Follow Us On

14

September

2025

Sunday

  • അന്നുകേട്ടത്  ദൈവത്തിന്റെ സ്വരം

    അന്നുകേട്ടത് ദൈവത്തിന്റെ സ്വരം0

    ആര്‍ച്ചുബിഷപ് എമരിറ്റസ് മാര്‍ ജേക്കബ് തൂങ്കുഴി സാവൂള്‍ രാജാവാകുന്നതിനുമുമ്പ് ചെയ്തിരുന്ന ജോലി അപ്പന്റെ കഴുതകളെയും കന്നുകാലികളെയും മേയ്ക്കുക എന്ന ഉത്തരവാദിത്വമായിരുന്നു. രാജാവാകാന്‍ പോകുന്ന വ്യക്തിക്ക് സൈനിക പരിശീലനം നല്‍കുന്നതിനുപകരം എന്തിനാണ് കഴുതകളുടെ പുറകെ വിട്ടതെന്ന് നമ്മള്‍ ചിന്തിച്ചേക്കാം. അപ്പന്റെ കഴുതകളെ നോക്കാന്‍ അയച്ചതിന്റെ കാരണം പിന്നീടാണ് മനസിലാകുന്നത്. ആ കുന്നിന്‍ പ്രദേശങ്ങള്‍ മുഴുവന്‍ പരിചയപ്പെടാനായിരുന്നത്. അക്കാലങ്ങളില്‍ അവിടെയായിരുന്നു യുദ്ധങ്ങള്‍ നടന്നിരുന്നത്. വിജയിക്കണമെങ്കില്‍ ആ കുന്നും മലകളുമൊക്കെ പരിചിതമായിരിക്കണം. അതിന് ദൈവം നല്‍കിയ പരിശീലനമായിരുന്നത്. എന്നതുപോലെ മാര്‍ റാഫേല്‍

  • ദൈവം അയച്ച  മാലാഖ

    ദൈവം അയച്ച മാലാഖ0

    ബിഷപ് ഡോ. വര്‍ഗീസ് ചക്കാലക്കല്‍ (കോഴിക്കോട് രൂപതാ മെത്രാന്‍, കേരള ലത്തീന്‍ കത്തോലിക്കാ സഭാധ്യക്ഷന്‍). വിശ്വാസ സമൂഹത്തിന്റെ പ്രാര്‍ത്ഥനയ്ക്ക് ദൈവം കനിഞ്ഞു നല്‍കിയ ഉത്തരമാണ് സീറോ മലബാര്‍ സഭയുടെ പുതിയ മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ പിതാവ്. പരിശുദ്ധാത്മാവിന്റെ ഇടപെടലിലൂടെ കാലത്തിന്റെ ഗതിയനുസരിച്ച് ദൈവമയച്ച മാലാഖയാണ് വലിയ ഇടയന്‍. ആടുകളുടെ ഗന്ധം ഉണ്ട് അദ്ദേഹത്തിന്, യേശുവിനെ രക്ഷകനാണെന്ന് പ്രഖ്യാപിക്കുന്ന ധീരതയും അഗ്നിയുമുണ്ട് ആ വാക്കുകളില്‍, വേദനിക്കുന്നവരെയും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരെയും കാണുമ്പോള്‍ ദൈവസ്‌നേഹത്താല്‍ അവരെ ആശ്ലേഷിക്കുന്ന വിശാല ഹൃദയവുമുണ്ട്

  • ഇത് ദാവീദിന്റെ തിരഞ്ഞെടുപ്പുപോലെ

    ഇത് ദാവീദിന്റെ തിരഞ്ഞെടുപ്പുപോലെ0

    ഫാ. ജോസഫ് വയലില്‍ CMI (ചെയര്‍മാന്‍, ശാലോം ടി.വി) 1 സാമുവല്‍ 16-ാം അധ്യായത്തില്‍ പറയുന്ന ചില കാര്യങ്ങള്‍ കുറിക്കട്ടെ: കര്‍ത്താവ് സാമുവലിനോട് പറഞ്ഞു: ഇസ്രായേലിന്റെ രാജത്വത്തില്‍നിന്ന് സാവൂളിനെ ഞാന്‍ തള്ളിക്കളഞ്ഞിരിക്കുന്നു. കുഴലില്‍ തൈലം നിറച്ച് പുറപ്പെടുക. ഞാന്‍ നിന്നെ ബെത്‌ലഹേംകാരനായ ജസെയുടെ അടുത്തേക്ക് അയക്കും. അവന്റെ ഒരു മകനെ ഞാന്‍ രാജാവായി നിശ്ചയിച്ചിരിക്കുന്നു. അങ്ങനെ സാമുവല്‍ പ്രവാചകന്‍ ജറുസലേമില്‍ എത്തി. ജസെയെയും പുത്രന്മാരെയും സാമുവല്‍ ബലിയര്‍പ്പണത്തിന് ക്ഷണിച്ചു. ജസെയുടെ ഓരോ പു്രതന്മാരെ കണ്ടപ്പോഴും പ്രവാചകന് തോന്നി,

