എല്ജിബിടി പാഠ്യപദ്ധതിയില് നിന്ന് മക്കളെ ഒഴിവാക്കാം; രക്ഷിതാക്കള്ക്ക് അനുകൂലമായി യുഎസ് സുപ്രീംകോടതി വിധി
- AMERICA, Featured, INTERNATIONAL, LATEST NEWS, WORLD
- June 28, 2025
മെൽബൺ: വിശ്വാസീസമൂഹത്തിന്റെ സ്തുതിഗീതങ്ങളാൽ ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ ഓസ്ട്രേലിയയിലെ മെൽബൺ സെന്റ് തോമസ് സീറോ മലബാർ രൂപതയുടെ ദ്വിതീയ അധ്യക്ഷനായി ബിഷപ്പ് മാർ ജോൺ പനന്തോട്ടത്തിൽ സി.എം.ഐ അഭിഷിക്തനായി. മെൽബണിലെ ഔർ ലേഡി ഗാർഡിയൻ ഓഫ് പ്ലാന്റ്സ് കൽദായ ദൈവാലയത്തിൽ നൂറുകണക്കിന് സീറോ മലബാർ സഭാംഗങ്ങളുടെയും മന്ത്രിമാരുൾപ്പെടെയുള്ള വിശിഷ്ടാതിഥികളും സാന്നിധ്യത്തിലായിരുന്നു മെത്രാഭിഷേകം. ഓസ്ട്രേലിയൻ സഭാംഗങ്ങളുടെ സാന്നിധ്യവും ശ്രദ്ധേയമായിരുന്നു. സീറോ മലബാർ മേജർ ആർച്ച്ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിയായിരുന്നു മുഖ്യകാർമികൻ. നിയുക്ത ബിഷപ്പ് ഉൾപ്പെടെയുള്ള കാർമികർ പ്രദക്ഷിണമായി ദൈവാലയലേക്ക്
ഫ്‌ളോറിഡ: ആഗോള കത്തോലിക്കാ സഭ തിരുഹൃദയത്തിന് സമർപ്പിതമായ ജൂൺ മാസത്തിലേക്ക് പ്രവേശിക്കുമ്പോൾ, ഫ്‌ളോറിഡയിലെ നഗര നിരത്തുകളിൽ ഇടംപിടിച്ച പരസ്യ ഹോർഡിംഗുകൾ ശ്രദ്ധേയമാകുകയാണ്. ഈശോയുടെ തിരുഹൃദയത്തിന്റെയും പരിശുദ്ധ അമ്മയുടെ വിമലഹൃദയത്തിന്റെയും ചിത്രങ്ങൾ ആലേഖനം ചെയ്ത ഹോർഡിംഗുകൾ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്ഥാപിതമായിട്ടുണ്ട്. തിരുഹൃദയ ഭക്തി സാക്ഷിക്കാനും പ്രചരിപ്പിക്കാനുമുള്ള ഫ്‌ളോറിഡയിലെ ഒരു സംഘം കത്തോലിക്കരുടെ ആഗ്രഹമാണ് സവിശേഷമായ ഈ ഹോർഡിംഗുകൾ യാഥാർത്ഥയമാക്കിയത്. ‘ജൂൺ, യേശുവിന്റെ തിരുഹൃദയത്തിന് സമർപ്പിതമായിരിക്കുന്നു,’ എന്ന കുറിപ്പും ഈശോയുടെയും പരിശുദ്ധ അമ്മയുടെയും ചിത്രങ്ങൾക്കൊപ്പം വലിയ അക്ഷരത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
