മെല്‍ബണ്‍ യുവജന കണ്വെന്ഷന് ശ്രദ്ധേയമായി
- Asia National, INTERNATIONAL, LATEST NEWS, WORLD
- February 10, 2025
അവന്റെ മരണ നേരത്തു സൂര്യന്‍ പ്രകാശം തരാതെയായി എന്നൊരു സങ്കടം സുവിശേഷകര്‍ ഒന്നടങ്കം ഏറ്റു പാടുന്നുണ്ട്. ഭൂമിയിലെങ്ങും അന്ധകാരം നിറഞ്ഞത് അവന്‍ മിഴി പൂട്ടിയ പ്പോഴാണെന്ന് ആര്‍ക്കാണ് അറിയാത്തത്. ബാഹ്യമായ അന്ധകാരം മാത്രമല്ല ജീവിതം ശ്യൂന്യമായി പോകുന്ന ദുരനുഭവം ഒരാള്‍ ഏറ്റെടുക്കുന്നത് ക്രിസ്തു അവനില്‍ മരണപ്പെടു മ്പോഴാണ്. അന്ധകാര ശക്തികള്‍ പ്രഭലപ്പെടുന്ന തും ജീവിതത്തിന്റെ സ്വാദ് തീര്‍ന്നുപോകുന്നതും ക്രൂശിതന്‍ മിഴിപൂട്ടുമ്പോഴാണ്. നിന്റെ ശരീരത്തില്‍ പാപം ചേക്കേറാന്‍ തുടങ്ങുമ്പോഴാണ് ക്രിസ്തു മിഴിപൂട്ടുന്നതെന്നു ഈ നോമ്പില്‍ ഗൗരവമായി ചിന്തിച്ചേ തരമുള്ളൂ.
ചൈന: മതസ്വാതന്ത്ര്യം അടിച്ചമർത്തുന്നതിന്റെ മറ്റൊരു മുഖവുമായി ചൈനീസ് ഭരണകൂടം വീണ്ടും രംഗത്ത്. കിന്റർഗാർടനിൽ പഠിക്കുന്ന കുട്ടിക്കുന്ന മാതാപിതാക്കളോട് മതവിശ്വാസികളല്ലെന്ന് സത്യവാങ്മൂലം നല്കണമെന്ന് ഉത്തരവിട്ടിരിക്കുകയാണ് കിഴക്കൻ ചൈനീസ് നഗരമായ വെൻഷൗവിലെ അധികാരികൾ. മതവിശ്വാസം പുലർത്തുന്നില്ലെന്നും മതപരമായ ഒരു പ്രവർത്തനത്തിലും പങ്കെടുക്കുന്നില്ലെന്നും ഒരു സ്ഥലത്തും മതം പ്രചരിപ്പിക്കുന്നില്ലെന്നും ഉറപ്പുവരുത്തണമെന്നുമാണ് ഉത്തരവിറക്കിയിരിക്കുന്നതെന്ന് മനുഷ്യാവകാശ സംഘടനയായ ചൈന എയ്ഡ് വെളിപ്പെടുത്തി. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ അച്ചടക്കവും രാജ്യത്തിന്റെ നിയമങ്ങളും ചട്ടങ്ങളും മാതൃകാപരമായി പാലിക്കുന്നുവെന്നും ആരാധനാ സംഘടനകളിൽ ചേരരുതെന്നും ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. വെൻഷൗവ് സംസ്ഥാനത്തെ ജനസംഖ്യയുടെ
