Follow Us On

03

January

2026

Saturday

Latest News

  • അംഗപരിമിതര്‍ക്ക്  സഹായഹസ്തവുമായി  നോമ്പുകാല കാമ്പെയ്ന്‍

    അംഗപരിമിതര്‍ക്ക് സഹായഹസ്തവുമായി നോമ്പുകാല കാമ്പെയ്ന്‍0

    ന്യൂഡല്‍ഹി: കാരിത്താസ് ഇന്ത്യയും നാഷണല്‍ ബിഷപ്‌സ് ഫോറവും സംയുക്തമായി, ഡല്‍ഹി അതിരൂപതയും കോണ്‍ഫ്രന്‍സ് ഓഫ് റിലീജിയസ് ഇന്ത്യയുമായി സഹഹരിച്ചുകൊണ്ട് ഇന്ത്യയിലുടനീളം 10,000 ത്തോളം വികലാംഗര്‍ക്ക് സഹായഹസ്തമേകുന്ന നോമ്പുകാല കാമ്പെയ്ന്‍ ആരംഭിച്ചു. ഡല്‍ഹി ആര്‍ച്ചുബിഷപ് അനില്‍ കുട്ടോ കാമ്പെയ്‌ന് തുടക്കം കുറിച്ചു. അതിരൂപതയുടെ സോഷ്യല്‍ സര്‍വീസ് വിഭാഗമായ ചേതനാലയ ആയിരിക്കും കാമ്പെയ്ന്‍ നടപ്പാക്കുന്നത്. സമൂഹം ഉപേക്ഷിച്ചവരിലേക്കും പാര്‍ശ്വവത്ക്കരിക്കപ്പെട്ടവരിലേക്കും മുഖം തിരിക്കുന്നതിന് ഈ കാമ്പെയ്ന്‍ ഉപകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ആര്‍ച്ചുബിഷപ് അനില്‍ കുട്ടോ പറഞ്ഞു. വികലാംഗര്‍ക്ക് പരിചരണവും പിന്തുണയും സഹായത്തിനുള്ള ഉപകരണങ്ങളും

  • ഫാ. പോള്‍ പ്രകാശ്  സഗിനാല കുടപ്പ ബിഷപ്‌

    ഫാ. പോള്‍ പ്രകാശ് സഗിനാല കുടപ്പ ബിഷപ്‌0

    ബംഗളൂരു: ഫാ. പോള്‍ പ്രകാശ് സഗിനാലയെ കുടപ്പ രൂപതയുടെ നിയുക്ത മെത്രാനായി ഫ്രാന്‍സിസ് മാര്‍പാപ്പ പ്രഖ്യാപിച്ചു. 2025 മാര്‍ച്ച് 8 നാണ് പ്രഖ്യാപിച്ചത്. ഹൈദ്രാബാദിലെ സെന്റ് ജോണ്‍സ് റീജിയണല്‍ സെമിനാരിയിലെ സേക്രഡ് സ്‌ക്രിപ്ചര്‍ പ്രഫസറായിരുന്നു അദ്ദേഹം. 1960 ല്‍ കുടപ്പ രൂപതയിലെ ബാഡ്വെലില്‍ ആയിരുന്നു ജനനം. 1987 ല്‍ കുടപ്പ രൂപതയ്ക്കായി പൗരോഹിത്യം സ്വീകരിച്ചു. റോമിലെ പൊന്തിഫിക്കല്‍ ഉര്‍ബേനിയ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് അദ്ദേഹം ബിബ്ലിക്കല്‍ തിയോളജിയില്‍ ഡോക്ടറേറ്റ് നേടിയിട്ടുണ്ട്. റോമിലെ കോളജിയോ സാന്‍ പൗലോയിലെ വൈസ് റെക്ടര്‍