കീവ്: കത്തോലിക്കാ സഭയ്ക്കൊപ്പം ഡിസംബർ 25നുതന്നെ ക്രിസ്മസ് ആഘോഷിക്കാനുള്ള ചരിത്രപരമായ തീരുമാനം പ്രഖ്യാപിച്ച് യുക്രേനിയൻ ഓർത്തഡോക്‌സ് സഭ. മേയ് 24ന് സമ്മേളിച്ച യുക്രേനിയൻ ഓർത്തഡോക്‌സ് മെത്രാന്മാരുടെ കൗൺസിലാണ് ഐക്യകണ്‌ഠേന ഈ തീരുമാനം പ്രഖ്യാപിച്ചത്. ആരാധനക്രമം ജൂലിയൻ കലണ്ടറിൽനിന്ന് ഗ്രിഗോറിയൻ കലണ്ടറിലേക്ക് മാറ്റാനുള്ള തീരുമാനത്തെ തുടർന്നാണ് കത്തോലിക്കാ സഭയ്‌ക്കൊപ്പം ക്രിസ്മസ് ആഘോഷിക്കാൻ യുക്രൈനിലെ ഓർത്തഡോക്‌സ സഭയ്ക്ക് വഴി ഒരുങ്ങിയത്. ഈസ്റ്റർ, ത്രീത്വത്തിന്റെ തിരുനാൾ തുടങ്ങിയ ചുരുക്കം ചില തിരുനാളുകൾ ഒഴിച്ചുള്ള ബാക്കി എല്ലാ തിരുനാളുകളും ഗ്രിഗോറിയൻ കലണ്ടർ പ്രകാരമാകും
മെൽബൺ രൂപത ഒരുങ്ങി, മാർ ജോൺ പനന്തോട്ടത്തിലിന്റെ മെത്രാഭിഷേകം മേയ് 31ന്; ശാലോം ടി.വിയിൽ തത്‌സമയം പോൾ സെബാസ്റ്റ്യൻ മെൽബൺ: ഓസ്ട്രേലിയയിലെ മെൽബൺ സെന്റ് തോമസ് സീറോ മലബാർ രൂപതയുടെ ഇടയനായി മാർ ജോൺ പനന്തോട്ടത്തിൽ സി.എം.ഐ മേയ് 31ന് അഭിഷിക്തനാകും. സീറോ മലബാർ മേജർ ആർച്ച്ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി മുഖ്യകാർമികത്വം വഹിക്കുന്ന തിരുക്കർമങ്ങൾ ശാലോം ടി.വി തത്‌സമയം സംപ്രേഷണം ചെയ്യും. മെൽബണിന് സമീപമുള്ള ക്യാമ്പെൽഫീൽഡ് ഔർ ലേഡി ഗാർഡിയൻ ഓഫ് പ്ലാന്റ്സ് കൽദായ
ജലിസ്‌കോ: കേരളത്തെ ഭാരതസഭയുടെ ‘ദൈവവിളി വയൽ’ എന്ന് വിശേഷിപ്പിക്കുന്നതുപോലെ, ലാറ്റിൻ അമേരിക്കൻ രാജ്യമായ മെക്സിക്കോയിലെ ‘ദൈവവിളി വയൽ’ എന്ന് വിളിക്കാം ഗ്വാദലഹാര അതിരൂപതയെ! ഈ വർഷംമാത്രം ഗ്വാഡലജാര അതിരൂപതയിൽ തിരുപ്പട്ടം സ്വീകരിച്ചത് 33 പേരാണ്. പൗരോഹിത്യ ജീവിതാന്തസിലെ സുപ്രധാനഘട്ടമായ ഡീക്കന്മാരായി അഭിഷേകം ചെയ്യപ്പെട്ടത് 14 പേരും. പന്തക്കുസ്താ തിരുനാളിന് ഒരാഴ്ച മുമ്പ് നടന്ന പൗരോഹിത്യ സ്വീകരണങ്ങളെ, ആഗോള സഭയ്ക്കുള്ള ഗ്വാദലഹാര അതിരൂപതയുടെ പന്തുക്കുസ്താ സമ്മാനമായി വിശേഷിപ്പിക്കാം. രക്തസാക്ഷികൾക്കായി സമർപ്പിതമായ തീർത്ഥാടനകേന്ദ്രത്തിൽ ഗ്വാദലഹാര ആർച്ച്ബിഷപ്പ് കർദിനാൾ ഫ്രാൻസിസ്‌കോ റോബിൾസിന്റെ
