Follow Us On

26

April

2024

Friday

  • നടുക്കുന്ന കണക്കുകൾ പുറത്ത്; മൂന്നു മാസത്തിനിടെ ഒരു നൈജീരിയൻ സംസ്ഥാനത്തു മാത്രം കൊല്ലപ്പെട്ടത് 346 പേർ, കുടിയിറക്കപ്പെട്ടത്18,751

    നടുക്കുന്ന കണക്കുകൾ പുറത്ത്; മൂന്നു മാസത്തിനിടെ ഒരു നൈജീരിയൻ സംസ്ഥാനത്തു മാത്രം കൊല്ലപ്പെട്ടത് 346 പേർ, കുടിയിറക്കപ്പെട്ടത്18,7510

    നൈജീരിയ: ക്രൈസ്തവപീഡനങ്ങളും ഭീകരാക്രമണങ്ങളും തുടർക്കഥയാകുന്ന നൈജീരിയയിലെ ഒരുസംസ്ഥാനത്തുമാത്രം കഴിഞ്ഞ മൂന്നുമാസത്തിനിടെ കൊല്ലപ്പെട്ടത് 346പേർ. മനുഷ്യാവകാശ സംഘടനയായ ഗിഡിയോൺ ആന്റ് ഫൺമി പാറമല്ലം പീസ് ഫൗണ്ടേഷൻ പുറത്തിറക്കിയ റിപ്പോർട്ടിലാണ് നൈജീരിയൻ സംസ്ഥാനമായ പ്ലേറ്റുവിലെ എട്ട് പ്രാദേശിക സർക്കാർ മേഖലകളിൽ നിന്നായി ഇത്രയധികം കൊലപാതകങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 2023 ജൂലൈ 8 ശനിയാഴ്ച വരെ മാംഗുവിൽ മാത്രം തുടർച്ചയായ അക്രമാസക്തമായ ആക്രമണങ്ങളിൽ 200ലധികം ജീവനുകൾ നഷ്ടപ്പെട്ടതായും റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. 2023 ഏപ്രിൽ 17നും ജൂലൈ 10നും ഇടയിലെ അക്രമസംഭങ്ങൾ ഉദ്ധരിച്ചുകൊണ്ടുള്ള

  • ക്രൈസ്തവ വിരുദ്ധ പീഡനം തുടരുമ്പോഴും നൈജീരിയയിൽ പൗരോഹിത്യ വസന്തം; ഒനിറ്റ്ഷ അതിരൂപതയിൽനിന്ന് ഈ വർഷം 16 നവവൈദീകർ

    ക്രൈസ്തവ വിരുദ്ധ പീഡനം തുടരുമ്പോഴും നൈജീരിയയിൽ പൗരോഹിത്യ വസന്തം; ഒനിറ്റ്ഷ അതിരൂപതയിൽനിന്ന് ഈ വർഷം 16 നവവൈദീകർ0

    നൈജീരിയ: ഇസ്ലാമിക തീവ്രവാദികളുടെ നിരന്തര ആക്രമണത്താൽ ക്രൈസ്തവ വിരുദ്ധ പീഡനങ്ങളുടെ ഭൂമികയായി മാറുമ്പോഴും നൈജീരിയൻ കത്തോലിക്കാ സഭയിൽ പൗരോഹിത്യവസന്തം. ഇക്കഴിഞ്ഞ ദിവസം ഒനിറ്റ്ഷ അതിരൂപതയിൽനിന്ന് 16 നവവൈദികർ അഭിഷിക്തരാകുമ്പോൾ ആ ചരിത്രസത്യം വീണ്ടും പ്രഘോഷിക്കപ്പെടുകയാണ്, ക്രിസ്തുവിനെപ്രതി എവിടെ രക്തം ചിന്തപ്പെടുന്നോ അവിടെ സഭ തഴച്ചുവളരും! ജൂലൈ എട്ടിന് മോസ്റ്റ് ഹോളി ട്രിനിറ്റി ബസിലിക്കയിൽ ആർച്ച്ബിഷപ്പ് വലേറിയൻ മഡുക ഒകെകെയുടെ മുഖ്യകാർമികത്വത്തിലായിരുന്നു തിരുപ്പട്ട സ്വീകരണ തിരുക്കർമങ്ങൾ. നവവൈദീകരുടെ സുഹൃത്തുക്കളും ബന്ധുക്കളും ഉൾപ്പെടെ അനേകരാണ് തിരുക്കർമങ്ങളിൽ പങ്കെടുക്കാനെത്തിയത്. ക്രിസ്തുവിനെപ്രതിയുള്ള രക്തസാക്ഷിത്വങ്ങൾ

  • ക്രിസ്തു ഞങ്ങളുടെ പ്രത്യാശ, ഇസ്ലാമിക തീവ്രവാദികൾക്ക്  ക്രൈസ്തവ വിശ്വാസത്തെ  തൊടാനാവില്ല; ശ്രദ്ധേയമാകുന്നു നൈജീരിയൻ ബിഷപ്പിന്റെ സാക്ഷ്യം

    ക്രിസ്തു ഞങ്ങളുടെ പ്രത്യാശ, ഇസ്ലാമിക തീവ്രവാദികൾക്ക്  ക്രൈസ്തവ വിശ്വാസത്തെ തൊടാനാവില്ല; ശ്രദ്ധേയമാകുന്നു നൈജീരിയൻ ബിഷപ്പിന്റെ സാക്ഷ്യം0

    വാഷിംഗ്ടൺ ഡി.സി: ഇസ്ലാമിക തീവ്രവാദികളിൽനിന്ന് ഉൾപ്പെടെയുള്ള ക്രൈസ്തവ വിരുദ്ധ പീഡനങ്ങൾ തുടർക്കഥയാകുമ്പോഴും നൈജീരിയൻ ക്രൈസ്തവരുടെ വിശ്വാസം സാക്ഷിക്കുന്ന നൈജീരിയൻ ബിഷപ്പിന്റെ വാക്കുകൾ ശ്രദ്ധേയമാകുന്നു. തങ്ങളുടെ പ്രത്യാശയും അഭയവും ക്രിസ്തുവാണെന്ന് ഏറ്റുപറയുന്നതിനൊപ്പം, ഇസ്ലാമിക തീവ്രവാദികൾക്ക് ക്രിസ്തീയ വിശ്വാസത്തെ തൊടാനാവില്ലെന്നും ബിഷപ്പ് വിൽഫ്രഡ് അനാഗ്‌ബെ സാക്ഷ്യപ്പെടുത്തുന്നു. ക്രൈസ്തവ വിരുദ്ധ പീഡനങ്ങൾ പതിവായ ബെന്യുവിലെ മാകുർഡി രൂപതാധ്യക്ഷനാണ് ബിഷപ്പ് വിൽഫ്രഡ് അനാഗ്‌ബെ. അമേരിക്കയിലെത്തിയ അദ്ദേഹം, നൈജീരിയൻ ക്രൈസ്തവർ നേരിടുന്ന പീഡനങ്ങളെക്കുറിച്ച് ‘കാത്തലിക് ന്യൂസ് ഏജൻസി’ക്ക് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. ‘ക്രിസ്തീയ

  • ക്രിസ്തുവിശ്വാസത്തെപ്രതി 14 വർഷത്തിനിടെ നൈജീരിയയിൽ കൊല്ലപ്പെട്ടത് അരലക്ഷത്തിൽ അധികം ക്രൈസ്തവർ; നടുക്കുന്ന കണക്കുകൾ പുറത്ത്

    ക്രിസ്തുവിശ്വാസത്തെപ്രതി 14 വർഷത്തിനിടെ നൈജീരിയയിൽ കൊല്ലപ്പെട്ടത് അരലക്ഷത്തിൽ അധികം ക്രൈസ്തവർ; നടുക്കുന്ന കണക്കുകൾ പുറത്ത്0

    നൈജീരിയ: ക്രിസ്തീയ വിശ്വാസം പിന്തുടർന്നതുകൊണ്ടുമാത്രം കഴിഞ്ഞ 14 വർഷത്തിനിടെ നൈജീരിയയിൽ അരുംകൊല ചെയ്യപ്പെട്ടത് അരലക്ഷത്തിൽപ്പരം പേർ, കൃത്യമായി പറഞ്ഞാൽ 52,250 പേർ. കിഴക്കൻ നൈജീരിയ ആസ്ഥാനമായി പ്രവർത്തിക്കുന്ന സന്നദ്ധസംഘടന ‘ഇന്റർനാഷണൽ സൊസൈറ്റി ഫോർ സിവിൽ ലിബർട്ടീസ് ആൻഡ് റൂൾ ഓഫ് ലോ’ (ഇന്റർസൊസൈറ്റി) പ്രസിദ്ധീകരിച്ച റിപ്പോർട്ടിലാണ് നടുക്കുന്ന ഈ കണക്കൂകൾ വ്യക്തമാക്കുന്നത്. ‘നൈജീരിയയിലെ രക്തസാക്ഷികളായ ക്രിസ്ത്യാനികൾ’ എന്ന പേരിൽ ഇക്കഴിഞ്ഞ ദിവസമാണ് ഈ അരുംകൊലകളുടെ സ്ഥിതിവിവര കണക്കുകൾ ഉൾപ്പെട്ട റിപ്പോർട്ട് പുറത്തുവിട്ടത്. മുഹമ്മദ് ബുഹാരി നൈജീരിയൻ പ്രസിഡന്റ്ായി

