Follow Us On

07

November

2025

Friday

  • എറിക്ക കിര്‍ക്കിന്റെ പ്രസംഗം പ്രചോദനമായി; 60 വര്‍ഷത്തിന് ശേഷം പിതാവിന്റെ ഘാതകനോട് ക്ഷമിച്ച് ഹോളിവുഡ് നടന്‍

    എറിക്ക കിര്‍ക്കിന്റെ പ്രസംഗം പ്രചോദനമായി; 60 വര്‍ഷത്തിന് ശേഷം പിതാവിന്റെ ഘാതകനോട് ക്ഷമിച്ച് ഹോളിവുഡ് നടന്‍0

    വാഷിംഗ്ടണ്‍ ഡിസി: എറിക്ക കിര്‍ക്ക് തന്റെ ഭര്‍ത്താവിന്റെ കൊലപാതകിയോട് ക്ഷമിച്ചുകൊണ്ട് നടത്തിയ പ്രസംഗം തന്നെ വ്യക്തിപരമായി സ്വാധീനിച്ചെന്നും തന്റെ പിതാവിന്റെ ഘാതകനോട് 60 വര്‍ഷത്തിന് ശേഷം ക്ഷമിക്കാന്‍ അത് പ്രചോദനമായെന്നും വ്യക്തമാക്കി ഹോളിവുഡ് നടനും കൊമേഡിയനുമായ ടിം അലന്‍. എറിക്ക കിര്‍ക്ക് തന്റെ ഭര്‍ത്താവിനെ കൊന്നയാളെക്കുറിച്ച് പറഞ്ഞ വാക്കുകള്‍- ‘ആ മനുഷ്യന്‍ … ആ ചെറുപ്പക്കാരന്‍ … ഞാന്‍ അവനോട് ക്ഷമിക്കുന്നു’ – തന്നെ ആഴത്തില്‍ സ്വാധീനിച്ചച്ചെന്ന് ടിം അലന്‍ എക്‌സില്‍ കുറിച്ചു. ‘എന്റെ അപ്പനെ കൊന്ന

  • ഭിന്നശേഷി അവകാശ സംരക്ഷണം;നെറ്റ്‌വര്‍ക്ക് മീറ്റിംഗുമായി കെഎസ്എസ്എസ്

    ഭിന്നശേഷി അവകാശ സംരക്ഷണം;നെറ്റ്‌വര്‍ക്ക് മീറ്റിംഗുമായി കെഎസ്എസ്എസ്0

    കോട്ടയം: ഭിന്നശേഷിയുള്ളവരുടെ മുഖ്യധാരാവല്ക്കര ണത്തിനും അവകാശ സംരക്ഷണത്തിനും വഴിയൊരുക്കുക എന്ന ലക്ഷ്യത്തോടുകൂടി കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ (കെഎസ്എസ്എസ്) നേതൃത്വത്തില്‍ നെറ്റ്‌വര്‍ക്ക് മീറ്റിംഗ് നടത്തി. അസീം  പ്രേംജി ഫൗണ്ടേഷന്റെ സഹകരണത്തോടെ കെഎസ് എസ്എസ് നടപ്പിലാക്കുന്ന അന്ധബധിര ക്ഷേമ പ്രവര്‍ത്ത നങ്ങളുടെ ഭാഗമായി ഓണ്‍ലൈനിലും ഓഫ്‌ലൈനിലുമായി സംഘടിപ്പിച്ച സംസ്ഥാനതല നെറ്റ്‌വര്‍ക്ക്  മീറ്റിംഗിന്റെ ഉദ്ഘാടനം കോട്ടയം തെള്ളകം ചൈതന്യയില്‍ സംസ്ഥാന ബാലാവകാശ കമ്മീഷന്‍ മെമ്പര്‍ സിസിലി ജെയിംസ് നിര്‍വ്വഹിച്ചു. കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍

