ലോകത്തിന്റെ മന:സാക്ഷി യാത്രയായി : ആര്‍ച്ചുബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍
- ASIA, Asia National, Featured, INTERNATIONAL, Kerala, LATEST NEWS, VATICAN, WORLD
- April 21, 2025
കൊച്ചി: ലത്തീന്‍ കത്തോലിക്കര്‍ രാഷ്ട്രീയമായി സംഘടിക്കേണ്ടത് ഇന്നത്തെ സാമൂഹിക പശ്ചാത്ത ലത്തില്‍ അനിവാര്യമാണെന്ന് കെആര്‍എല്‍സിസി പ്രസിഡന്റ് ബിഷപ് ഡോ. വര്‍ഗീസ് ചക്കാലക്കല്‍. കേരള ലാറ്റിന്‍ കാത്തലിക്ക് അസോസിയേഷന്റെ സുവര്‍ണ്ണജൂബിലി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിഷേധിക്കപ്പെട്ട അവകാശ ങ്ങള്‍ നേടിയെടുക്കുന്നതിന് അധികാര രാഷ്ട്രീയ ത്തില്‍ സമുദായത്തിന്റെ പങ്കാളിത്തം ഉറപ്പാക്കുന്ന തിന് ഇത് ആവശ്യമാണെന്ന് ഡോ. ചക്കാലയ്ക്കല്‍ പറഞ്ഞു. രാഷ്ട്രീയമായും സാമൂഹികമായും പാര്‍ശ്വവല്‍ ക്കരിക്കപ്പെട്ട ലത്തീന്‍ സമുദായത്തിന്റെ അവകാശപ്രഖ്യാപന വേദിയായി കേരള ലാറ്റിന്‍ കാത്തലിക്ക് അസോസിയേഷന്റെ സുവര്‍ണ്ണജൂബിലി സമ്മേളനം
ഒരുപാട് സ്വപ്നങ്ങളുടെ ഭാണ്ഡക്കെട്ടുമായാണ് യോഹന്നാനും യുദാസുമൊക്കെ ക്രിസ്തുവിനരികെ വന്നതും അവന്റെ ശിഷ്യരായതും. പക്ഷെ അതില്‍ ഒരാളുടെ സ്വപ്നങ്ങള്‍ പാതിവഴിയില്‍ തകരുകയും മറ്റൊരാളുടെ സ്വപ്നങ്ങള്‍ സഫലമാകുകയും ചെയ്തു എന്നാണ് ചരിത്രം രേഖപ്പെടുത്തിയിരിക്കുന്നത്. ആരുടെ സ്വപ്നമാണ് സഫലമായത് ആരുടെ സ്വപ്നമാണ് തകര്‍ന്നടിഞ്ഞത് എന്നു ചോദിച്ചാല്‍ നമുക്ക് നിസംശയം പറയാം യോഹന്നാന്റെ സഫലം. യൂദാസിന്റെ വിഫലം. എല്ലാ സ്വപ്നങ്ങളും സഫലമാവാന്‍ കുരിശോട് ചേര്‍ന്നുനിന്നാല്‍ മാത്രം മതി എന്നാണ് യോഹന്നാന്റെ ജീവിതം പറഞ്ഞുതരുന്നത്. കുരിശോട് ചേര്‍ന്നുനില്‍ക്കാതിരുന്ന യൂദാസിന്റെ എല്ലാ സ്വപ്നങ്ങളും തകര്‍ന്നടിഞ്ഞു എന്നാണ്
അവന്റെ മരണ നേരത്തു സൂര്യന്‍ പ്രകാശം തരാതെയായി എന്നൊരു സങ്കടം സുവിശേഷകര്‍ ഒന്നടങ്കം ഏറ്റു പാടുന്നുണ്ട്. ഭൂമിയിലെങ്ങും അന്ധകാരം നിറഞ്ഞത് അവന്‍ മിഴി പൂട്ടിയ പ്പോഴാണെന്ന് ആര്‍ക്കാണ് അറിയാത്തത്. ബാഹ്യമായ അന്ധകാരം മാത്രമല്ല ജീവിതം ശ്യൂന്യമായി പോകുന്ന ദുരനുഭവം ഒരാള്‍ ഏറ്റെടുക്കുന്നത് ക്രിസ്തു അവനില്‍ മരണപ്പെടു മ്പോഴാണ്. അന്ധകാര ശക്തികള്‍ പ്രഭലപ്പെടുന്ന തും ജീവിതത്തിന്റെ സ്വാദ് തീര്‍ന്നുപോകുന്നതും ക്രൂശിതന്‍ മിഴിപൂട്ടുമ്പോഴാണ്. നിന്റെ ശരീരത്തില്‍ പാപം ചേക്കേറാന്‍ തുടങ്ങുമ്പോഴാണ് ക്രിസ്തു മിഴിപൂട്ടുന്നതെന്നു ഈ നോമ്പില്‍ ഗൗരവമായി ചിന്തിച്ചേ തരമുള്ളൂ.
