'ദി ചോസണ്: ലാസ്റ്റ് സപ്പര്' ഔദ്യോഗിക ട്രെയിലര് പുറത്തിറങ്ങി
- AMERICA, Featured, INTERNATIONAL, LATEST NEWS, WORLD
- February 21, 2025
”ചരിത്രത്തിന്റെ വിധിയാളൻ ദൈവമാണ്. ബലിയാടുകളുടെ നിലവിളിയും കയ്പുകലർന്ന അവരുടെ വിലാപങ്ങളും എങ്ങനെ മനസിലാക്കണമെന്നും സ്വീകരിക്കണമെന്നും അവിടുത്തെ നീതിയിൽ ദൈവത്തിനറിയാം. ദൈവത്തോടു തുറവിയുള്ള ഏതൊരാളേയും, ക്രിസ്തുവിനെ അറിയാത്തവരെപ്പോലും തന്റെ സ്നേഹം അനുഭവിക്കാൻ അവിടുന്ന് ഇടവരുത്തും. നാമങ്ങനെ നിത്യനഗരത്തിലേക്കു ഒരുമിച്ചു യാത്രചെയ്യും.” (ബെനഡിക്ട് പതിനാറാമൻ പാപ്പ, ജനറൽ ഓഡിയൻസ്, 30 നവംബർ 2005) ബാബിലോൺ ജെറുസലേമിന് എതിരാണ്, മനുഷ്യനഗരം ദൈവനഗരത്തിനും. ഒന്നിൽ അടിമത്തം, മറ്റൊന്നിൽ സ്വാതന്ത്ര്യം. ഏതാണ്ട് ഏഴ് പതിറ്റാണ്ടു കാലമാണ് ദൈവജനം ബാബിലോൺ അടിമത്തത്തിൽ കഴിഞ്ഞത്. ദുഃഖവും വേദനയും
ലോസ് ആഞ്ചെലസ്: ആക്രമിയുടെ വെടിയേറ്റ് കൊല്ലപ്പെട്ട ലോസ് ആഞ്ചെലസ് അതിരൂപതാ സഹായമെത്രാൻ ഡേവിഡ് ഒ കോണലിന്റെ (69) മൃതസംസ്‌ക്കാര കർമം മാർച്ച് മൂന്നിന് നടക്കും. മാർച്ച് രണ്ടിന് മൃതദേഹം ഔർ ലേഡി ഓഫ് ദ എയ്ഞ്ചൽസ് കത്തീഡ്രലിലേക്ക് കൊണ്ടുവരും. തുടർന്ന് രാവിലെ 10.00മുതൽ 12.00വരെയും ഉച്ചയ്ക്ക് 1.00മുതൽ വൈകിട്ട് 6.00വരെയും മൃതദേഹത്തിൽ അന്തിമോപചാരം അർപ്പിക്കാൻ സൗകര്യം ഉണ്ടാകുമെന്ന് അതിരൂപത അറിയിച്ചു. തുടർന്ന് രാത്രി 7.00ന് ദിവ്യബലി അർപ്പണം ക്രമീകരിച്ചിട്ടുണ്ട്. മൂന്നാം തിയതി രാവിലെ 11.00നാണ് മൃതസംസ്‌ക്കാരത്തോട് അനുബന്ധിച്ചുള്ള
”പഴയനിയമ പശ്ചാത്തലത്തിൽ പുരോഹിതരെയും രാജാക്കന്മാരെയുമാണ് തൈലാഭിഷേകം ചെയ്തിരുന്നത്. ദൈവത്തിന്റെ സാന്നിധ്യം ലോകത്തിൽ ജനിപ്പിക്കുന്നവരാണ് പുരോഹിതർ. ഇസ്രായേലിനെ സീനായ് മലയിൽവെച്ച് ദൈവം വിളിച്ചതോർക്കുക: നിങ്ങൾ എനിക്ക് പുരോഹിത രാജ്യവും വിശുദ്ധ ജനവുമായിരിക്കും (പുറ. 19:6) ദൈവത്തെ അറിയാത്ത ഭൂരിപക്ഷം മനുഷ്യർക്കിടയിൽ അവർ ദൈവത്തിന്റെ ഒരു കൂടാരമാകണം. മാമ്മോദീസയിലൂടെ ഒരു വിശ്വാസി സ്വീകരിക്കുന്നത് രാജകീയ പൗരോഹിത്യമാണ്. ജീവിക്കുന്ന ദൈവത്തെ ലോകത്തിനു വെളിവാക്കേണ്ടവരാണ് അവർ. ക്രിസ്തുവിന്റെ സാക്ഷിയാകാനും ക്രിസ്തുവിലേക്കു നയിക്കാനും വിളിക്കപ്പെട്ടവർ. ഒരേ സമയം ആനന്ദത്തിനും ആകുലതയ്ക്കും വക നൽകുന്നുണ്ട് ഇത്.