  • മാര്‍ത്തോമ്മാ ഭവന കയ്യേറ്റക്കാരെ പുറത്താക്കി നിയമനടപടികള്‍ സ്വീകരിക്കണം

    മാര്‍ത്തോമ്മാ ഭവന കയ്യേറ്റക്കാരെ പുറത്താക്കി നിയമനടപടികള്‍ സ്വീകരിക്കണം0

    കൊച്ചി: കളമശേരി മാര്‍ത്തോമ്മാ ഭവന കയ്യേറ്റക്കാരെ പുറത്താക്കി ഉത്തരവാദികള്‍ക്കെതിരെയുള്ള നിയമ നടപടികള്‍ ത്വരിതപ്പെടുത്തണമെന്ന് കാത്തലിക്ക് ബിഷപ്‌സ് കോണ്‍ഫ്രന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവ. അഡ്വ. വി.സി സെബാസ്റ്റ്യന്‍ ആവശ്യപ്പെട്ടു. ജനങ്ങളുടെ ജീവനും സ്വത്തിനും ഭരണഘടനാപരമായി സംരക്ഷണമേകേണ്ടവര്‍ നിയമലംഘനത്തിനും കൈയേറ്റത്തിനും കുടപിടിക്കുന്നതും കൂട്ടുനില്‍ക്കുന്നതും നിര്‍ഭാഗ്യകരമാണെന്ന് അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു. 1982ല്‍ മാര്‍ത്തോമ്മാ സഭ നിയമപരമായി വാങ്ങിയ ഭൂമിയുടെ ഉടമസ്ഥാവകാശം വെല്ലുവിളിച്ചും, 2007 ലെ ഡിക്രിയും പ്രൊ ഹിബിറ്ററി ഇന്‍ജംഗ്ഷന്‍ ഓര്‍ഡര്‍ ലംഘിച്ചും അതിക്രമം നടക്കുമ്പോള്‍ അടിയന്തര

  • യേശുവിന്റെ സ്‌നേഹം നാം നഷ്ടപ്പെട്ട സ്ഥലത്ത് നമ്മെ അന്വേഷിച്ച് എത്തുന്നു:ലിയോ 14 ാമന്‍ പാപ്പ

    യേശുവിന്റെ സ്‌നേഹം നാം നഷ്ടപ്പെട്ട സ്ഥലത്ത് നമ്മെ അന്വേഷിച്ച് എത്തുന്നു:ലിയോ 14 ാമന്‍ പാപ്പ0

    വത്തിക്കാന്‍ സിറ്റി: യേശുവിന്റെ സ്‌നേഹത്തിന്റെ വിശ്വസ്തത നാം നഷ്ടപ്പെട്ടിടത്ത് നമ്മെ അന്വേഷിച്ചെത്തുമെന്ന് ലിയോ 14 ാമന്‍ പാപ്പ. തിന്മയുടെയും പാപത്തിന്റെയും ‘പാതാളത്തില്‍’ പതിച്ചവരെപ്പോലും രക്ഷിക്കാന്‍ ക്രിസ്തു കടന്നുവരുമെന്ന് ‘യേശുക്രിസ്തു നമ്മുടെ പ്രത്യാശ’ എന്ന  പ്രബോധനപരമ്പരയുടെ ഭാഗമായി പൊതുകൂടിക്കാഴ്ചയോടനുബന്ധിച്ച് നല്‍കിയ സന്ദേശത്തില്‍ പാപ്പ വ്യക്തമാക്കി. ഇരുട്ടിലും മരണത്തിന്റെ നിഴലിലും ആയിരുന്ന എല്ലാവര്‍ക്കും പുനരുത്ഥാനത്തിന്റെ വാര്‍ത്ത എത്തിക്കാന്‍ ക്രിസ്തു മരിച്ചവരുടെ മണ്ഡലത്തിലേക്ക് ഇറങ്ങിയ ദിവസമാണ് ദുഃഖശനി. എല്ലാം നിശ്ചലവും നിശബ്ദവുമായി അനുഭവപ്പെടുന്ന ദുഃഖശനിയാഴ്ച,  യേശു അദൃശ്യമായ രക്ഷയുടെ പ്രവൃത്തി, ‘പാതാള’-ത്തില്‍

  • നിര്‍ബന്ധിത മതപരിവര്‍ത്തന നിരോധന നിയമം; പ്രതിഷേധവുമായി ഓള്‍ ഇന്ത്യ കാത്തലിക് യൂണിയന്‍

    നിര്‍ബന്ധിത മതപരിവര്‍ത്തന നിരോധന നിയമം; പ്രതിഷേധവുമായി ഓള്‍ ഇന്ത്യ കാത്തലിക് യൂണിയന്‍0