ചൈന: മതസ്വാതന്ത്ര്യം അടിച്ചമർത്തുന്നതിന്റെ മറ്റൊരു മുഖവുമായി ചൈനീസ് ഭരണകൂടം വീണ്ടും രംഗത്ത്. കിന്റർഗാർടനിൽ പഠിക്കുന്ന കുട്ടിക്കുന്ന മാതാപിതാക്കളോട് മതവിശ്വാസികളല്ലെന്ന് സത്യവാങ്മൂലം നല്കണമെന്ന് ഉത്തരവിട്ടിരിക്കുകയാണ് കിഴക്കൻ ചൈനീസ് നഗരമായ വെൻഷൗവിലെ അധികാരികൾ. മതവിശ്വാസം പുലർത്തുന്നില്ലെന്നും മതപരമായ ഒരു പ്രവർത്തനത്തിലും പങ്കെടുക്കുന്നില്ലെന്നും ഒരു സ്ഥലത്തും മതം പ്രചരിപ്പിക്കുന്നില്ലെന്നും ഉറപ്പുവരുത്തണമെന്നുമാണ് ഉത്തരവിറക്കിയിരിക്കുന്നതെന്ന് മനുഷ്യാവകാശ സംഘടനയായ ചൈന എയ്ഡ് വെളിപ്പെടുത്തി. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ അച്ചടക്കവും രാജ്യത്തിന്റെ നിയമങ്ങളും ചട്ടങ്ങളും മാതൃകാപരമായി പാലിക്കുന്നുവെന്നും ആരാധനാ സംഘടനകളിൽ ചേരരുതെന്നും ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. വെൻഷൗവ് സംസ്ഥാനത്തെ ജനസംഖ്യയുടെ
എത്ര തലമുറ പിന്നിട്ടാലും ചില ശാപങ്ങള്‍ ആ ജനതയെ പിന്തുടരുകതന്നെ ചെയ്യും എന്നറിയുന്നത് പഴയ നിയമ വായനയില്‍ നിന്നാണ്. ശപിക്കപ്പെട്ട പല കുടുംബങ്ങളെ കുറിച്ചുള്ള detailed discriptions എല്ലാം പഴയ നിയമ പുസ്തകങ്ങളില്‍ നാം കണ്ടെത്തുന്നുണ്ട്. ഈ ശാപം തീര്‍ക്കാന്‍ വല്ല പോംവഴിയും ഉണ്ടോയെന്ന് ചോദിക്കുന്നവര്‍ക്ക് കാണിച്ചു കൊടുക്കാനുള്ള പവിത്രമായ സ്ഥലമാണ് കാല്‍വരി. ശപിക്കപ്പെട്ട മണ്ണാണ് കാല്‍വരിയിലേത്. ഈ ശാപമേറ്റ മണ്ണ് ഇന്ന് വിശുദ്ധ മണ്ണായി പരിലസിച്ചിട്ടുണ്ടെങ്കില്‍ അതിനു കാരണമായത് ഒരേ ഒരു മരണമാണ്. നസ്രായന്റെ മരണത്തിലൂടെ
ജെറുസലേം: ക്രൈസ്തവ വിശ്വാസത്തിന് ദോഷകരമായ നിയമങ്ങളൊന്നും ഇസ്രായേൽ ഭരണകൂടം പാസാക്കില്ലെന്ന് ഉറപ്പ് നൽകി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. രാജ്യത്ത് സുവിശേഷം പ്രഘോഷിക്കുന്നത് തടയുന്ന നിയമം കൊണ്ടുവരുമെന്ന് രണ്ട് ഇസ്രായേലി