ഇന്‍ഫാം കിസാന്‍ ജെംസ് എക്സലന്‍സ് അവാര്‍ഡുകള്‍ വിതരണം ചെയ്തു
- ASIA, Asia National, LATEST NEWS
- June 17, 2025
സഖറിയ മാര്‍ സേവേറിയോസ് മെത്രാപ്പോലീത്ത ”നിങ്ങള്‍ ഇത് എത്ര ലൈക്കാണ് മാഷേ ദൈവത്തിന് കൊടുക്കുന്നത്? ഓരോ പ്രാര്‍ത്ഥനാ നേരത്തും എത്ര വിശേഷണങ്ങളാണ് നല്‍കുക. പരിശുദ്ധനാണ്, ബലവാനാണ്, മരണമില്ലാത്തവാണ്, അപ്രമേയനാണ്, അവര്‍ണനീയനാണ്, പ്രവൃത്തികള്‍ വിസ്മയനീയമാണ്, അവാച്യവും അഗോചരവുമാണ്… എണ്ണിയാലൊടുങ്ങില്ല (പകുതിയോളം വാക്കുകളുടെ അര്‍ത്ഥം ഇപ്പോള്‍ ദൈവത്തിനുമാത്രമേ അറിയൂ എന്നാണ് തോന്നുന്നത്). ഇതൊരുതരം സുഖിപ്പിച്ചു കാര്യം നേടുന്ന മാതിരിയുണ്ട്. ഏയ്, ദൈവവും കോഴ വാങ്ങുമോ? അതുമാത്രമല്ല സന്ദേഹം. ഏത് അപ്പനാണ് മക്കള്‍ പട്ടിണി കിടക്കുന്നതിലും കഷ്ടപ്പെടുന്നതിലും പ്രീതിപ്പെടുക? ഉപവാസങ്ങളും കുമ്പിട്ട്
കൊച്ചി: മണിപ്പൂരിലെ കലാപത്തിനിടയില്‍ ക്രൈസ്തവ ദൈവാലയങ്ങളും മറ്റു സ്ഥാപനങ്ങളും നശിപ്പിക്കപ്പെട്ടത് ന്യായീകരിക്കാനാവില്ലെന്ന് സീറോമലബാര്‍ സഭാ മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ ജോര്‍ജ് ആലഞ്ചേരി. ഇത്തരം നശീകരണ പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം കൊടുക്കുന്ന വര്‍ക്കെതിരേ കര്‍ശന നിയമനടപടികള്‍ സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. മണിപ്പൂരില്‍ നടന്ന വംശീയ പോരാട്ടത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങളുടെ ദുഃഖത്തില്‍ മാര്‍ ആലഞ്ചേരി പങ്കുചേര്‍ന്നു. മണിപ്പൂരില്‍ സമാധാനം പുനഃസ്ഥാപിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ എല്ലാ നടപടികളും സ്വീകരിക്കണമെന്ന് മാര്‍ ആലഞ്ചേരി ആവശ്യപ്പെട്ടു. ഇതുപോലുള്ള കലാപങ്ങള്‍ ഭാവിയില്‍ ഉണ്ടാകാതിരിക്കാനുള്ള മുന്‍കരുതല്‍ ബന്ധപ്പെട്ടവര്‍
ന്യൂഡല്‍ഹി: ക്രൈസ്തവര്‍ക്കും ക്രൈസ്തവ സ്ഥാപനങ്ങള്‍ക്കുമെതിരെ രാജ്യവ്യാപകമായി നടക്കുന്ന അക്രമസംഭവങ്ങള്‍ക്കു പിന്നില്‍ കേന്ദ്ര സര്‍ക്കാരുമായി ബന്ധമുള്ള സംഘടനകളാണെന്ന് ബംഗളൂരു ആര്‍ച്ചുബിഷപ് ഡോ. പീറ്റര്‍ മച്ചാഡോ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കി. ക്രൈസ്തവര്‍ക്കെതിരെ നടക്കുന്ന അക്രമങ്ങളില്‍ അന്വേഷണം ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയിലെ ആരോപണങ്ങള്‍ തള്ളി തള്ളി കേന്ദ്ര സര്‍ക്കാര്‍ മറുപടി സമര്‍പ്പിച്ചതിനെ തുടര്‍ന്നു നല്‍കിയ സത്യവാങ്മൂലത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇത്തരം കേസുകളുടെ അന്വേഷണത്തില്‍ കേന്ദ്ര സര്‍ക്കാരില്‍ വിശ്വാസമില്ലെന്നും അതിനാല്‍ അക്രമസംഭവങ്ങളെക്കുറിച്ച് അന്വേഷിക്കുവാന്‍ റിട്ടയേര്‍ഡ് ജഡ്ജിയുടെ അധ്യക്ഷതയില്‍ സുപ്രീംകോടതി പ്രത്യേക സമിതിയെ നിയോഗിക്കണമെന്നും
കെ.ജെ. മാത്യു (മാനേജിംഗ് എഡിറ്റര്‍) കൊളോണിയല്‍ സ്വാധീനത്തില്‍നിന്ന് മുക്തിനേടി സ്വന്തം തനിമ വീണ്ടെടുത്ത് വളരുവാനുള്ള ഒരു ത്വരയാണ് ലോകമെമ്പാടും ഇന്ന് കാണപ്പെടുന്നത്. അങ്ങനെയെങ്കില്‍ കൊളോണിയല്‍ ചുവയുള്ള സണ്‍ഡേസ്‌കൂള്‍ എന്ന പദംതന്നെയും അത് പ്രതിനിധാനം ചെയ്യുന്ന പരിശീലനപദ്ധതിയെയും ഒരു പുനര്‍വിചിന്തനത്തിന് വിധേയമാക്കേണ്ട സമയമായിരിക്കുന്നു. നമ്മുടെ പാരമ്പര്യമനുസരിച്ച് വിശ്വാസപരിശീലനത്തെ വേദപാഠം എന്നും അത് നല്‍കുന്നവരെ വേദപാഠ അധ്യാപകര്‍ എന്നുമാണ് വിളിക്കാറുള്ളത്. അപ്പോള്‍ അത് പകരപ്പെടുന്ന ഇടങ്ങളെ വേദപാഠശാലകള്‍ എന്ന് വിളിക്കുന്നതല്ലേ കൂടുതല്‍ അനുയോജ്യം? അതല്ലെങ്കില്‍ നമ്മുടെ സ്വത്വത്തെ വെളിപ്പെടുത്തുന്ന ഒരു
ഗുവഹത്തി: മണിപ്പൂരില്‍ ആക്രമം നടത്തുന്ന എല്ലാ വിഭാഗങ്ങളും അക്രമത്തില്‍ നിന്ന് പിന്തിരിയണമെന്നും സമാധാനത്തിനായി പ്രവര്‍ത്തിക്കണമെന്നും അഭ്യര്‍ത്ഥിച്ച് നോര്‍ത്ത് ഈസ്റ്റ് ഇന്ത്യ റീജണ്‍ ബിഷപ്സ് കൗണ്‍സില്‍. അക്രമം ഒന്നിനുമുള്ള ശാശ്വതമായ പരിഹാരമല്ലെന്നും അക്രമം എപ്പോഴും കൂടുതല്‍ അക്രമത്തിലേക്ക് നയിക്കുമെന്നും നോര്‍ത്ത് ഈസ്റ്റ് ഇന്ത്യ റീജണല്‍ ബിഷപ്സ് കൗണ്‍സില്‍ പ്രസിഡന്റായ ആര്‍ച്ചുബിഷപ് ജോണ്‍ മൂലച്ചിറ പറഞ്ഞു. മണിപ്പൂരില്‍ ഇപ്പോള്‍ നടക്കുന്നത് ദുഃഖകരവും ഭയപ്പെടുത്തുന്നതുമായ കാര്യങ്ങളാ ണെന്നും അത് നമ്മുടെ യഥാര്‍ത്ഥ സ്വത്വമല്ല വെളിപ്പെടുത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നൂറ്റാണ്ടുകളായി വിവിധ വിഭാഗങ്ങളിലുള്ള