    മംഗലാപുരം: ഇന്ത്യയിലെ വിവിധ സംസ്ഥാന ഗവണ്‍മെന്റുകള്‍ പാസാക്കിയ നിര്‍ബന്ധിത മതപരിവര്‍ത്തന നിരോധന നിയമങ്ങളെ മംഗലാപുരത്ത് നടന്ന ഓള്‍ ഇന്ത്യ കാത്തലിക് യൂണിയന്റെ   (എഐസിയു) വാര്‍ഷിക ജനറല്‍ ബോഡി അപലപിച്ചു. എഐസിയു ദേശീയ പ്രസിഡന്റ് എര്‍. ഏലിയാസ് വാസ് അധ്യക്ഷത വഹിച്ച സമ്മേളനം കര്‍ണാടക എംഎല്‍സി ഇവാന്‍ ഡിസൂസ യോഗം ഉദ്ഘാടനം ചെയ്തു. മതന്യൂനപക്ഷങ്ങള്‍ക്കെതിരായ വര്‍ധിച്ചുവരുന്ന ആക്രമണങ്ങള്‍, ദളിതര്‍, ഒബിസി, ആദിവാസികള്‍ തുടങ്ങി സമൂഹത്തില്‍ ഏറ്റവും അവഗണിക്കപ്പെടുന്നവരെ ബാധിക്കുന്ന മറ്റു പ്രശ്‌നങ്ങളും യോഗത്തില്‍ ചര്‍ച്ചയായി. 2025 ജനുവരി

  • ഒക്‌ടോബറില്‍ എല്ലാ ദിവസവും സമാധാനത്തിനായി വ്യക്തിപരമായും കുടുംബത്തിലും സമൂഹത്തിലും ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കണം: ലിയോ 14 ാമന്‍ പാപ്പ

    ഒക്‌ടോബറില്‍ എല്ലാ ദിവസവും സമാധാനത്തിനായി വ്യക്തിപരമായും കുടുംബത്തിലും സമൂഹത്തിലും ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കണം: ലിയോ 14 ാമന്‍ പാപ്പ0

    വത്തിക്കാന്‍ സിറ്റി: ഒക്‌ടോബര്‍~മാസത്തിലെ എല്ലാ ദിവസവും സമാധാനത്തിനായി വ്യക്തിപരമായും കുടുംബത്തിലും സമൂഹത്തിലും ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കുവാന്‍ വിശ്വാസികളെ ക്ഷണിച്ച് ലിയോ 14 ാമന്‍ പാപ്പ. ബുധനാഴ്ചയിലെ പൊതുസമ്മേളനത്തിലാണ് ലിയോ 14 ാമന്‍ പാപ്പ ഇക്കാര്യം അഭ്യര്‍ത്ഥിച്ചത്. ഒക്‌ടോബര്‍ 11-12 തിയതികളില്‍ ആഘോഷിക്കുന്ന മരിയന്‍ ആത്മീയതയുടെ ജൂബിലിയാഘോഷത്തിന്റെ ഭാഗമായി 11 ന് വൈകുന്നേരം 6:00 മണിക്ക് റോമിലെ വിശ്വാസികള്‍ സെന്റ് പീറ്റേഴ്സ് ചത്വരത്തില്‍ ഒത്തുകൂടി ജപമാലയര്‍പ്പിക്കുമെന്നും പാപ്പ വ്യക്തമാക്കി. ഒക്ടോബര്‍ മാസത്തിലെ എല്ലാ ദിവസവും വൈകുന്നേരം 7:00 മണിക്ക്

  • ‘ഇത്രയും ഇരുണ്ട ഒരു സമയം മുമ്പ്  ഉണ്ടായിട്ടില്ല’; ഗാസയുടെ സമാധാനത്തിനായുള്ള ജാഗരണ പ്രാര്‍ത്ഥനയില്‍ ജറുസലേം പാത്രിയാര്‍ക്കീസ്

    ‘ഇത്രയും ഇരുണ്ട ഒരു സമയം മുമ്പ് ഉണ്ടായിട്ടില്ല’; ഗാസയുടെ സമാധാനത്തിനായുള്ള ജാഗരണ പ്രാര്‍ത്ഥനയില്‍ ജറുസലേം പാത്രിയാര്‍ക്കീസ്0

