Follow Us On

22

July

2025

Tuesday

  • നാല് ഭാഷകളില്‍ ഒരേ സമയം ബൈബിള്‍ പകര്‍ത്തിയെഴുതി;  അപൂര്‍വ നേട്ടം സ്വന്തമാക്കിയത് 24 ദിവസങ്ങള്‍ക്കൊണ്ട്

    നാല് ഭാഷകളില്‍ ഒരേ സമയം ബൈബിള്‍ പകര്‍ത്തിയെഴുതി; അപൂര്‍വ നേട്ടം സ്വന്തമാക്കിയത് 24 ദിവസങ്ങള്‍ക്കൊണ്ട്0

    ബംഗളൂരു: നാല് ഭാഷകളിലായി ഒരേ സമയം ബൈബിളിന്റെ ഏഴ് കയ്യെഴുത്തുപ്രതികള്‍ എന്ന അപൂര്‍വ നേട്ടവുമായി ഒരു ഇടവക. വെറും 24 ദിവസങ്ങള്‍കൊണ്ടാണ് ഈ നേട്ടം സ്വന്തമാക്കിയത്. അതും തിരക്കുകള്‍ക്കു നടുവിലുള്ള ബംഗളൂരു നഗരത്തിലെ ഇടവകയാണ് ഇങ്ങനെയൊരു നേട്ടം സ്വന്തമാക്കിയിരിക്കുന്നത് എന്നതാണ് പ്രത്യേകത. വൈറ്റ്ഫീല്‍ഡ് സേക്രഡ് ഹാര്‍ട്ട് ഇടവകയിലാണ് മലയാളം, ഇംഗ്ലീഷ്, ഹിന്ദി, കന്നട എന്നീ നാലു ഭാഷകളിലായി ബൈബിളിന്റെ ഏഴ് കൈയെഴുത്തു പ്രതികള്‍ തയാറാക്കിയത്. ബൈബിള്‍ പകര്‍ത്തിയെഴുതാന്‍ ഇടവകയിലെ 10 മുതല്‍ 75 വയസുവരെയുള്ള 150 പേര്‍

  • ഒരു ലക്ഷത്തിലധികം വായനക്കാരുമായി ‘എഫ്ഫാത്ത ബൈബിള്‍ റീഡിങ്’ മിനിസ്ട്രി അത്ഭുതമാകുന്നു

    ഒരു ലക്ഷത്തിലധികം വായനക്കാരുമായി ‘എഫ്ഫാത്ത ബൈബിള്‍ റീഡിങ്’ മിനിസ്ട്രി അത്ഭുതമാകുന്നു0

    ആറ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ദൈവഹിതപ്രകാരം ഒരു അല്‍മായ സഹോദരനിലൂടെ ആരംഭിച്ചതാണ് ‘എഫ്ഫാത്ത ബൈബിള്‍ റീഡിങ്’ മിനിസ്ട്രി. ആദ്യത്തെ വര്‍ഷം ബൈബിള്‍ വായന തുടങ്ങിയപ്പോള്‍ 5 പേര്‍ മാത്രമാണ് ഗ്രൂപ്പില്‍ ഉണ്ടായിരുന്നത്. എന്നാല്‍, ഇപ്പോള്‍ ലോകമെമ്പാടുമായി മലയാളം, ഇംഗ്ലീഷ് ഭാഷകളിലായി ഒരു ലക്ഷത്തിലധികം ആളുകള്‍ ഒരു വര്‍ഷംകൊണ്ട് സമ്പൂര്‍ണ ബൈബിള്‍ വായിക്കുന്ന ശുശ്രൂഷയായി ‘എഫ്ഫാത്ത ബൈബിള്‍ റീഡിങ്’ മിനിസ്ട്രി മാറിയിരിക്കുന്നു. ദൈവാത്മാവ് നയിക്കുന്ന ഈ പ്രത്യേക ശുശ്രൂഷയിലൂടെ അനുഗ്രഹം ലഭിച്ചതാകട്ടെ പതിനായിരങ്ങള്‍ക്കും. ഈ പ്രത്യേക മിഷന്‍ ഇന്ന് ലോകമാസകലമുള്ള

  • അരുവിത്തുറ തിരുനാള്‍ 15 മുതല്‍

    അരുവിത്തുറ തിരുനാള്‍ 15 മുതല്‍0

    പാലാ: ചരിത്രപ്രസിദ്ധ തീര്‍ത്ഥാടനകേന്ദ്രമായ അരുവിത്തുറ ഫൊറോനപ്പള്ളിയിലെ സെന്റ് ജോര്‍ജിന്റെ തിരുനാള്‍ 15 മുതല്‍ മെയ് രണ്ടുവരെ ആഘോഷിക്കും. പ്രധാന തിരുനാള്‍ ദിനമായ 23-ന് രാവിലെ 5.30-നും 6.45-നും എട്ടിനും വിശുദ്ധ കുര്‍ബാന, നൊവേന. 9.30-ന് തിരുസ്വരൂപ പ്രതിഷ്ഠ. പത്തിന് ആഘോഷമായ സുറിയാനി കുര്‍ബാന, സന്ദേശം, നൊവേന – മാര്‍ ജോസഫ് കല്ലറങ്ങാട്ട്. 12-നും 1.30-നും 2.45-നും വിശുദ്ധ കുര്‍ബാന, നാലിന് വാദ്യമേളങ്ങള്‍. 4.30-ന് ആഘോഷമായ വിശുദ്ധ കുര്‍ബാന, സന്ദേശം, നൊവേന – മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍ (കൂരിയാ