നിക്കാരഗ്വ: കത്തോലിക്കാ സഭയ്ക്കെതിരായ ആക്രമണം ശക്തമാക്കി നിക്കരാഗ്വയിലെ ഡാനിയൽ ഒർട്ടേഗാ ഭരണകൂടം. കുരിശിന്റെ വഴി പൊതുസ്ഥലങ്ങളിൽ നിരോധിക്കുന്ന ഉത്തരവുമായാണ് ഇപ്പോൾ പ്രസിഡന്റ് ഒർട്ടേഗയുടെ നേതൃത്വത്തിലുള്ള സ്വേച്ഛാധിപത്യ ഭരണകൂടം രംഗത്തെത്തിയിരിക്കുന്നത്. ദുഃഖവെള്ളിയാഴ്ചയിൽപോലും കുരിശിന്റെ വഴി പൊതുവായി ആചരിക്കുന്നത് വിലക്കുന്ന ഭരണകൂടത്തിന്റെ ഉത്തരവിനെ കുറിച്ച് ‘എൽ കോൺഫിഡൻഷ്യൽ’ ദിനപത്രമാണ് റിപ്പോർട്ട് ചെയ്തത്. വലിയനോമ്പ് ദിനങ്ങളിലെ പ്രധാന ഭക്താനുഷ്ഠാനമായ കുരിശിന്റെ വഴിയാചരണം വിശ്വാസികൾക്ക് നാലു ചുവരുകൾക്കുള്ളിൽ ചുരുക്കേണ്ടിവരുന്ന സാഹചര്യമാണ് സംജാതമാകുന്നത്. പരിശുദ്ധ ദൈവമാതാവിന്റെ ജനന തിരുനാളിൽ സംഘടിപ്പിക്കാറുള്ള മരിയൻ പ്രദക്ഷിണങ്ങൾക്കും ഇതുപോലെ
മേരിലാൻഡ്: ജനലക്ഷങ്ങളെ സംഗീത ലഹരിയിൽ ആറാടിച്ച അമേരിക്കയിലെ പ്രശസ്ത പോപ്പ് ഗായകൻ സാക്ക് ഹാൻസൺ ഇനി ജോർജിയൻ ഓർത്തഡോക്സ് സഭയിലെ ഡീക്കൻ. 1990കളിൽ അമേരിക്കൻ സംഗീത പ്രേമികളുടെ മനം കവർന്ന പോപ്പ് ബാൻഡായ ‘ഹാൻസണി’ലെ ഏറ്റവും പ്രായം കുറഞ്ഞ അംഗം സാക്ക് ഫെബ്രുവരി ആദ്യവാരമാണ് ഡീക്കൻ പട്ടം സ്വീകരിച്ചത്. ഡീക്കൻ മെർക്കുറിയോസ് എന്നാണ് ഇനി സാക് അറിയപ്പെടുക. മേരിലാൻഡിലെ യൂണിയൻ ബ്രിഡ്ജിലുള്ള സെന്റ് നീനാസ് ആശ്രമത്തിൽ നടന്ന ഡീക്കൻ പട്ട ശുശ്രൂഷയിൽ ജോർജിയൻ ഓർത്തഡോക്‌സ് സഭയുടെ നോർത്ത്
‘ജെറുസലെം പുത്രിമാരെ, എന്നെപ്രതി നിങ്ങൾ കരയേണ്ട. നിങ്ങളെയും നിങ്ങളുടെ മക്കളെയും പ്രതി കരയുവിൻ- കാൽവരിയിലേക്കുള്ള കുരിശുയാത്രയിൽ തന്നെ അനുഗമിക്കുകയും തന്നെപ്രതി കരയുകയും ചെയ്ത ജെറുസലെമിലെ സ്ത്രീകളോട് ഈശോ പറഞ്ഞ വാക്കുകൾ ധ്യാനിക്കേണ്ടതുണ്ട്. വെറുമൊരു വൈകാരിക പ്രകടനം മാത്രമായിരുന്നു അത്? തീർത്തും