Follow Us On

13

May

2024

Monday

  • ഫാത്തിമാ മാതാവിന്റെ സന്നിധിയിൽ യുവജനങ്ങൾക്കൊപ്പം ജപമാല അർപ്പിച്ച്  ഫ്രാൻസിസ് പാപ്പ

    ഫാത്തിമാ മാതാവിന്റെ സന്നിധിയിൽ യുവജനങ്ങൾക്കൊപ്പം ജപമാല അർപ്പിച്ച്  ഫ്രാൻസിസ് പാപ്പ0

    ലിസ്ബൺ: ഫാത്തിമാ മാതാവിന്റെ തിരുസന്നിധിയിൽ യുവജനങ്ങൾക്കൊപ്പം ജപമാല ചൊല്ലി ലോകത്തിനും ദുരിതമനുഭവിക്കുന്നവർക്കും വേണ്ടി വികാരനിർഭരനായി പ്രാർത്ഥിച്ച് ഫ്രാൻസിസ് പാപ്പ. യുക്രൈൻ ഉൾപ്പെടെ യുദ്ധക്കെടുതിയിലായ സകല രാജ്യങ്ങൾക്കുംവേണ്ടി ദൈവമാതാവിന്റെ മാധ്യസ്ഥം തേടാൻ വേണ്ടിക്കൂടിയായിരുന്നു പാപ്പയുടെ ഫാത്തിമാ സന്ദർശനം. ലോക യുവജന സംഗമത്തിന്റെ അഞ്ചാം ദിനമായ ഇന്നാണ് (ഓഗസ്റ്റ് 05) പാപ്പ ഫാത്തിമാ ബസിലിക്കയിൽ എത്തിയത്. ദൈവമാതാവിന് സമ്മാനിക്കാൻ സ്വർണത്തിൽ നിർമിച്ച കൊന്തയും പാപ്പ കൊണ്ടുവന്നിരുന്നു. രണ്ട് ലക്ഷത്തിൽപ്പരം പേർ സന്നിഹിതരായിരുന്ന ഫാത്തിമയിലെ ജപമാല അർപ്പണത്തിനായി രോഗികളും ജയിൽപുള്ളികളും ഉൾപ്പെടുന്ന

  • കുരിശിന്റെ വഴികളിൽ ക്രിസ്തുവിനൊപ്പം ചരിക്കണം;  ലോകയുവതയ്ക്ക് ഫ്രാൻസിസ്  പാപ്പയുടെ ആഹ്വാനം

    കുരിശിന്റെ വഴികളിൽ ക്രിസ്തുവിനൊപ്പം ചരിക്കണം;  ലോകയുവതയ്ക്ക് ഫ്രാൻസിസ് പാപ്പയുടെ ആഹ്വാനം0

    ലിസ്ബൺ: കുരിശിന്റെ വഴികളിൽ ക്രിസ്തുവിനൊപ്പം ചരിക്കാൻ ആഹ്വാനം ചെയ്ത് ഫ്രാൻസിസ് പാപ്പ. ലോക യുവജന സംഗമത്തിലെ ഏറ്റവും പ്രധാനപ്പെട്ട ശുശ്രൂഷകളിൽ ഒന്നായ കുരിശിന്റെ വഴി പ്രാർത്ഥനയ്ക്ക് മുന്നോടിയായുള്ള സന്ദേശത്തിലാണ്, അവിടെ വന്നുചേർന്ന എട്ട് ലക്ഷത്തിൽപ്പരം യുവജനങ്ങളെ സാക്ഷിയാക്കിക്കൊണ്ട് തങ്ങളുടെ കുരിശിന്റെ വഴികളിൽ യേശുവിനൊപ്പം നടക്കാൻ ലോകയുവതയ്ക്ക് പാപ്പ ആഹ്വാനം നൽകിയത്. എഡ്വേർഡ് ഏഴാമൻ പാർക്കിൽ പ്രത്യേകം ക്രമീകരിച്ച വേദിയിൽനിന്ന് പാപ്പ പറഞ്ഞു: ‘യേശുവിനെ നോക്കുക അവിടുന്ന് നമുക്കൊപ്പം നടക്കുന്നുണ്ട്, അവിടുത്തോട് ചേർന്ന് നമുക്കും നടക്കാം. മാംസമായ വചനം

  • ഇവിടെ എല്ലാവർക്കും ഇടമുണ്ട്!