  • ഒരു മിഷനറിയുടെ കരങ്ങളിലേക്ക്  വീണ്ടും സഭയുടെ സാരഥ്യം

    ഒരു മിഷനറിയുടെ കരങ്ങളിലേക്ക് വീണ്ടും സഭയുടെ സാരഥ്യം0

    കര്‍ദിനാള്‍ ബസേലിയോസ് മാര്‍ ക്ലീമിസ് കാതോലിക്കാ ബാവ (കെസിബിസി പ്രസിഡന്റ്) അപ്പസ്‌തോലിക സഭയായ സീറോ മലബാര്‍ സഭയുടെ പുതിയ മേജര്‍ ആര്‍ച്ചുബിഷപ്പായി ഷംഷാബാദ് രൂപതയുടെ മെത്രാന്‍ മാര്‍ റാഫേല്‍ തട്ടില്‍ സ്ഥാനാരോഹണം ചെയ്ത് ശുശ്രൂഷ ആരംഭിച്ചിരിക്കുകയാണ്. കേരള കത്തോലിക്കാ സഭയ്ക്കും ഭാരത സഭയ്ക്കും വിശിഷ്യാ സീറോ മലബാര്‍ സഭയ്ക്കും ഈ വന്ദ്യപിതാവിന്റെ മേജര്‍ ആര്‍ച്ചുബിഷപ് എന്നുള്ള ശുശ്രൂഷയില്‍ വലിയ അഭിനന്ദനങ്ങളും ആശംസകളും കേരള കത്തോലിക്കാ മെത്രാന്‍ സമിതിക്കുവേണ്ടി നേരുന്നു. കേരള കത്തോലിക്കാ സഭയുടെ എല്ലാവിധ പ്രാര്‍ത്ഥനാമംഗളങ്ങളും അഭിനന്ദനങ്ങളും

  • വിജയപുരം രൂപതയുടെ നിയുക്ത സഹായ മെത്രാന് ആശംസകള്‍ നേര്‍ന്ന് മാര്‍ പുളിക്കല്‍

    വിജയപുരം രൂപതയുടെ നിയുക്ത സഹായ മെത്രാന് ആശംസകള്‍ നേര്‍ന്ന് മാര്‍ പുളിക്കല്‍0

    കാഞ്ഞിരപ്പള്ളി: വിജയപുരം രൂപതയുടെ സഹായ മെത്രാനായി നിയമിതനായ ഡോ. ജസ്റ്റിന്‍ അലക്സാണ്ടര്‍ മഠത്തിപ്പറമ്പിലിന് ആശംസകള്‍ നേര്‍ന്ന് കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍. നല്ല ഇടയന്‍മാരെ നല്‍കുന്ന ദൈവത്തിന്റെ ദാനമാണ് മോണ്‍. ജസ്റ്റിന്റെ നിയമനം. വിജയപുരം രൂപതയും കാഞ്ഞിരപ്പള്ളി രൂപതയും തമ്മിലുള്ള ഊഷ്മള ബന്ധവും കൂട്ടായ്മയും സ്‌നേഹപൂര്‍വ്വം സ്മരിക്കുന്നു. പാമ്പനാര്‍ സ്വദേശിയെന്ന നിലയില്‍  കാഞ്ഞിരപ്പള്ളി രൂപതയെ അടുത്തറിയുന്ന മോണ്‍. ജസ്റ്റിന്റെ നിയമനത്തില്‍ സന്തോഷമറിയിക്കുന്നു. ഏല്പിക്കപ്പെട്ട ഉത്തരവാദിത്വങ്ങളെല്ലാം വിശ്വസ്തതയോടെ നിര്‍വഹിക്കുന്ന വിവേകിയും വിശ്വസ്തനുമായ  മോണ്‍സിഞ്ഞോര്‍ ജസ്റ്റിന്റെ അജപാലന തീഷ്ണത