    റോം: റോമിലെ സാന്റ്’എഗിഡിയോ കൂട്ടായ്മയുടെ നേതൃത്വത്തില്‍ ട്രാസ്റ്റെവെറിലെ സാന്താ മരിയ ദൈവാലയത്തില്‍  ‘ഗാസയുടെ സമാധാനത്തിനായി’ ജാഗരണ പ്രാര്‍ത്ഥന നടത്തി. നിരവധി കത്തോലിക്കാ സംഘടനകള്‍ പ്രാര്‍ത്ഥനയില്‍ പങ്കുചേര്‍ന്നു. ഇറ്റാലിയന്‍ ബിഷപ്‌സ് കോണ്‍ഫ്രന്‍സ് മുന്‍ പ്രസിഡന്റ് കര്‍ദിനാള്‍ ഗ്വാള്‍ട്ടിയറോ ബാസെറ്റിയും ജറുസലേം പാത്രിയാര്‍ക്കീസ് കര്‍ദിനാള്‍ പിയര്‍ബാറ്റിസ്റ്റ പിസാബല്ലയും സമാധാനത്തിന്റെ സന്ദേശങ്ങള്‍ പങ്കുവച്ചു. ഗാസയിലെ ബന്ദികള്‍, യുദ്ധത്തിന്റെ ഇരകള്‍, ഗാസയിലെ കുട്ടികള്‍ എന്നിവര്‍ക്കായി പ്രത്യേക പ്രാര്‍ത്ഥനകള്‍ നടത്തി. യുദ്ധം ഒരു യാദൃശ്ചിക ദുരന്തമല്ലെന്നും അത് നിര്‍ത്തലാക്കാന്‍ കഴിയുന്നതാണെന്നും അത് അവസാനിപ്പിണമെന്നും കര്‍ദിനാള്‍

  • സ്ത്രീസമത്വത്തിനായി  ഐക്യരാഷ്ട്രസഭയില്‍ ശബ്ദമുയര്‍ത്തി വത്തിക്കാന്‍

    സ്ത്രീസമത്വത്തിനായി ഐക്യരാഷ്ട്രസഭയില്‍ ശബ്ദമുയര്‍ത്തി വത്തിക്കാന്‍0

    ന്യൂയോര്‍ക്ക്: സ്ത്രീകളുടെ അന്തസ്സും സമത്വവും പ്രോത്സാഹിപ്പിക്കുന്നതിനുള്ള പരിശുദ്ധ സിംഹാസനത്തിന്റെ പ്രതിബദ്ധത ഐക്യരാഷ്ട്രസഭയില്‍ ആവര്‍ത്തിച്ച് വത്തിക്കാന്‍. വത്തിക്കാന്റെ വിദേശകാര്യവകുപ്പ് സെക്രട്ടറി ആര്‍ച്ചുബിഷപ് പോള്‍ ഗാലഗര്‍ ന്യൂയോര്‍ക്കിലെ ഐക്യരാഷ്ട്രസഭയുടെ ആസ്ഥാത്ത് നടത്തിയ പ്രസംഗത്തില്‍ ഗര്‍ഭസ്ഥ ശിശുക്കള്‍ മുതല്‍ പ്രായമായവര്‍ വരെയുള്ളവരുടെ അന്തസ്സ് മാനിക്കാതെ സ്ത്രീസമത്വം കൈവരിക്കാന്‍ കഴിയില്ലെന്ന് പറഞ്ഞു. ബെയ്ജിംഗില്‍ നടന്ന നാലാമത്തെ സ്ത്രീ-പുരുഷ സമ്മേളനത്തിന്റെ 30-ാം വാര്‍ഷികത്തോടനുബന്ധിച്ചാണ് ഐക്യരാഷ്ട്രസഭയിലേക്കുള്ള വത്തിക്കാന്റെ സ്ഥിരം നിരീക്ഷകനായ ആര്‍ച്ചുബിഷപ് ഗാലഗര്‍ ഈ പ്രസംഗം നടത്തിയത്. ജീവിക്കാനുള്ള അവകാശത്തിന്റെ സംരക്ഷണം  മറ്റ് എല്ലാ മൗലികാവകാശങ്ങളുടെയും

Latest Posts

Don’t want to skip an update or a post?