  • സിനഡ് ഓണ്‍ സിനഡാലിറ്റി; ത്രിവത്സര നടപ്പാക്കല്‍ ഘട്ടത്തിന് പാപ്പയുടെ അംഗീകാരം

    സിനഡ് ഓണ്‍ സിനഡാലിറ്റി; ത്രിവത്സര നടപ്പാക്കല്‍ ഘട്ടത്തിന് പാപ്പയുടെ അംഗീകാരം0

    വത്തിക്കാന്‍ സിറ്റി:  സിനഡ് ഓണ്‍ സിനഡാലിറ്റിയുടെ കണ്ടെത്തലുകള്‍ സഭാ ജീവിതത്തിലേക്ക് സമന്വയിപ്പിക്കുന്നതിന് മൂന്ന് വര്‍ഷത്തെ നടപ്പാക്കല്‍ ഘട്ടത്തിന് ഫ്രാന്‍സിസ് മാര്‍പാപ്പ അംഗീകാരം നല്‍കി. 2028-ല്‍ വത്തിക്കാനില്‍ നടക്കുന്ന സമ്മേളനത്തിനുമുമ്പ്, സഭയുടെ എല്ലാ തലങ്ങളിലും രൂപതകളിലും, ബിഷപ്‌സ് കോണ്‍ഫ്രന്‍സുകളുടെ തലത്തിലും സന്യാസസമൂഹങ്ങളിലും സിനഡാലിറ്റിയെ സമന്വയിപ്പിക്കാന്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന സിനഡ് സെക്രട്ടറി ജനറല്‍ കര്‍ദിനാള്‍ മരിയോ ഗ്രെച്ച് വ്യക്തമാക്കി. ഒരു പുതിയ സിനഡ് വിളിക്കുകയില്ലെന്നും പകരം, ഇതുവരെ സ്വീകരിച്ച നടപടികള്‍ ക്രോഡീകരിക്കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും എല്ലാ ബിഷപ്പുമാര്‍ക്കും ദേശീയ, പ്രാദേശിക

  • ചാള്‍സ് മൂന്നാമന്‍ രാജാവ്   ഏപ്രില്‍ എട്ടിന് മാര്‍പാപ്പയുമായി കൂടിക്കാഴ്ച നടത്തിയേക്കും

    ചാള്‍സ് മൂന്നാമന്‍ രാജാവ് ഏപ്രില്‍ എട്ടിന് മാര്‍പാപ്പയുമായി കൂടിക്കാഴ്ച നടത്തിയേക്കും0

    ലണ്ടന്‍: ബ്രിട്ടനിലെ ചാള്‍സ് മൂന്നാമന്‍ രാജാവും കാമില രാജ്ഞിയും ഏപ്രില്‍ 8-ന് ഫ്രാന്‍സിസ് മാര്‍പാപ്പയുമായി  കൂടിക്കാഴ്ച നടത്തിയേക്കും. മുന്‍ നിശ്ചയിച്ചപ്രകാരം  ഏപ്രില്‍ 7-10 വരെ ബ്രിട്ടീഷ് രാജകുടുംബം ഇറ്റലി സന്ദര്‍ശിക്കും. അതേസമയം ഒരു മാസത്തിലധികമായി  ആശുപത്രിയില്‍ തുടരുന്ന ഫ്രാന്‍സിസ് മാര്‍പാപ്പയും ചാള്‍സ് മൂന്നാമന്‍ രാജവുമായുള്ള കൂടിക്കാഴ്ചയെക്കുറിച്ച് വത്തിക്കാന്‍ പ്രതികരിച്ചിട്ടില്ല. ഫ്രാന്‍സിസ് മാര്‍പാപ്പയുമായുള്ള  കൂടിക്കാഴ്ചയ്ക്ക് പുറമേ, രാജാവും രാജ്ഞിയും സിസ്‌റ്റൈന്‍ ചാപ്പലില്‍ ‘സൃഷ്ടിയുടെ പരിചരണം’ എന്ന വിഷയത്തില്‍ നടക്കുന്ന എക്യുമെനിക്കല്‍ ശുശ്രൂഷയില്‍ പങ്കെടുക്കുമെന്ന് ബക്കിംഗ്ഹാം കൊട്ടാരത്തിന്റെ കുറിപ്പില്‍ പറയുന്നു.