    ഇവിടെ എല്ലാവർക്കും ഇടമുണ്ട്!0

    സഭയിൽ എല്ലാവർക്കും ഇടമുണ്ടെന്ന ഫ്രാൻസിസ് പാപ്പയുടെ പ്രഖ്യാപനം ലോക യുവജന സംഗമത്തിനെത്തിയ അഞ്ചു ലക്ഷത്തിലേറെ വരുന്ന യുവജനങ്ങളിലുണ്ടാക്കിയ പ്രതികരണം അത്ഭുതാവഹമായിരുന്നു. ഏറെക്കാലമായി തങ്ങൾ കേൾക്കാൻ ആഗ്രഹിച്ച ഒരു കാര്യം അപ്രതീക്ഷിതമായി കേട്ട തങ്ങളുടെ കാതുകളെ അവർക്ക് കുറച്ചു സമയത്തേക്കെങ്കിലും വിശ്വസിക്കാൻ കഴിഞ്ഞില്ല എന്നത് അവരുടെ പ്രതീകരണങ്ങളിൽ പ്രകടമായിരുന്നു. 2014 മാർച്ച് 19ന് ആഗോള സഭയുടെ അമരക്കാരനായത് മുതൽ ഫ്രാൻസിസ് പാപ്പ പിന്തുടരുന്ന കാഴ്ചപ്പാടുകൾ പരിശോധിച്ചാൽ ഇത്തരം എതെങ്കിലും ഒരു അപ്രതീക്ഷിത ഇടപെടലോ പ്രഖ്യാപനമോ ലിസ്ബണിൽ പ്രതീക്ഷിച്ചിരുന്നവരും കുറവല്ലായിരുന്നു. വേറിട്ട ചിന്തകളും കാഴ്ചപ്പാടുകളുമായിരുന്നു

  • മൂന്നു യുവജനങ്ങളുടെ കുമ്പസാര ശുശ്രൂഷയ്ക്ക് കാർമികനായി പാപ്പ; ജയിലിലെ തടവുകാർക്ക്  അനന്ദ നിർവൃതി!

    മൂന്നു യുവജനങ്ങളുടെ കുമ്പസാര ശുശ്രൂഷയ്ക്ക് കാർമികനായി പാപ്പ; ജയിലിലെ തടവുകാർക്ക് അനന്ദ നിർവൃതി!0

    ലിസ്ബൺ: ലോക യുവജന സംഗമ വേദിയിലെ കാരുണ്യോദ്യാനത്തിൽ നേരിട്ടെത്തി മൂന്ന് യുവജനങ്ങളുടെ കുമ്പസാര ശുശ്രൂഷയ്ക്ക് കാർമികത്വം വഹിച്ച് ഫ്രാൻസിസ് പാപ്പ. യുവജന സംഗമത്തിന്റെ നിരവധി സവിശേഷതകളിൽ ഒന്നാണ് ‘കാരുണ്യോദ്യാനം’ (പാർക്ക് ഡോ പെർഡോ) എന്ന പേരിൽ സജ്ജീകരിക്കുന്ന കുമ്പസാര വേദി. പ്രാക്കോ ഡോ ഇംപേരിയോ ചത്വരത്തിന് സമീപത്തെ ജാർഡിം വാസ്‌കോ ഡി ഗാമ ഗാർഡനിൽ ക്രമീകരിച്ച കാരുണ്യോദ്യാനത്തിൽ ഇന്ന് രാവിലെയാണ് പാപ്പ ആഗതനായത്, മൂന്ന് യുവജനങ്ങൾക്ക് പാപ മോചനം നൽകിയത്. തീർത്തും സ്വകാര്യമായിരുന്നു തിരുക്കർമം. ഇതിനായി പാപ്പ