  • നൈജീരിയയിൽ ഇതുവരെ കൊല്ലപ്പെട്ടത് 16 കത്തോലിക്കാ വൈദീകർ, ആക്രമണത്തിന് ഇരയായത് 53 വൈദീകർ; നടുക്കുന്ന റിപ്പോർട്ട് പുറത്ത്

    നൈജീരിയയിൽ ഇതുവരെ കൊല്ലപ്പെട്ടത് 16 കത്തോലിക്കാ വൈദീകർ, ആക്രമണത്തിന് ഇരയായത് 53 വൈദീകർ; നടുക്കുന്ന റിപ്പോർട്ട് പുറത്ത്0

    കടൂണ: കത്തോലിക്കാ വൈദീകരെ തട്ടികൊണ്ടുപോകുന്നതിനും കൊലപ്പെടുത്തുന്നതിനും സ്ഥിരംവേദിയായി മാറുകയാണ് ആഫ്രിക്കൻ രാജ്യമായ നൈജീരിയ. കഴിഞ്ഞ 17വർഷത്തിനുള്ളിൽ 16 വൈദികർ കൊലപ്പെട്ടെന്ന് റിപ്പോർട്ടുകൾ. ഇക്കാലയളവിൽ 53 വൈദികർ തട്ടികൊണ്ടുപോകലിനും 12 വൈദികർ അതിക്രൂര ആക്രമണത്തിനും ഇരയായിട്ടുമുണ്ട്. നടുക്കുന്ന ഈ കണക്കുകൾ നൈജീരിയൻ കത്തോലിക്കാ മെത്രാൻ സമിതിയെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ ‘ഫീദെസ്’ ആണ് ഇക്കഴിഞ്ഞ ദിവസം പുറത്തുവിട്ടത്. ഇതിൽ ഭൂരിഭാഗം വൈദികരും റോഡിൽ വെച്ചോ ദൈവാലയത്തിൽ നിന്നോ തട്ടിക്കൊണ്ടുപോകപ്പെട്ടവരാണ്. ദിവ്യബലി അർപ്പണം ഉൾപ്പെടെയുള്ള അജപാലന ശുശ്രൂഷയ്ക്ക് പോകുമ്പോഴോ അത്

  • പോളണ്ടിന്റെ പ്രചോദനം, പാപ്പയുടെ ആശീർവാദം; മനുഷ്യജീവന്റെ മൂല്യം ഓർമിപ്പിക്കുന്ന മണിനാദം ഇനി ആഫ്രിക്കയിലും!

    പോളണ്ടിന്റെ പ്രചോദനം, പാപ്പയുടെ ആശീർവാദം; മനുഷ്യജീവന്റെ മൂല്യം ഓർമിപ്പിക്കുന്ന മണിനാദം ഇനി ആഫ്രിക്കയിലും!0

    വത്തിക്കാൻ സിറ്റി: മനുഷ്യജീവന്റെ മൂല്യം ഓർമിപ്പിക്കാനും ഗർഭസ്ഥശിശുക്കളുടെ സംരക്ഷണത്തിനുമായി ലോകമനസാക്ഷിയെ ഉണർത്താൻ പോളണ്ട് ശീലമാക്കിയ വിശേഷാൽ മണിനാദം ഇനി ആഫ്രിക്കൻ രാജ്യമായ സാംബിയയിലും മുഴങ്ങും. ഇക്കഴിഞ്ഞ ദിവസം ഫ്രാൻസിസ് പാപ്പ ആശീർവദിച്ച മണി സാംബിയയിലെ ലുസാക്കയിലുള്ള ഉണ്ണിമിശിഹാ കത്തീഡ്രൽ ദൈവാലയത്തിലാണ് സ്ഥാപിക്കുക. അതിനുമുന്നോടിയായി വിവിധ സാംബിയൻ നഗരങ്ങളിൽ വിശേഷാൽ മണി പ്രദർശിപ്പിക്കും. ജനനം മുതൽ സ്വാഭാവിക മരണംവരെ ജീവൻ സംരക്ഷിക്കേണ്ടതിന്റെ അടയാളമായി പോളണ്ടിലെ ‘യെസ് ടു ലൈഫ് ഫൗണ്ടേഷനാ’ണ് സാംബിയക്ക് മണിനാദം സമ്മാനിച്ചത്. ഈ മണിനാദം ജീവന്റെ