പന്തക്കുസ്ത തിരുനാൾ (മേയ് 28) ആത്മനിറവിൽ ആഘോഷിക്കാൻ സഹായിക്കുന്ന ചിന്തകൾ പ്രമുഖ വചനപ്രഘോഷകർ പങ്കുവെക്കുന്നു. ******* നമുക്കും ആശ്രയിക്കാം പരിശുദ്ധാത്മാവിൽ: ഫാ. സേവ്യർഖാൻ വട്ടായിൽ പരിശുദ്ധാത്മാവിന്റെ ശക്തി വിസ്‌ഫോടനകരമാണ്. ഏതൊരു തലത്തിലുള്ള പ്രതികൂലങ്ങളെയും അതിജീവിക്കാൻ കഴിയുന്നതാണത്. കഴിഞ്ഞ രണ്ടായിരം വർഷമായി കർത്താവിന്റെ സഭ വളരെയധികം അന്ധകാര പീഡനങ്ങളിലൂടെ കടന്നുപോയിട്ടുണ്ടെന്ന് നമുക്കറിയാം. എന്നാൽ, അപ്പോഴെല്ലാം സഭ ആശ്രയിച്ചത് പരിശുദ്ധാത്മാവിലാണ്. വിശുദ്ധർ പരിശുദ്ധാത്മശക്തിയിൽ ആശ്രയിച്ചു. പാപ്പമാരും അതേ ശക്തിയിലാശ്രയിച്ചു. ദൈവാത്മാവ് വിസ്മയകരമായ കരുതലോടെ അപ്പോഴെല്ലാം സഭയെ നയിച്ചുകൊണ്ടിരുന്നു. കാരണം തിരുസഭ പരിശുദ്ധാത്മാവിന്റെ
മിസോറി: കത്തോലിക്കാ സഭയിൽ ശരീരങ്ങൾ അഴുകാത്ത നിലയിൽ കാണപ്പെട്ട അനേകം പുണ്യാത്മാക്കളുടെ ഗണത്തിലേക്ക് ഒരു കന്യാസ്ത്രീയമ്മ കൂടി? അമേരിക്കൻ സംസ്ഥാനമായ മിസോറിയിൽനിന്നുള്ള ‘ബെനഡിക്ടൻ സിസ്റ്റേഴ്സ് ഓഫ് മേരി, ക്യൂൻ ഓഫ് ദ അപ്പോസ്തൽസ്’ സന്യാസിനി സമൂഹം സ്ഥാപക സിസ്റ്റർ വിൽഹെൽമിന ലങ്കാസ്റ്ററിന്റെ അഴുകാത്ത ശരീരത്തിന്റെ ചിത്രങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ തരംഗമാകുകയാണ്. ഇതേ തുടർന്ന് സിസ്റ്റർ വിൽഹെൽമിനയുടെ അഴുകാത്ത ശരീരം കാണാൻ ആയിരങ്ങളാണ് മിസോറിയിലെ ഗോവറിയിലേക്ക് വന്നണയുന്നത്. നാലു വർഷം മുമ്പ് നിത്യസമ്മാനത്തിന് വിളിക്കപ്പെട്ട തങ്ങളുടെ സന്യാസ സമൂഹ സ്ഥാപകയുടെ
ഫ്‌ളോറിഡ: ജീവനോടെ പിറക്കാൻ സാധ്യതയില്ലാത്ത ഗർഭസ്ഥ ശിശുവിനോടുള്ള സ്‌നേഹത്തെപ്രതി ഗർഭച്ഛിദ്രത്തോട് ‘നോ’ പറഞ്ഞ് സ്വജീവൻവരെ അപകടത്തിലാക്കിയ അമ്മമാരുടെ കൂട്ടത്തിലെ മലയാളി ഡോക്ടറമ്മ! ഫ്‌ളോറിഡയിൽ സേവനം ചെയ്യുന്ന ഡോ. ഹിമ ഫെലിക്‌സിനെ ഇപ്രകാരം വിശേഷിപ്പിക്കാം. തലയോട്ടി വളരാത്ത ഗുരുതര രോഗാവസ്ഥയിലായ ഗർഭസ്ഥ ശിശുവിനുവേണ്ടിയായിരുന്നു ഈ സാഹസം എന്നറിയുമ്പോൾ ചിലർക്ക് തോന്നാം എന്തൊരു വിഡ്ഢിത്തമാണിതെന്ന്. എന്നാൽ, ജീവന്റെ മൂല്യം അറിയുന്നവർക്ക് സംശയമില്ല, ഡോ. ഹിമ ഒരു ഹീറോതന്നെ! ഗർഭച്ചിദ്രം വേണ്ടെന്ന പീഡിയാട്രിക് സ്‌പെഷലിസ്റ്റ് ഡോ. ഹിമയുടെ തീരുമാനത്തിനൊപ്പം കട്ടയ്ക്കുനിന്ന ജീവിത
Don’t want to skip an update or a post?