രീയക്കാര്‍ക്ക് അപമാനമാണ്. കലാപം തുടങ്ങി മാസങ്ങള്‍ പിന്നിട്ടിട്ടും അത് അടിച്ചമര്‍ത്താന്‍ ഉത്തരവാദിത്തം കാണിക്കാത്ത മുഖ്യമന്ത്രി രാജിവക്കുന്നതാണ് നല്ലത്. സര്‍ക്കാര്‍ നടപടി എടുക്കാതിരുന്നാല്‍ സുപ്രീം കോടതിക്ക് ഇടപെടേണ്ടി വരും എന്ന് ചീഫ് ജസ്റ്റീസ്
പൂനെ: ഗർഭച്ഛിദ്രത്തിനെതിരായ പോരാട്ടം എന്ന നിലയിൽ അന്താരാഷ്ട്രതലത്തിൽതന്നെ ശ്രദ്ധേയമായ പ്രോ ലൈഫ് മാർച്ചിന് വീണ്ടും തയാറെടുത്ത് ഭാരതം. ഓഗസ്റ്റ് 10ന് ദേശീയതലത്തിൽ സംഘടിപ്പിക്കുന്ന പ്രോ ലൈഫ് മാർച്ചിന് മഹാരാഷ്ട്രയിലെ പൂനെ നഗരമാണ് വേദിയാകുന്നത്. ഇത് രണ്ടാം തവണയാണ് ഭാരതത്തിൽ ദേശീയ പ്രോ ലൈഫ് മാർച്ച് സംഘടിപ്പിക്കപ്പെടുന്നത്. കഴിഞ്ഞ വർഷം രാജ്യതലസ്ഥാനമായ ഡൽഹിയാണ് പ്രഥമ മാർച്ചിന് വേദിയായത്. മാർച്ചിന്റെ ഭാഗമായി, ഗർഭച്ഛിദ്ര നിയമം ഭേദഗതി ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് നാനാതുറകളിലുള്ള പ്രമുഖർ ഒപ്പിട്ട ഹർജി പൂനെ കളക്ടറിന് സമർപ്പിക്കുകയും ചെയ്യും.
Don’t want to skip an update or a post?