  • നിങ്ങളെ പേരുചൊല്ലി വിളിക്കുന്ന സ്നേഹമാണ് ക്രിസ്തുനാഥൻ;  യുവജനങ്ങളെ ആവേശഭരിതരാക്കി ഫ്രാൻസിസ് പാപ്പ

    നിങ്ങളെ പേരുചൊല്ലി വിളിക്കുന്ന സ്നേഹമാണ് ക്രിസ്തുനാഥൻ;  യുവജനങ്ങളെ ആവേശഭരിതരാക്കി ഫ്രാൻസിസ് പാപ്പ0

    ലിസ്ബൺ: ദൈവം നിങ്ങളെ ഓരോരുത്തരെയും പേരുചൊല്ലി വിളിക്കുന്ന സ്‌നേഹമാണെന്ന ഓർമപ്പെടുത്തലോടെ ലോകയുവജനതയെ ഒന്നടങ്കം ആവേശഭരിതരാക്കി ഫ്രാൻസിസ് പാപ്പ. ലോക യുവജന സംഗമത്തിന്റെ മുഖ്യ വേദികളിലൊന്നായ എഡ്വേർഡോ ഏഴാമൻ പാർക്ക് നിറഞ്ഞുകവിഞ്ഞ ലക്ഷക്കണക്കിന് വരുന്ന യുവജനങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു പാപ്പ. ആരോഗ്യപരമായ ക്ലേശങ്ങളുണ്ടെങ്കിലും തങ്ങളെ കാണാനും തങ്ങളോട് സംവദിക്കാനുമെത്തിയ പാപ്പയ്ക്ക് അതിഗംഭീര സ്വീകരണമാണ് ലോകയുവത ഒരുക്കിയത്. ദൈവത്തിന് ഓരോ വ്യക്തിയിലും വിശ്വാസമുണ്ട്. കാരണം ദൈവത്തിന് ഓരോ വ്യക്തിയും പ്രധാനപ്പെട്ടതാണ്. നാം ദൈവത്താൽ വിളിക്കപ്പെട്ടവരാണ്. ദൈവം നമ്മുടെ യഥാർത്ഥ സുഹൃത്താണ്. അവിടുന്ന്

  • ഫ്രാൻസിസ് പാപ്പ ലോക യുവജനസംഗമ വേദിയിലേക്ക്; ഇനി നാലു ദിനങ്ങൾ ലോകയുവത പാപ്പയ്‌ക്കൊപ്പം

    ഫ്രാൻസിസ് പാപ്പ ലോക യുവജനസംഗമ വേദിയിലേക്ക്; ഇനി നാലു ദിനങ്ങൾ ലോകയുവത പാപ്പയ്‌ക്കൊപ്പം0

    ലിസ്ബൺ: നീണ്ട കാത്തിരിപ്പുകൾക്ക് വിരാമം കുറിച്ച് ഫ്രാൻസിസ് പാപ്പ ലോക യുവജന സംഗമ വേദിയിലേക്ക് ആഗതനാകാൻ ഇനി മണിക്കൂറുകൾ മാത്രം. ഇന്ന് (ഓഗസ്റ്റ് 03) പ്രാദേശിക സമയം വൈകീട്ട് 5.30ന് (ഇന്ത്യൻ സമയം രാത്രി 10.05) ലോക യുവജന സംഗമത്തിന്റെ മുഖ്യ വേദിയായ ‘എഡുറാറോ സെവൻത് പാർക്കി’ൽ വന്നെത്തുന്ന പാപ്പയ്ക്ക് അവിസ്മരണീയ സ്വീകരണമാകും ലോകമെമ്പാടുനിന്നുമുള്ള ലക്ഷക്കണക്കിന് വരുന്ന യുവജനത നൽകുക. 300ൽപ്പരം പേരുടെ ഡബ്ലു.വൈ.ഡി ക്വയർ ഉൾപ്പെടെയുള്ള വിവിധ ഓർക്കസ്ട്രകളുടെ മാസ്മരിക സംഗീത വിരുന്ന് ഉൾപ്പെടെയുള്ള പ്രോഗ്രാമുകളാണ്

  • സ്വർഗത്തിൽനിന്ന് ലോക യുവജന സംഗമത്തിൽ പങ്കെടുക്കുന്ന ബ്രദർ പാബ്ലോ!