  • ‘പുനരൈക്യ’ത്തെ പാഠപുസ്തകത്തില്‍നിന്ന് പുറത്താക്കി ഉത്തരകൊറിയ

    ‘പുനരൈക്യ’ത്തെ പാഠപുസ്തകത്തില്‍നിന്ന് പുറത്താക്കി ഉത്തരകൊറിയ0

    പ്യോങ്യാങ്/ഉത്തരകൊറിയ: പാഠപുസ്തകങ്ങളില്‍ നിന്ന് ‘പുനരേകീകരണം’, ‘പുനരൈക്യം’, തുടങ്ങിയ വാക്കുകള്‍ നീക്കം ചെയ്യണമെന്ന് അധ്യാപകര്‍ക്ക് നിര്‍ദേശം നല്കി ഉത്തരകൊറിയന്‍ ഭരണകൂടം. നിലവില്‍ പ്രിന്റ് ചെയ്തിരിക്കുന്ന പുസ്തകങ്ങളില്‍നിന്ന് ഈ വാക്കുകള്‍ വെട്ടിക്കളയണമെന്നും അതിന്റെ കാരണം വിദ്യാര്‍ത്ഥികള്‍ക്ക് വിശദീകരിച്ചുകൊടുക്കണമെന്നും ഉത്തരവില്‍ പറയുന്നു. ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്‍ ആണ് ഈ വിചിത്ര നിയമം നടപ്പിലാക്കാന്‍ ഉത്തരവിട്ടിരിക്കുന്നത്. മാര്‍ച്ച് മാസത്തില്‍ എല്ലാ പാഠപുസ്തകങ്ങളും അവലോകനം ചെയ്യാന്‍ വിദ്യാഭ്യാസ അധികാരികള്‍ക്ക് ഉത്തരവിട്ടിരുന്നു. പുതിയ ബാച്ച് പാഠപുസ്തകങ്ങള്‍ തയ്യാറാക്കാന്‍ തീരുമാനിച്ചതായും റിപ്പോര്‍ട്ടുണ്ട്. ദക്ഷിണ കൊറിയയുമായുള്ള

  • ഗ്രാമീണ കര്‍ഷക ശാസ്ത്രജ്ഞന്  എന്‍ബിഎ അംഗീകാരം

    ഗ്രാമീണ കര്‍ഷക ശാസ്ത്രജ്ഞന് എന്‍ബിഎ അംഗീകാരം0

    കല്‍പ്പറ്റ: വനത്തില്‍നിന്നു 25 ഓളം ഇനം വൃക്ഷങ്ങളുടെ ചപ്പ് ശേഖരിക്കാന്‍ ഗ്രാമീണ കര്‍ഷക ശാസ്ത്രജ്ഞന് ദേശീയ ജൈവ വൈവിധ്യ അഥോറിറ്റി (എന്‍ബിഎ) അനുമതി. അമ്പലവയല്‍ മാളികകുന്നേല്‍ അജി തോമസിനാണ് ഉപാധികളോടെ അനുമതി ലഭിച്ചത്. കാര്‍ഷികാവശ്യത്തിനു വനത്തില്‍നിന്നു ചപ്പ് ശേഖരിക്കാന്‍ സംസ്ഥാനത്ത് എന്‍ബിഎ അനുമതി ലഭിക്കുന്ന ആദ്യ കര്‍ഷകനാണ് അജി തോമസ്. മൂന്നു മാസം മുമ്പാണ് അനുമതിക്ക് അപേക്ഷിച്ചത്. സംസ്ഥാനത്തെ ഏതാനും ആയുര്‍വേദ ഔഷധ നിര്‍മാണ കമ്പനികള്‍ക്ക് അനുവദനീയമായ ചെറുകിട വന വിഭവങ്ങള്‍ ശേഖരിക്കാന്‍ എന്‍ബിഎ അനുമതിയുണ്ട്. അജി