  • മ്യാന്‍മാര്‍ സൈന്യം കത്തീഡ്രല്‍ അഗ്നിക്കിരയാക്കി

    മ്യാന്‍മാര്‍ സൈന്യം കത്തീഡ്രല്‍ അഗ്നിക്കിരയാക്കി0

    നോപ്പിറ്റോ/മ്യാന്‍മാര്‍: സെന്റ് പാട്രിക്‌സ് തിരുനാളിന് ഒരു ദിവസം മുമ്പ്, കാച്ചിലെ ഭാമോയിലുള്ള സെന്റ് പാട്രിക്‌സ് കത്തീഡ്രല്‍ മ്യാന്‍മാര്‍ സൈനികര്‍ അഗ്നിക്കിരായിക്കി. ഇതിനോടനുബന്ധിച്ചുള്ള വെദികമന്ദിരവും രൂപതാ കാര്യാലയങ്ങളും ഹൈസ്‌കൂളും പ്രവര്‍ത്തിക്കുന്ന മൂന്ന് നില കെട്ടിടവും  നേരത്തെ തന്നെ സൈന്യത്തിന്റെ ആക്രമണത്തില്‍ തുര്‍ന്നിരുന്നു. മാന്‍ഡാലെയില്‍ നടത്തിയ മറ്റൊരു വ്യോമാക്രമണത്തില്‍ 27 പേര്‍ കൊല്ലപ്പെട്ടു. മാന്‍ഡാലെ മേഖലയില്‍, സൈനിക ഭരണകൂടത്തിനെതിരെ പോരാടുന്ന സായുധ സേനയായ പീപ്പിള്‍സ് ഡിഫന്‍സ് ഫോഴ്സിന്റെ (പിഡിഎഫ്) നിയന്ത്രണത്തിലുണ്ടായിരുന്ന സിംഗു ടൗണ്‍ഷിപ്പില്‍ സൈന്യം നടത്തിയ വ്യോമാക്രമണത്തിലാണ് കുട്ടികളടക്കം 27

  • രാജസ്ഥാനിലെ  ദൈവാലയത്തില്‍ ആക്രമണം വിശ്വാസികളെ ഇരുമ്പ്  വടി കൊണ്ട് മര്‍ദിച്ചു

    രാജസ്ഥാനിലെ ദൈവാലയത്തില്‍ ആക്രമണം വിശ്വാസികളെ ഇരുമ്പ് വടി കൊണ്ട് മര്‍ദിച്ചു0

    ന്യൂഡല്‍ഹി: രാജസ്ഥാനിലെ ബിക്കാനീര്‍ നഗരത്തിലെ ക്രിസ്ത്യന്‍ ദൈവാലയത്തില്‍ ഞായറാഴ്ച പ്രാര്‍ത്ഥനാ ശുശ്രൂഷക്കെത്തിയ വിശ്വാസികള്‍ക്ക് ക്രൂരമര്‍ദ്ദനം. പ്രാര്‍ത്ഥനാ ശുശ്രൂഷകള്‍ നടക്കുന്ന സമയം 200 പേരടങ്ങുന്ന അക്രമി സംഘം ദൈവാലയത്തിലേക്ക് അതിക്രമിച്ച് കയറി ഇരുമ്പ് വടി ഉള്‍പ്പെടെയുള്ള മാരകായുധങ്ങള്‍ കൊണ്ട് അതിക്രൂരമായി മര്‍ദിക്കുകയായിരുന്നു. അക്രമത്തില്‍ 50ഓളം വിശ്വാസികള്‍ക്ക് പരിക്കേറ്റു. അതില്‍ മൂന്നുപേരുടെ നില ഗുരുതരമാണ്. ശുശ്രൂഷകള്‍ ആരംഭിക്കുന്നതിന് തൊട്ടുമുമ്പ് ഇതുവരെ ദൈവാലയത്തില്‍ കാണാത്ത ഒരാള്‍ ഉണ്ടായിരുന്നതായും മുഴുവന്‍ വിശ്വാസികളും ദൈവാലയത്തിലേക്ക് പ്രവേശിച്ചപ്പോള്‍ ഇയാള്‍ ഫോണിലൂടെ അക്രമികള്‍ക്ക് സന്ദേശം നല്‍കിയ ശേഷം