പാർലമെന്റേറിയന്മാർ ഇക്കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത് വലിയ ആശങ്ക സൃഷ്ടിച്ചിരുന്നു. ഈ സാഹചര്യത്തിലാണ്, പ്രസ്തുത നീക്കങ്ങളൊന്നും നടപ്പാക്കില്ലെന്ന് ബെഞ്ചമിൻ നെതന്യാഹു ക്രൈസ്തവർക്ക് ഉറപ്പു നൽകിയത്. ‘ക്രിസ്ത്യൻ സമൂഹത്തിനെതിരായ ഒരു നിയമവും ഞങ്ങൾ മുന്നോട്ട് കൊണ്ടുപോകില്ല,’ എന്ന് ഇംഗ്ലീഷിലും ഹീബ്രുവിലും ട്വിറ്ററിൽ പോസ്റ്റ് ചെയ്ത കുറിപ്പിലൂടെയാണ് ഇക്കാര്യം അർത്ഥശങ്കയ്ക്കിടയില്ലാത്തവിധം
ഏറ്റവും വലിയ കൃപയുള്ള ആരാധന അരങ്ങേറിയത് കുരിശില്‍ തന്നെയാവാനാണ് സാധ്യത. കുരിശ് ബലിവേദിയും ക്രൂശിതന്‍ അര്‍പ്പകനുമാവുമ്പോള്‍ അവിടെ നടക്കുന്ന പ്രവര്‍ത്തികളെല്ലാം ശ്രേഷ്ഠമായ ആരാധന യാകാതെ തരമില്ല. ആബ്ബാ പിതാവേ അങ്ങയെ ഞാന്‍ ആരാധിക്കുന്നു എന്നല്ലാതെ ക്രൂശിതന്‍ കുരിശില്‍ കിടന്നു മറ്റെന്താണ് ഉരുവിട്ടത്. ആ ആരാധന ദൈവം കേട്ടു എന്നതിന്റെ പ്രത്യുത്തരമായിരുന്നു ഉയിര്‍പ്പ്. നിന്റെ വേദനയുടെ നടുവില്‍ നീ ക്രൂശിതനെ ശ്രദ്ധിക്കാന്‍ മറക്കുന്നുണ്ടോ സുഹൃത്തേ. വേദനയുടെ നിമിഷങ്ങളിലും കുരിശിന്റെ മധ്യേ നിന്ന് നീ അവനെ ആരാധിക്കുമ്പോള്‍ നിന്നില്‍ അത്ഭുതവും
ലാഹോർ: ക്രൈസ്തവ വിരുദ്ധ പീഡനങ്ങൾക്കെതിരെ ശബ്ദമുയർത്തിയതിന്റെ പേരിൽ ഇസ്ലാമിക തീവ്രവാദികൾ അരുംകൊല ചെയ്ത പാക് ന്യൂനപക്ഷ ക്ഷേമ മന്ത്രി ഷഹബാസ് ഭട്ടിയുടെ നാമധേയത്തിൽ പാക് മണ്ണിൽ പുതിയ ആശുപത്രി. ഫൈസലാബാദ് ജില്ലയിലെ ഖുഷ്പൂരിലാണ് ഷഹബാസ് ഭട്ടിയുടെ പേരിൽ, അമ്മമാരുടെയും കുഞ്ഞുങ്ങളുടെയും ആരോഗ്യപരിപാലനത്തിനായി പുതിയ ആശുപത്രി പ്രവർത്തനം ആരംഭിച്ചത്. ആരോഗ്യ സംരക്ഷണ സൗകര്യങ്ങൾ ഒന്നുംതന്നെ ഇല്ലാത്ത പ്രദേശത്താണ് പുതിയ ആശുപത്രി സ്ഥാപിതമായതെന്നതും ശ്രദ്ധേയം. ഗർഭിണികളെ അവരുടെ ഗർഭകാലം മുഴുവനും വംശീയമോ മതപരമോ ആയ വിവേചനമില്ലാതെ പരിചരിക്കുക എന്നതാണ് പുതിയ
Don’t want to skip an update or a post?