എത്ര തലമുറ പിന്നിട്ടാലും ചില ശാപങ്ങള്‍ ആ ജനതയെ പിന്തുടരുകതന്നെ ചെയ്യും എന്നറിയുന്നത് പഴയ നിയമ വായനയില്‍ നിന്നാണ്. ശപിക്കപ്പെട്ട പല കുടുംബങ്ങളെ കുറിച്ചുള്ള detailed discriptions എല്ലാം പഴയ നിയമ പുസ്തകങ്ങളില്‍ നാം കണ്ടെത്തുന്നുണ്ട്. ഈ ശാപം തീര്‍ക്കാന്‍ വല്ല പോംവഴിയും ഉണ്ടോയെന്ന് ചോദിക്കുന്നവര്‍ക്ക് കാണിച്ചു കൊടുക്കാനുള്ള പവിത്രമായ സ്ഥലമാണ് കാല്‍വരി. ശപിക്കപ്പെട്ട മണ്ണാണ് കാല്‍വരിയിലേത്. ഈ ശാപമേറ്റ മണ്ണ് ഇന്ന് വിശുദ്ധ മണ്ണായി പരിലസിച്ചിട്ടുണ്ടെങ്കില്‍ അതിനു കാരണമായത് ഒരേ ഒരു മരണമാണ്. നസ്രായന്റെ മരണത്തിലൂടെ
ജെറുസലേം: ക്രൈസ്തവ വിശ്വാസത്തിന് ദോഷകരമായ നിയമങ്ങളൊന്നും ഇസ്രായേൽ ഭരണകൂടം പാസാക്കില്ലെന്ന് ഉറപ്പ് നൽകി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. രാജ്യത്ത് സുവിശേഷം പ്രഘോഷിക്കുന്നത് തടയുന്ന നിയമം കൊണ്ടുവരുമെന്ന് രണ്ട് ഇസ്രായേലി പാർലമെന്റേറിയന്മാർ ഇക്കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത് വലിയ ആശങ്ക സൃഷ്ടിച്ചിരുന്നു. ഈ സാഹചര്യത്തിലാണ്, പ്രസ്തുത നീക്കങ്ങളൊന്നും നടപ്പാക്കില്ലെന്ന് ബെഞ്ചമിൻ നെതന്യാഹു ക്രൈസ്തവർക്ക് ഉറപ്പു നൽകിയത്. ‘ക്രിസ്ത്യൻ സമൂഹത്തിനെതിരായ ഒരു നിയമവും ഞങ്ങൾ മുന്നോട്ട് കൊണ്ടുപോകില്ല,’ എന്ന് ഇംഗ്ലീഷിലും ഹീബ്രുവിലും ട്വിറ്ററിൽ പോസ്റ്റ് ചെയ്ത കുറിപ്പിലൂടെയാണ് ഇക്കാര്യം അർത്ഥശങ്കയ്ക്കിടയില്ലാത്തവിധം
ഏറ്റവും വലിയ കൃപയുള്ള ആരാധന അരങ്ങേറിയത് കുരിശില്‍ തന്നെയാവാനാണ് സാധ്യത. കുരിശ് ബലിവേദിയും ക്രൂശിതന്‍ അര്‍പ്പകനുമാവുമ്പോള്‍ അവിടെ നടക്കുന്ന പ്രവര്‍ത്തികളെല്ലാം ശ്രേഷ്ഠമായ ആരാധന യാകാതെ തരമില്ല. ആബ്ബാ പിതാവേ അങ്ങയെ ഞാന്‍ ആരാധിക്കുന്നു എന്നല്ലാതെ ക്രൂശിതന്‍ കുരിശില്‍ കിടന്നു മറ്റെന്താണ് ഉരുവിട്ടത്. ആ ആരാധന ദൈവം കേട്ടു എന്നതിന്റെ പ്രത്യുത്തരമായിരുന്നു ഉയിര്‍പ്പ്. നിന്റെ വേദനയുടെ നടുവില്‍ നീ ക്രൂശിതനെ ശ്രദ്ധിക്കാന്‍ മറക്കുന്നുണ്ടോ സുഹൃത്തേ. വേദനയുടെ നിമിഷങ്ങളിലും കുരിശിന്റെ മധ്യേ നിന്ന് നീ അവനെ ആരാധിക്കുമ്പോള്‍ നിന്നില്‍ അത്ഭുതവും
