ഫ്രാന്‍സിസ് മാര്‍പാപ്പ പിതാവിന്റെ സന്നിധിയിലേക്ക് മടങ്ങി
- AMERICA, ASIA, Asia National, EUROPE, Featured, INTERNATIONAL, Kerala, LATEST NEWS, Pope Francis, VATICAN, WORLD
- April 21, 2025
വത്തിക്കാൻ സിറ്റി: പരിശുദ്ധ ദൈവമാതാവിന്റെ വണക്കത്തിനായി തിരുസഭ സമർപ്പിച്ചിരിക്കുന്ന മേയ് മാസം മുഴുവനും ലോകസമാധാനത്തിലായി ജപമാല ചൊല്ലി പ്രാർത്ഥിക്കാൻ വിശ്വാസീസമൂഹത്തിന് ആഹ്വാനം നൽകി ഫ്രാൻസിസ് പാപ്പ. മേയ് മാസത്തിലെ ആദ്യ പൊതുസന്ദർശനത്തിന്റെ സമാപനത്തിലായിരുന്നു പാപ്പയുടെ ആഹ്വാനം. ‘ജപമാല അർപ്പണത്തിലൂടെ നമുക്ക് പരിശുദ്ധ ദൈവമാതാവിന്റെ സംരക്ഷണം തേടാം. നമ്മുടെ ക്ലേശങ്ങളിൽ അമ്മ നമുക്ക് കൂട്ടായിരിക്കും, സകലവിധ ആപത്തുകളിൽനിന്നും അമ്മ നമ്മെ കാത്തുപരിപാലിക്കും,’ ദൈവമാതാവ് ഫാത്തിമയിൽ പ്രത്യക്ഷപ്പെട്ടപ്പോൾ നൽകിയ സന്ദേശം അനുസ്മരിപ്പിച്ചുകൊണ്ട് പാപ്പ ആഹ്വാനം ചെയ്തു. യുദ്ധം അവസാനിക്കാനും ലോക
വാഷിംഗ്ടൺ ഡി.സി: കുടുംബങ്ങളെയും ലോകം മുഴുവനെയും പരിശുദ്ധ ദൈവമാതാവിന്റെ സംരക്ഷണത്തിന് ഭരമേൽപ്പിക്കാനുള്ള പുരുഷന്മാരുടെ ജപമാല യജ്ഞത്തിന് (മെൻസ് റോസറി) തയാറെടുത്ത് ലോകരാജ്യങ്ങൾ. പരിശുദ്ധ ദൈവമാതാവിന്റെ വണക്കത്തിനായി സമർപ്പിതമായിരിക്കുന്ന മേയ് മാസത്തിലെ ആദ്യ ശനിയായ ആറാം തിയതിയാണ് പൊതുനിരത്തുകൾ സവിശേഷമായ ജപമാല യജ്ഞത്തിന് വേദിയാകുന്നത്. തുടർച്ചയായി ഇത് മൂന്നാം തവണയാണ് ആഗോള തലത്തിൽ മെൻസ് റോസറി സംഘടിപ്പിക്കപ്പെടുന്നത്. ഇതിനകം 40ൽപ്പരം രാജ്യങ്ങളുടെ പങ്കാളിത്തം ഉറപ്പായിട്ടുണ്ടെന്ന് സംഘാടകർ സാക്ഷ്യപ്പെടുത്തുന്നു. മുൻവർഷങ്ങളിലേതുപോലെ പങ്കാളിത്തത്തിൽ ലാറ്റിൻ അമേരിക്കൻ രാജ്യങ്ങൾ തന്നെയാവും മുന്നിൽ. അർജന്റീന,
ബുഡാപെസ്റ്റ്: യൂറോപ്പിന്റെ ഉയിർപ്പ് സാധ്യമാകണമെങ്കിൽ യൂറോപ്പ് ക്രൈസ്തവ വേരുകളിലേക്ക് തിരിച്ചെത്തണമെന്ന് ഓർമിപ്പിച്ച് പീഡിത ക്രൈസ്തവർക്കു വേണ്ടിയുള്ള ഹംഗേറിയൻ സ്റ്റേറ്റ് സെക്രട്ടറി ട്രിസ്റ്റൻ അസ്‌ബെജ്. ഫ്രാൻസിസ് പാപ്പയുടെ ഹംഗേറിയൻ പര്യടനത്തിന് തൊട്ടുമുമ്പ് ശാലോം വേൾഡിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് യൂറോപ്പ് അതിന്റെ ക്രൈസ്തവ സ്വത്വം വീണ്ടെടുക്കേണ്ടതിന്റെ അനിവാര്യത അദ്ദേഹം വ്യക്തമാക്കിയത്. ഫ്രാൻസിസ് പാപ്പയുടെ പര്യടനം രാജ്യത്തെ ക്രൈസ്തവ വിശ്വാസം പുനരുജ്ജീവിപ്പിക്കാൻ സഹായകമാകുമെന്ന പ്രത്യാശയും അസ്‌ബെജ് പങ്കുവെച്ചു. ക്രിസ്ത്യൻ മൂല്യങ്ങൾ ആക്രമിക്കപ്പെടുകയും അകറ്റിനിറുത്തപ്പെടുകയും ചെയ്യുന്ന സാഹചര്യമാണ് യൂറോപ്പിലുള്ളത്. അതിന് അറുതി
ബ്രസീലിയ: കത്തോലിക്കാ സഭ ദൈവമാതാവിന്റെ ജനന തിരുനാൾ ആഘോഷിക്കുന്ന സെപ്തംബർ എട്ട് നാഷണൽ മെൻസ് റോസറി’ (പുരുഷന്മാരുടെ ജപമാല അർപ്പണം) ദിനമായി പ്രഖ്യാപിച്ച് ബ്രസീൽ ഭരണകൂടം. ജനപ്രതിനിധി സഭയും സെനറ്റും അംഗീകരിച്ച ഇക്കാര്യം ആക്ടിംഗ് പ്രസിഡന്റുകൂടിയായ ബ്രസീൽ വൈസ് പ്രസിഡന്റ് ജെറാൾഡോ ആൽക്മിൻ ഇക്കഴിഞ്ഞ ദിവസമാണ് ഔദ്യോഗിക ഗെസറ്റിൽ ഉൾപ്പെടുത്തിയത്. കത്തോലിക്കാ വിശ്വാസിയും ബ്രസീലിയൻ ചേംബർ ഓഫ് ഡെപ്യൂട്ടിസ് അംഗവുമായ ഇറോസ് ബിയോണ്ടിനി അവതരിപ്പിച്ച ബിൽ കഴിഞ്ഞ ജൂണിൽ ചേംബർ ഓഫ് ഡെപ്യൂട്ടീസും ഇക്കഴിഞ്ഞ മാർച്ച് 21ന്
ജോർജിയ: സ്വവർഗ ദമ്പതികളെ ചിത്രീകരിച്ച കുട്ടികളുടെ പാഠപുസ്തകത്തെ എതിർത്തതിന്റെ പേരിൽ സ്‌കൂളിൽനിന്ന് പുറത്താക്കപ്പെട്ട അധ്യാപിക ലിൻഡ്‌സെ ബാറിന് ഒടുവിൽ നീതി! ജോലി തിരിച്ചുനൽകുന്നതിനൊപ്പം നഷ്ടപരിഹാരവും നൽകി കേസ് ഒത്തുതീർപ്പാക്കാനുള്ള ശ്രമത്തിലാണ് വിവാദത്തിലായ ജോർജിയയിലെ ബ്രയാൻ കൗണ്ടി സ്‌കൂൾ. അറ്റോർണി ഫീസും നഷ്ടപരിഹാരവുമായി 181,000 ഡോളർ നൽകുന്നതിനൊപ്പം ലിൻഡ്‌സെയെ പകരക്കാരിയായി നിയമിക്കാനും സ്‌കൂൾ സമ്മതിച്ച വിവരം ക്രിസ്ത്യൻ നിയമകാര്യ സംഘടനയായ ‘അലയൻസ് ഡിഫൻഡിംഗ് ഫ്രീഡ’മാണ് (എ.ഡി.എഫ്) വെളിപ്പെടുത്തിയത്. സ്‌കൂൾ അധികൃതരുടെ വിഴ്ച കോടതി മനസിലാക്കിയ ഘട്ടത്തിലാണ് തെറ്റുതിരുത്താനും ഒത്തുതീർപ്പിനും