എബ്രഹാം പുത്തന്‍കളം (ലേഖകന്‍ ചങ്ങനാശേരി ജീവന്‍ ജ്യോതിസ് പ്രോ-ലൈഫ് സെല്‍ കോ-ഓര്‍ഡിനേറ്ററാണ്). ജനസംഖ്യയില്‍ ഇന്ത്യ ചൈനയെ പിന്തള്ളി ലോകത്തില്‍ ഒന്നാം സ്ഥാനത്ത് എത്തിയെന്ന വാര്‍ത്ത ദിവസങ്ങള്‍ക്കുമുമ്പാണ് പുറത്തുവന്നത്. ഇത് ഇന്ത്യയിലെ ജനസംഖ്യ ക്രമാതീതമായി കൂടിയത് കൊണ്ടല്ല, ചൈനയിലെ ജനസംഖ്യ കുറഞ്ഞതിനാലാണ്. ചൈനയില്‍ വര്‍ഷങ്ങളായി നിലനിന്നിരുന്ന ഒറ്റക്കുട്ടി നയം ആ രാജ്യത്തെ വലിയ പ്രതിസന്ധിയില്‍കൊണ്ടുചെന്ന് എത്തിച്ചിരിക്കുകയാണ്. ചൈനയിലെ ജനനനിരക്ക് ഇപ്പോള്‍ 1.28 ആണ്. അതായത് കുടുംബങ്ങളില്‍ ശരാശരി 1.28 കുട്ടികള്‍ മാത്രം. ഓരോ രാജ്യത്തെയും ഇപ്പോഴുള്ള ജനസംഖ്യ നിലനിര്‍ത്തണമെങ്കില്‍
കൊച്ചി: സ്വവര്‍ഗ വിവാഹം നിയമ വിധേയമാക്കണം എന്ന ആവശ്യം സുപ്രീം കോടതിക്ക് മുന്നില്‍ ഉന്നയിക്കപ്പെടുകയും കേസില്‍ വാദം പുരോഗമിക്കുകയും ചെയ്യുന്ന പശ്ചാത്തലത്തില്‍ കത്തോലിക്കാ സഭയുടെ നിലപാട് വ്യക്തമാക്കി കെസിബിസി ഫാമിലി കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് ഡോ. പോള്‍ ആന്റണി മുല്ലശേരി രാഷ്ട്രപതിക്കും പ്രധാന മന്ത്രിക്കും കത്തുകള്‍ അയച്ചു. സ്വവര്‍ഗ വിവാഹങ്ങള്‍ക്ക് നിയമസാധുത നല്‍കുന്നതിലും കുടുംബമായി ജീവിക്കാന്‍ അനുവദിക്കുന്നതിലും തെറ്റില്ല എന്ന പ്രാഥമിക നിരീക്ഷണം നടുക്കമുളവാക്കുന്നതും ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ക്ക് ഇടയാക്കുന്നതുമാണ് എന്ന് കത്തില്‍ വ്യക്തമാക്കി. കത്തോലിക്കാ സഭയുടെ പ്രബോധനങ്ങളും
ചണ്ഡീഗഡ്: ഫാ. ബസേലിയൂസ് പാണാട്ട് 1931 ല്‍ മൂക്കന്നൂരില്‍ സ്ഥാപിച്ച ചെറുപുഷ്പ സന്യാസസഭയുടെ ക്രിസ്തുജ്യോതി പ്രൊവിന്‍സിന്റെ പഞ്ചാബ് – രാജസ്ഥാന്‍ മിഷന്‍ സുവര്‍ണ ജൂബിലി നിറവില്‍. ജൂബിലി ആഘോപരിപാടികള്‍ പഞ്ചാബിലെ കോട്ട്ഷമീര്‍ ലിറ്റില്‍ ഫ്ലവർ സീറോ മലബാര്‍ കത്തോലിക്കാ ദൈവാലയത്തിലും ശ്രീ മുക്‌സര്‍ സാഹിബിലെ ലിറ്റില്‍ ഫ്ലവർ കത്തോലിക്കാ ദൈവാലയത്തിലുമായി സംഘടിപ്പിച്ചു. ഫരീദാബാദ് രൂപത ആര്‍ച്ചുബിഷപ് മാര്‍ കുര്യാക്കോസ് ഭരണികുളങ്ങര, ഡല്‍ഹി അതിരൂപത ആര്‍ച്ചുബിഷപ് ഡോ. അനില്‍ ജോസ് തോമസ് കുട്ടോ, ജലന്ധര്‍ രൂപത അഡ്മിനിസ്‌ട്രേറ്റര്‍ ഡോ.
Don’t want to skip an update or a post?