    സ്വർഗത്തിൽനിന്ന് ലോക യുവജന സംഗമത്തിൽ പങ്കെടുക്കുന്ന ബ്രദർ പാബ്ലോ!0

    ”ഒരു പക്ഷെ പാപ്പ ലിസ്ബണിലെ യുവജനങ്ങളെ ആശീർവദിക്കുമ്പോൾ ഞാൻ ഈ ലോകത്തിൽ ഉണ്ടാകുമോ എന്നറിയില്ല. ചിലപ്പോൾ ഞാൻ ദൈവത്തിന്റെ അടുത്തായിരിക്കും. എന്നാൽ ഒരു കാര്യം ഞാൻ അങ്ങയോട് പറയാൻ ആഗ്രഹിക്കുന്നു: ഞാൻ ദൈവത്തോടൊപ്പമിരുന്നു അങ്ങേക്കൊരു ഷേക്ക് ഹാൻഡ് തരും!” ലിസ്ബണിൽ കേട്ട സാക്ഷ്യങ്ങളുടെ കൂട്ടത്തിൽ നീറ്റലായി ശേഷിക്കും രക്താർബുദ ബാധിതനായി ഈയിടെ മരണമടഞ്ഞ ബ്രദർ പാബ്ലോയുടെ കത്തിലെ ഉള്ളടക്കം! വത്തിക്കാനിൽനിന്ന് പോർച്ചുഗൽ തലസ്ഥാനമായ ലിസ്ബണിലേക്കുള്ള യാത്രാമധ്യേയാണ് സ്പാനിഷ് പത്ര പ്രവർത്തകയായ ഇവ ഫെർണാഡെസ് ആ കത്ത് ഫ്രാൻസിസ്

  • സുവിശേഷവത്കരണമാകുന്ന സമുദ്രത്തിലേക്ക് പ്രവേശിച്ച് ദൗത്യം തുടരാൻ സഭാ ശുശ്രൂഷകർക്ക് പാപ്പയുടെ ആഹ്വാനം

    സുവിശേഷവത്കരണമാകുന്ന സമുദ്രത്തിലേക്ക് പ്രവേശിച്ച് ദൗത്യം തുടരാൻ സഭാ ശുശ്രൂഷകർക്ക് പാപ്പയുടെ ആഹ്വാനം0

    ലിസ്ബൺ: സുവിശേഷവത്കരണമാകുന്ന സമുദ്രത്തിലേക്ക് പ്രവേശിക്കാനും ദൗത്യം തുടരാനും പോർച്ചുഗലിലെ സഭാ ശുശ്രൂഷകർക്ക് ആഹ്വാനം നൽകി ഫ്രാൻസിസ് പാപ്പ. ദൈവം നൽകിയ കൃപയുടെ സമയം ഉചിതമാം വിധം വിനിയോഗിക്കണമെന്നും പാപ്പ ഓർമിപ്പിച്ചു. ലോക യുവജനസംഗമത്തിൽ പങ്കെടുക്കാൻ ലിസ്ബണിലെത്തിയ പാപ്പ, ജെറോണിമോസ് ആശ്രമത്തിൽ ബിഷപ്പുമാർ, വൈദീകർ, സമർപ്പിതർ, ഡീക്കന്മാർ, സെമിനാരി വിദ്യാർത്ഥികൾ എന്നിവരെ അഭിസംബോധന ചെയ്യവെയാണ് ഇക്കാര്യം ഉദ്‌ബോധിപ്പിച്ചത്. പോർച്ചുഗലിനെയും അതിന്റെ സൗന്ദര്യത്തെയും സംസ്‌കാരത്തെയും പുകഴ്ത്തിയ പാപ്പ, ഗലീലിക്കടൽ തീരത്ത് യേശു തന്റെ ആദ്യ ശിഷ്യന്മാരെ വിളിക്കുന്ന സുവിശേഷഭാഗത്തിലെ സമുദ്രവുമായുള്ള

Latest Posts

Don’t want to skip an update or a post?