  • പേപ്പൽ പര്യടത്തിന്റെ പ്രഥമ സത്ഫലം! 71 തടവുകാരെ മാപ്പു നൽകി മോചിപ്പിക്കുമെന്ന് സൗത്ത്  സുഡാൻ പ്രസിഡന്റിന്റെ പ്രഖ്യാപനം

    പേപ്പൽ പര്യടത്തിന്റെ പ്രഥമ സത്ഫലം! 71 തടവുകാരെ മാപ്പു നൽകി മോചിപ്പിക്കുമെന്ന് സൗത്ത് സുഡാൻ പ്രസിഡന്റിന്റെ പ്രഖ്യാപനം0

    ജുബ: സമാധാനത്തിന്റെ സന്ദേശവുമായി ഫ്രാൻസിസ് പാപ്പ നടത്തിയ പേപ്പൽ സന്ദർശനത്തിന്റെ പ്രഥമ സ്തഫലമെന്നോണം 71 തടവുകാർക്ക് മാപ്പ് നൽകി സൗത്ത് സുഡാൻ പ്രസിഡന്റ്. ‘സൗത്ത് സുഡാൻ ബ്രോഡ്കാസ്റ്റിംഗ് കോർപ്പറേഷ’നിലൂടെ പുറപ്പെടുവിച്ച പ്രത്യേക ഉത്തരവിലൂടെയാണ് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട 36 തടവുകാർക്കും നഷ്ടപരിഹാരമോ പിഴയോ നൽകാത്തതിന്റെ പേരിൽ ജയിലിടക്കപ്പെട്ട 35 തടവുകാർക്കും പ്രസിഡന്റ് സാൽവ കിർ മാപ്പ് നൽകിയത്. തടവുകാർക്ക് മാപ്പ് നൽകാനുള്ള കാരണങ്ങൾ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും ഫ്രാൻസിസ് പാപ്പയുമായുള്ള കൂടിക്കാഴ്ചക്ക് തൊട്ടുപിന്നാലെയാണ് ഈ നടപടിയെന്നത് ശ്രദ്ധേയം.ഇതനുസരിച്ച് വേണ്ട നടപടികൾ സ്വീകരിച്ച്

  • ക്രൈസ്തവരെ സംബന്ധിച്ച് പ്രാർത്ഥനയാണ് പ്രഥമവും പ്രധാനവുമായ കാര്യം: ഫ്രാൻസിസ് പാപ്പ

    ക്രൈസ്തവരെ സംബന്ധിച്ച് പ്രാർത്ഥനയാണ് പ്രഥമവും പ്രധാനവുമായ കാര്യം: ഫ്രാൻസിസ് പാപ്പ0

    ജുബ: ഈശോ വാഗ്ദാനം ചെയ്യുന്ന സമാധാനത്തിനായി ഒരു മനസോടെ പ്രവർത്തിക്കാൻ സൗത്ത് സുഡാനിലെ ക്രൈസ്തവ സമൂഹത്തോട് ആഹ്വാനം ചെയ്ത് ഫ്രാൻസിസ് പാപ്പ. ക്രൈസ്തവരെ സംബന്ധിച്ചിടത്തോളം പ്രഥമവും പ്രധാനപ്പെട്ടതുമായ കാര്യം പ്രാർത്ഥനയാണെന്ന് ഉദ്‌ബോധിപ്പിച്ച പാപ്പ, പ്രാർത്ഥന കൂടാതെ യഥാർത്ഥ ഐക്യവും സമാധാനവും സംജാതമാവില്ലെന്നും വ്യക്തമാക്കി. സൗത്ത് സുഡാൻ പര്യടനത്തിലെ സുപ്രധാന കാര്യപരിപാടികളിൽ ഒന്നായ എക്യുമെനിക്കൽ പ്രാർത്ഥനാ ശുശ്രൂഷ നയിക്കവേയായിരുന്നു പാപ്പയുടെ സന്ദേശം. ആംഗ്ലിക്കൻ സഭാ തലവൻ കാന്റർബറി ആർച്ച്ബിഷപ്പ് ജസ്റ്റിൻ വെൽബി, സ്‌കോട്ട്ലൻഡിലെ ആംഗ്ലിക്കൻ സഭാ മോഡറേറ്റർ റവ.

Latest Posts

Don’t want to skip an update or a post?