  • ഗോവ അതിരൂപതയില്‍  നോമ്പുകാല കാല്‍നട  തീര്‍ത്ഥാടനം

    ഗോവ അതിരൂപതയില്‍ നോമ്പുകാല കാല്‍നട തീര്‍ത്ഥാടനം0

    പനാജി: ഗോവ അതിരൂപതയില്‍ നോമ്പുകാലത്ത് സംഘടിപ്പിച്ച ‘വാക്കിംഗ് പില്‍ഗ്രിമേജില്‍’ 28,000 ത്തോളം വിശ്വാസികള്‍ പങ്കെടുത്തു. നോമ്പുകാലത്തെ ഈ തീര്‍ത്ഥാടനത്തിന് 2019 ലാണ് തുടക്കം കുറിച്ചത്. പ്രതീക്ഷയുടെ തീര്‍ത്ഥാടകരെന്ന നിലയില്‍ നമുക്ക് സുവിശേഷം പ്രഘോഷിക്കാം എന്നതായിരുന്നു ഈ വര്‍ഷത്തെ പ്രമേയം. ഗോവയിലെ 167 ഇടവകകളില്‍നിന്നുള്ള വിശ്വാസികള്‍ തീര്‍ത്ഥാടനത്തില്‍ പങ്കുചേര്‍ന്നു. ജൂബിലിവര്‍ഷ തീര്‍ത്ഥാടനകേന്ദ്രമായ സാന്‍ഗോലയിലെ ഔര്‍ ലേഡി ഓഫ് ഗുഡ് ഹെല്‍ത്ത് ദൈവാലയത്തില്‍ തീര്‍ത്ഥാടനം സമാപിച്ചു. സമാപന ദിവ്യബലിക്കും ആരാധനയക്കും ക കര്‍ദിനാള്‍ ഫിലിപ്പ് നേരി ഫെറാവോ നേതൃത്വം നല്‍കി.

  • ഭൗമിക  ‘ത്രിത്വത്തിലെ’  പിതാവ്‌

    ഭൗമിക ‘ത്രിത്വത്തിലെ’ പിതാവ്‌0

     റവ. ഡോ. സുനില്‍ കല്ലറയ്ക്കല്‍ ഒഎസ്‌ജെ തിരുകുടുംബത്തിന്റെ രക്ഷാധികാരിയും പിതാവും എന്ന നിലയിലുള്ള വിശുദ്ധ യൗസേപ്പിനെക്കുറിച്ച് വിചിന്തനം നടത്തുമ്പോള്‍ ദൈവികത്രിത്വത്തെയും ഭൗമികത്രിത്വത്തെയും കുറിച്ച് ഒരു താരതമ്യം നടത്താവുന്നതാണ്. ദൈവിക ത്രിത്വത്തിലെ അംഗങ്ങള്‍ ആയ സ്വര്‍ഗീയപിതാവും പുത്രനും പരിശുദ്ധത്മാവും നമുക്ക് അദൃശ്യമായാണ് നിലകൊള്ളുന്നത്. എന്നാല്‍ ആ പരിശുദ്ധ ത്രിത്വത്തിലെ പ്രത്യേകതകളെ മനോഹരമായി പ്രതിഫലിപ്പിച്ചുകാണുന്നത് വിശുദ്ധ യൗസേപ്പും മേരിയും യേശുവും അടങ്ങിയ ഭൗമികത്രിത്വത്തില്‍ ആണ്. യൗസേപ്പ് പലപ്പോഴും തിരുവെഴുത്തുകളില്‍ നിശബ്ദനാണെങ്കിലും, തന്റെ വിശ്വാസം, അനുസരണം, ത്യാഗപരമായ സ്‌നേഹം എന്നിവയിലൂടെ നമ്മോട്