വൈകാരികമായ ഒരു വിലാപംകൊണ്ട് പ്രയോജനമൊന്നുമില്ല. ലോകത്തിന്റെ ക്ലേശങ്ങളിൽ പരിതപിക്കുകയും എന്നാൽ സ്വന്തം ജീവിതം പതിവുപോലെ പോവുകയും ചെയ്യുന്നതിന്റെ അപകടം നാം തിരിച്ചറിയണം. രക്ഷകന്റെ അരികുപിടിച്ച് ഭയം നിറഞ്ഞ വാക്കും ചൊല്ലി നടക്കുകയും തന്നെത്തന്നെ നൽകാതിരിക്കാൻ ശ്രമിക്കുകയും
വാഷിംഗ്ടൺ ഡി.സി: ലോകസമാധാനത്തിന് വെല്ലുവിളി ഉയർത്തുന്ന യുക്രൈനിലെ റഷ്യൻ അധിനിവേശം ഒരു വർഷം പിന്നിടുമ്പോൾ, യുദ്ധക്കെടുതിയിലായ യുക്രേനിയൻ ജനതയെ സഹായിക്കാൻ കത്തോലിക്കാ സംഘടനയായ ‘എയ്ഡ് ടു ദി ചർച്ച് ഇൻ നീഡ്’ (എ.സി.എൻ) ഇതുവരെ കൈമാറിയത് 9.5 ദശലക്ഷത്തിൽപ്പരം യൂറോ. പീഡിത ക്രൈസ്തവർക്കിടയിൽ പ്രവർത്തിക്കുന്ന ‘എ.സി.എൻ’ യുക്രൈനിൽ നടപ്പാക്കുന്ന 292 പദ്ധതികൾ പതിനായിരങ്ങൾക്കാണ് അനുഗ്രഹമാകുന്നത്. യുക്രൈനിൽ റഷ്യ പൂർണതോതിലുള്ള അധിനിവേശം ആരംഭിച്ചത് 2022 ഫെബ്രുവരി 24നാണ്. ഭക്ഷണം ഉൾപ്പെടെയുള്ള അടിയന്തര സഹായങ്ങൾ ലഭ്യമാക്കുന്നതിനൊപ്പം വിശ്വാസികൾക്ക് അജപാലന സൗകര്യം
നിങ്ങളുടെ ജീവിതയാത്രയുടെ ദിശതന്നെ മാറ്റുന്നതാണ് മാനസാന്തരം. ജീവിതത്തിൽ ചെറിയൊരു അഡ്ജസ്റ്റ്മെന്റ് നടത്തുന്നതോ ധാർമിക മേഖലയിൽ ചില കാര്യങ്ങൾ തിരുത്തുന്നതോ അല്ല ഇത്. ക്രിസ്തുവിന് അനുരൂപപ്പെടുക. അവിടുന്ന് പറയുന്ന വഴിയേ യാത്രയാവുക. ഓരോ ചുവടിലും ആ നിതാന്ത പ്രകാശത്തിന്റെ വെളിച്ചത്തിൽ യാത്രചെയ്യുക.’ (ബെനഡിക്ട് 16-ാമൻ പാപ്പ, 17 ഫെബ്രുവരി 2010) എത്രയോ വലിയ നിയോഗം കിട്ടിയവനായിരുന്നു യോന. എന്നിട്ടും അവൻ തിരഞ്ഞെടുത്തത് താർഷീഷിലേക്കുള്ള കപ്പലായിരുന്നു. നിയോഗം മറന്ന് യാത്ര ചെയ്തവന്റെ വഴിയിൽ സംഭവിച്ചതോ തീർത്തും ദൗർഭാഗ്യകരവും. തിരമാലകൾ ആഞ്ഞടിക്കുന്നു,
Don’t want to skip an update or a post?