വാഷിംഗ്ടണ്‍: കുമ്പസാര രഹസ്യം വെളിപ്പെടുത്തുന്നതിനു പകരം ജയിലില്‍ പോകാന്‍ വൈദീകര്‍ തയാറാണെന്ന് തുറന്നടിച്ച് അമേരിക്കന്‍ ബിഷപ്പ്.കുമ്പസാര രഹസ്യത്തിനുള്ള നിയമപരമായ സംരക്ഷണം എടുത്തുകളയാനുള്ള നിയമ നിര്‍മാണ ശ്രമങ്ങള്‍ വാഷിംഗ്ടണ്‍ സംസ്ഥാനത്ത് ചൂടിപിടിക്കുന്ന പശ്ചാത്തലത്തില്‍, സ്‌പോകേന്‍ രൂപതാധ്യക്ഷന്‍ ബിഷപ്പ് തോമസ് എ. ഡാലിയാണ് ഇപ്രകാരം പ്രതികരിച്ചത്. ‘ജയിലില്‍ പോകേണ്ടി വന്നാലും കുമ്പസാര രഹസ്യത്തിന്റെ രഹസ്യാത്മകത കാത്തുസൂക്ഷിക്കാന്‍ ബിഷപ്പുമാരും വൈദികരും പ്രതിജ്ഞാബദ്ധരാണ്. കുമ്പസാരമെന്ന കൂദാശ പവിത്രമാണ്. അത് അപ്രകാരംതന്നെ തുടരും,’ ലൈംഗീക പീഡനങ്ങള്‍ സംബന്ധിച്ച കുമ്പസാര രഹസ്യങ്ങള്‍ വൈദികര്‍ നിര്‍ബന്ധമായും റിപ്പോര്‍ട്ട്
ബോസ്റ്റൺ: അമേരിക്കൻ നഗരമായ ബോസ്റ്റണിൽ സാത്താൻ ആരാധനകർ കൺവെൻഷൻ സംഘടിപ്പിക്കുമ്പോൾ അതിനെതിരെ പ്രാർത്ഥനയുടെ സംരക്ഷണക്കോട്ട പടുത്തുയർത്താൻ ഒരുക്കങ്ങൾ പൂർത്തിയാക്കിക്കഴിഞ്ഞു ബോസ്റ്റണിലെ കത്തോലിക്കാ സമൂഹം. ജപമാല അർപ്പണവും ദിവ്യബലി അർപ്പണവും ദിവ്യകാരുണ്യ ആരാധനകളുമായി ബോസ്റ്റൺ അതിരൂപതയിലെ ദൈവാലയങ്ങളെല്ലാംതന്നെ പ്രതിരോധക്കോട്ടയുടെ ഭാഗമാകും എന്നതും ശ്രദ്ധേയം. സാത്താനിസ്റ്റ് കൺവെൻഷനോടുള്ള കത്തോലിക്കരുടെ ഏറ്റവും ഫലപ്രദമായ പ്രതിഷേധമെന്ന നിലയ്ക്കാണ് ഇത്തരത്തിൽ വിശേഷാൽ ത്രിദിന പ്രാർത്ഥനകൾ നടത്തുന്നതെന്ന് അതിരൂപത നേതൃത്വം വ്യക്തമാക്കി. കത്തോലിക്കർക്ക് യേശുക്രിസ്തുവിന്റെ സുവിശേഷത്തിന് സാക്ഷ്യം വഹിക്കാനുള്ള അസുലഭ അവസരമാണിതെന്നും അവർ കൂട്ടിച്ചേർത്തു. സന്തുലിതവും
നിനവേ: ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികൾ ക്രൈസ്തവരുടെ രക്തം ചിന്തിയ ഇറാഖിലെ ക്വാരഘോഷ് നഗരത്തിന് പ്രത്യാശ പകർന്ന് 115 കുഞ്ഞുങ്ങളുടെ ആദ്യകുർബാന സ്വീകരണം. ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികളുടെ കൊടുംക്രൂരതകൾ ഏറ്റവുമധികം അനുഭവിക്കേണ്ടി വന്ന നഗരമാണ് നിനവേ സമതലത്തിലെ പ്രമുഖ ക്രിസ്ത്യൻ കേന്ദ്രമായ ക്വാരഘോഷ്. മൊസ്യൂൾ രൂപതാധ്യക്ഷൻ ആർച്ച്ബിഷപ്പ് ബെനഡിക്ട് യൂനാൻ ഹാനോയായുടെ മുഖ്യകാർമികത്വത്തിൽ ക്വാരഘോഷിലെ സെന്റ് ജോൺ ദ ബാപ്റ്റിസ് ദൈവാലയത്തിലായിരുന്നു 115 കുട്ടികളുടെ ആദ്യ കുർബാന സ്വീകരണം. ക്വാരഘോഷിലെ അരലക്ഷം വരുന്ന ജനസംഖ്യയിൽ 90%വും ക്രൈസ്തവ വിശ്വാസികളാണ്.
Don’t want to skip an update or a post?