  • പള്ളിപണിക്കായി പൂച്ചട്ടി ഉണ്ടാക്കുന്ന വൈദീകന്‍;  ‘ദി വണ്‍’ ലേലം ചെയ്യും

    പള്ളിപണിക്കായി പൂച്ചട്ടി ഉണ്ടാക്കുന്ന വൈദീകന്‍; ‘ദി വണ്‍’ ലേലം ചെയ്യും0

    ബാര്‍ണ്‍സ്‌ലി/ ഇംഗ്ലണ്ട്: ദൈവാലയത്തിന്റെ അറ്റകുറ്റപ്പണികള്‍ക്കായി പണം സ്വരൂപിക്കാന്‍ ഇടവക വികാരി കണ്ടെത്തിയ മാര്‍ഗം ശ്രദ്ധേയമാകുന്നു. യുകെയിലെ ബാര്‍ണ്‍സ്‌ലിയിലുള്ള ഓള്‍ സെയ്ന്റ്‌സ് ദൈവാലയ വികാരി റവ. കെയ്ത് ഫെരോ ആണ് കളിമണ്‍ പൂച്ചട്ടികള്‍ നിര്‍മിച്ച് വില്പന നടത്തി പണം സ്വരൂപിക്കുന്നത്. ഇതിനോടകം 70,000 പൗണ്ട് അദ്ദേഹം സ്വരൂപിച്ചു കഴിഞ്ഞു. കാവ്‌തോണിലെ കളിമണ്‍ നിര്‍മ്മാണ കമ്പനിയായ വില്യം ബ്ലൈത്തിന്റെ ഉടമയായ ഗോര്‍ഡന്‍ ഹാരിസണിന്റെ സഹായത്തോടെയാണ് വൈദികന്റെ പൂച്ചട്ടി നിര്‍മാണം. കളിമണ്‍ പാത്ര നിര്‍മാണം തന്റെ ജീവിതത്തില്‍ ഇതാദ്യമാണെന്നും പഠിക്കാന്‍ അല്പം

  • ഇനി ഞാനീവഴി വരുമോ എന്നറിഞ്ഞുകൂടാ….

    ഇനി ഞാനീവഴി വരുമോ എന്നറിഞ്ഞുകൂടാ….0

    ”ആര്‍ക്കെങ്കിലും നന്മ ചെയ്യണമെങ്കില്‍ വൈകരുത്. കാരണം ഇനി ഈ വഴിയെ ഞാന്‍ വരുമോ ഇല്ലയോ എന്നറിഞ്ഞുകൂടാ.” സ്റ്റീഫന്‍ ഗ്രെല്ലറ്റ് എന്ന പണ്ഡിതന്റെ വാക്കുകളാണിത്. 1773 നവംബര്‍ 16-ന് ഫ്രാന്‍സില്‍ ജനിച്ച്, പിന്നീട് അമേരിക്കയില്‍ താമസിച്ച്, 1865 നവംബര്‍ 16-ന് മരിച്ച വ്യക്തിയാണ് സ്റ്റീഫന്‍ ഗ്രെല്ലറ്റ്. ഇദ്ദേഹത്തിന്റെ ഈ വാക്കുകളില്‍ ഏറ്റവും പ്രധാനം ഇനി ഞാനീ വഴി വരുമോ ഇല്ലയോ അറിഞ്ഞുകൂടാ എന്നതാണ്. ഇതാണ് നമ്മുടെ ജീവിത സംഗ്രഹവും. ഒരുപക്ഷേ ഒരേ വഴിയിലൂടെ വര്‍ഷങ്ങളോളം നമ്മള്‍ നടന്നിട്ടുണ്ടാകാം. ഒരിടത്ത്

  • ഭൂചരം

    ഭൂചരം0

    സഖറിയ മാര്‍ സേവേറിയോസ് മെത്രാപ്പോലീത്ത പറവകളും മത്സ്യങ്ങളും ഭൂചര ജന്തുക്കളും സൃഷ്ടിക്കപ്പെടുന്നതിനെക്കുറിച്ചാണ് അഞ്ചാമത്തെയും ആറാമത്തെയും ദിനങ്ങളിലെ വിവരണം. ആകാശത്തിലെയും ആഴിയിലെയും ജീവികളാണ് അഞ്ചാം ദിവസം രൂപപ്പെടുക. എല്ലാ സഭാ പിതാക്കന്മാരും അംഗീകരിക്കുന്നില്ലെങ്കിലും ഇതിനെക്കുറിച്ചുള്ള ഓറിഗന്റെ വ്യാഖ്യാനം കൗതുകകരമാണ്. ആന്തരികാകാശത്തെക്കുറിച്ചു തന്നെയാണു ഈ വരികളിലും അദ്ദേഹം ഓര്‍മ്മപ്പെടുത്തുന്നത്. ആകാശത്തിലെ പറവകള്‍ നമ്മുടെ ഹൃദയാകാശത്തിലെ ഉന്നത ചിന്തകളെയും ആഴങ്ങളിലേക്കൂളിയിടുന്ന മത്സ്യങ്ങള്‍ അധമചിന്തകളെയും പ്രതീകവത്കരിക്കുന്നതത്രേ! ആലങ്കാരിക വ്യാഖ്യാനരീതിയോട് താല്പര്യമുള്ളവരുടെ വായനയ്ക്കുവേണ്ടി മാത്രം ഇവിടെ ചേര്‍ത്തുവെന്നേയുള്ളു കേട്ടോ! വലിയ ബഹളമൊന്നും ഉണ്ടാക്കേണ്ടതില്ല. ഭൂചരജന്തുക്കളുടെ

Latest Posts

Don’t want to skip an update or a post?