  • കെആര്‍എല്‍സിസി ജനറല്‍ അസംബ്ലി സമാപിച്ചു

    കെആര്‍എല്‍സിസി ജനറല്‍ അസംബ്ലി സമാപിച്ചു0

    കൊച്ചി: എറണാകുളം ആശിര്‍ഭവനില്‍ രണ്ട് ദിവസങ്ങളിലായി നടന്ന കേരള ലത്തീന്‍ കത്തോലിക്ക സഭയുടെ ഉന്നത നയരൂപീകരണ സമിതിയായ കേരള റീജ്യന്‍ ലാറ്റിന്‍ കാത്തലിക് കൗണ്‍സിലിന്റെ ( കെആര്‍എല്‍സിസി) 42-ാം ജനറല്‍ അസംബ്ലി സമാപിച്ചു. 12 രൂപതകളില്‍ നിന്നുള്ള മെത്രാന്മാരും രൂപതാ പ്രതിനിധികളും സന്യസ്ത സഭാ-അല്മായ സംഘടനാ പ്രതിനിധികളും ലത്തീന്‍ സമൂഹത്തിലെ ജനപ്രതിനിധികളും സംബന്ധിച്ചു.  വിജയപുരം രൂപതയുടെ നിയുക്ത സഹായമെത്രാന്‍ ഡോ. ജസ്റ്റിന്‍ മഠത്തില്‍പ്പറമ്പിലിനെ അസംബ്ലി അനുമോദനം അറിയിച്ചു. കെആര്‍എല്‍സിസി അധ്യക്ഷന്‍ ബിഷപ് ഡോ. വര്‍ഗീസ് ചക്കാലയ്ക്കല്‍ സമാപന

  • ഡോ. അംബ്രോസ് പുത്തന്‍വീട്ടിലിന്റെ ആപ്തവാക്യവും സ്ഥാനിക ചിഹ്നവും

    ഡോ. അംബ്രോസ് പുത്തന്‍വീട്ടിലിന്റെ ആപ്തവാക്യവും സ്ഥാനിക ചിഹ്നവും0

    കോട്ടപ്പുറം: കോട്ടപ്പുറം രൂപതയുടെ നിയുക്തമെത്രാന്‍ ഡോ. അംബ്രോസ് പുത്തന്‍വീട്ടിലിന്റെ ആപ്തവാക്യം ‘തന്റെ ജനത്തെ സ്‌നേഹിക്കുവാനും അവര്‍ക്കു സാന്ത്വനമേകാനും’ എന്ന ഏശയ്യാ പ്രവാചകന്റെ വചനമാണ് (ഏശയ്യാ 40: 1).  ഈ വചനം അടിസ്ഥാനപ്പെടുത്തി പ്രമുഖ മാധ്യമ പ്രവര്‍ത്തകനും കലാകാരനുമായ ഫാ. വില്യം നെല്ലിക്കലാണ് ഡോ. അംബ്രോസിന്റെ സ്ഥാനിക ചിഹ്നം തയ്യാറാക്കിയിട്ടുള്ളത്. കത്തോലിക്കാ സഭയില്‍ ഒരു വൈദികനെ മെത്രാനായി നിയമിക്കുമ്പോള്‍, ഒരു ആപ്തവാക്യം തിരഞ്ഞെടുക്കുന്ന രീതി പുരാതനമായ പാരമ്പര്യമാണ്. സാധാരണ പുരോഹിതനില്‍ നിന്നു വ്യത്യസ്തനായി മെത്രാനെന്ന നിലയിലുള്ള പുതിയ ചുമതലകള്‍,

  • പിഒസിയില്‍ ധാന്യങ്ങളുടെ പ്രദര്‍ശനവും വിപണനവും

    പിഒസിയില്‍ ധാന്യങ്ങളുടെ പ്രദര്‍ശനവും വിപണനവും0

    കൊച്ചി: പാലാരിവട്ടം പിഒസിയില്‍ പോഷകാച്ചെറു ധാന്യങ്ങളുടെ പ്രദര്‍ശന വിപണനം പിഒസി ഡയറക്ടര്‍ ഫാ. ജേക്കബ്  ജി. പാലയ്ക്കാപ്പിള്ളി ഉദ്ഘാടനം ചെയ്തു. ജീവിതശൈലി രോഗനിയന്ത്രണത്തില്‍  പോഷക ചെറുധാന്യ ങ്ങള്‍ക്കുള്ള പ്രാധാന്യം കണക്കിലെടുത്താണ് രണ്ടാം ശനിയാഴ്ചകളില്‍  പോഷക ചെറുധാന്യങ്ങള്‍  ന്യായവിലക്ക് പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുവാനുള്ള സ്ഥിരം സംവിധാനം പിഒസി കോമ്പൗണ്ടില്‍ ഏര്‍പ്പെടുത്തുന്നത്. സുസ്ഥിര കൃഷി-ആരോഗ്യസുരക്ഷ എന്നീ രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനകള്‍, വ്യക്തികള്‍, സ്ഥാപനങ്ങള്‍ എന്നിവയുടെ സഹകരണത്തോടെയാണ്  ഈ സ്ഥിരം സംവിധാനം ഒരുക്കുന്നത്. ചെറുകിട  നാമമാത്ര  കര്‍ഷകര്‍ക്ക് ചെറുധാന്യ വിത്ത് സൗജന്യമായി

Latest Posts

Don’t want to skip an update or a post?