ലാഹോർ: ക്രൈസ്തവ വിരുദ്ധ പീഡനങ്ങൾക്കെതിരെ ശബ്ദമുയർത്തിയതിന്റെ പേരിൽ ഇസ്ലാമിക തീവ്രവാദികൾ അരുംകൊല ചെയ്ത പാക് ന്യൂനപക്ഷ ക്ഷേമ മന്ത്രി ഷഹബാസ് ഭട്ടിയുടെ നാമധേയത്തിൽ പാക് മണ്ണിൽ പുതിയ ആശുപത്രി. ഫൈസലാബാദ് ജില്ലയിലെ ഖുഷ്പൂരിലാണ് ഷഹബാസ് ഭട്ടിയുടെ പേരിൽ, അമ്മമാരുടെയും കുഞ്ഞുങ്ങളുടെയും ആരോഗ്യപരിപാലനത്തിനായി പുതിയ ആശുപത്രി പ്രവർത്തനം ആരംഭിച്ചത്. ആരോഗ്യ സംരക്ഷണ സൗകര്യങ്ങൾ ഒന്നുംതന്നെ ഇല്ലാത്ത പ്രദേശത്താണ് പുതിയ ആശുപത്രി സ്ഥാപിതമായതെന്നതും ശ്രദ്ധേയം. ഗർഭിണികളെ അവരുടെ ഗർഭകാലം മുഴുവനും വംശീയമോ മതപരമോ ആയ വിവേചനമില്ലാതെ പരിചരിക്കുക എന്നതാണ് പുതിയ
വഴി തെറ്റിക്കുന്നതില്‍ സുഖം കണ്ടെത്തുന്നവരാണ് അധികവും. ഞാനാണ് വഴിയും സത്യവും എന്നിലൂടെ അല്ലാതെ സ്വര്‍ഗത്തിലേക്ക് പോകുവാന്‍ സാധ്യമല്ല എന്ന് പറഞ്ഞ ക്രിസ്തുവിന്റെ ശിഷ്യരെപോലും ഇന്ന് മഷിയിട്ട് നോക്കിയാലും കാണാനില്ല. ഇനി എങ്ങോട്ടെന്നറിയാതെ ജീവിത യാത്ര അവസാനിപ്പിക്കുന്നവരും ഏറെയാണ്.. വഴി തെറ്റിക്കുന്ന കള്ളനാണയമാണോ ഞാന്‍ എന്നാണ് ഓരോരുത്തരും നോമ്പില്‍ ചിന്തിക്കേണ്ടത്. പലതരം പ്രലോഭനങ്ങള്‍ കൊടുത്തുകൊണ്ട് നമ്മള്‍ ഇന്ന് പലര്‍ക്കും ദുര്‍മാര്‍ഗികളാകുന്നുണ്ട്. വരൂ, ഇതിലേ എന്നുപറഞ്ഞ് മദ്യത്തിനും ശരീരത്തിനും അധികാരത്തിനുമൊക്കെ അടിമകളാകുന്നവരുടെ കൂട്ടത്തില്‍ നമ്മളും വേഷമിടുന്നുണ്ടോ? നല്ല വഴി കാണാനും
സഭാമണ്ഡലത്തിലും സാമൂഹ്യരംഗത്തും മാത്രമല്ല ഭരണസിരാകേന്ദ്രങ്ങളില്‍വരെ ശ്രദ്ധിക്കപ്പെട്ട കേരളസഭയുടെ ശബ്ദമായിരുന്ന മാര്‍ ജോസഫ് പവ്വത്തിലിന്റേത്. ‘സത്യത്തിലും സ്‌നേഹത്തിലും’ ഊന്നിയ ശ്രേഷ്ഠാചാര്യ ശുശ്രൂഷയില്‍ നാലു പതിറ്റാണ്ടും ‘ശുശ്രൂഷിക്കപ്പെടുവാനല്ല ശുശ്രൂഷിക്കുവാന്‍’ എന്ന മൗലിക ദര്‍ശനത്തിലൂന്നിയ ആചാര്യ ശുശ്രൂഷയില്‍ അഞ്ചു പതിറ്റാണ്ടും പൂര്‍ത്തിയാക്കിയാണ് മാര്‍ പവ്വത്തില്‍ ദൈവപിതാവിന്റെ സന്നിധിയിലേക്ക് യാത്രയായത്. ദേശീയ കത്തോലിക്കാ മെത്രാന്‍ സമിതി, കേരള കത്തോലിക്ക മെത്രാന്‍ സമിതി എന്നിവയുടെ പ്രസിഡന്റായിരുന്നു. വിദ്യാഭ്യാസ ദാര്‍ശനികന്‍ സമകാലിക കേരളത്തിലെ സമാനതകളില്ലാത്ത വിദ്യാഭ്യാസ ദാര്‍ശനികനായിരുന്നു ആര്‍ച്ച്ബിഷപ് പവ്വത്തില്‍. വിദ്യാഭ്യാസ സ്വാതന്ത്രത്തിന്റെയും ന്യൂനപക്ഷാവകാശങ്ങളുടെയും ഉറപ്പുള്ള
Don’t want to skip an update or a post?