  • നല്ല അപ്പന്റെ  ഓര്‍മ്മ

    നല്ല അപ്പന്റെ ഓര്‍മ്മ0

    ഫാ. ഫിലിപ്‌സ് തൂനാട്ട് ഉല്‍പ്പത്തിയുടെയും ജീവശ്വാസത്തിന്റെയും തെളിവുകളായി ജീവന്റെ നേര്‍ത്ത ഹൃദയ തുടിപ്പുകള്‍ ഭൂമിയെ തൊട്ടുകടന്നുപോകുന്നു. അതെ, ഇതെല്ലാമൊരു പുറപ്പാടാണ്. ഇതിനിടയില്‍ സമാഗമങ്ങളുടെ ഈ ഭൂമികയില്‍ ഉരുകിത്തീരുന്ന തിരിയായും വേദനകളെ മായ്ക്കുന്ന മഷിത്തണ്ടായും മുറിവുകളെ ഉണക്കുന്ന പച്ചമരുന്നായും ഉഷ്ണത്തെ ഋതുഭേതമാക്കുന്ന പച്ചപ്പായും ചില ജന്മങ്ങള്‍ ദൈവത്തെ തങ്ങളുടെ ഹൃദയത്തില്‍ ചേര്‍ത്തുവയ്ക്കാന്‍ ജീവന്‍ കൊടുക്കുന്നു. അതെ ഈ ധ്യാനങ്ങളില്‍ ക്രിസ്തുവിനെ ഹൃദയത്തില്‍ ചേര്‍ത്തുവച്ച യൗസേപ്പിതാവെന്ന നല്ല അപ്പന്‍ നമ്മുടെയും മനം തൊടുന്നു. ഇല്ലായ്മകളുടെ മണ്‍പാതകളില്‍ നമ്മുടെ നസ്രായക്കാരനും ദൈവമാതാവിനും

National


Vatican

Magazine

Feature

Movies

  • ക്രിസ്മസും ന്യൂ ഇയറും ഇല്ലാതെ ശ്രീലങ്കയിലെ പല പ്രദേശങ്ങളും; ദുരിതാശ്വാസക്യാമ്പില്‍ തുടരുന്നത് ഒരുലക്ഷത്തോളമാളുകള്‍

    ക്രിസ്മസും ന്യൂ ഇയറും ഇല്ലാതെ ശ്രീലങ്കയിലെ പല പ്രദേശങ്ങളും; ദുരിതാശ്വാസക്യാമ്പില്‍ തുടരുന്നത് ഒരുലക്ഷത്തോളമാളുകള്‍0

    കൊളംബോ: 2025 നവംബര്‍ അവസാനം വീശിയ ‘ഡിത്വ’ ചുഴലിക്കാറ്റിന്റ ആഘാതത്തില്‍ നിന്ന് കരകയറാനാകാതെ ശ്രീലങ്കയിലെ വിവിധ പ്രദേശങ്ങള്‍. തീരപ്രദേശങ്ങളിലും മലയോര മേഖലകളിലും ഒരു ലക്ഷത്തോളമാളുകള്‍ ആളുകള്‍ അഭയാര്‍ത്ഥി ക്യാമ്പുകളില്‍ കഴിയുന്ന സാഹചര്യത്തില്‍, ക്രിസ്മസ്-പുതുവത്സര ആഘോഷങ്ങള്‍ ഒഴിവാക്കി അതിജീവനത്തിനായുള്ള പോരാട്ടത്തിലാണ് ലങ്കന്‍ ജനത. ക്രിസ്മസ് ദിനത്തിലും ഏകദേശം 86,000 ആളുകള്‍ താല്‍ക്കാലിക ഷെല്‍ട്ടറുകളിലാണ് കഴിഞ്ഞിരുന്നത്. ക്രിസ്ത്യന്‍ ഭൂരിപക്ഷ പ്രദേശമായ നെഗോംബോ പോലുള്ള തീരദേശ നഗരങ്ങളില്‍ ക്രിസ്മസിന്റെ പുതുവത്സരത്തിന്റെയോ ആഘോഷങ്ങളുടെ അടയാളങ്ങളൊന്നും തന്നെ ഉണ്ടായിരുന്നില്ല.ആഘോഷങ്ങള്‍ക്കായി ചിലവഴിക്കുന്ന തുക ദുരിതബാധിതരെ സഹായിക്കാനായി

  • ഉണര്‍ന്നിരിക്കാനും പ്രത്യാശയോടെ കാത്തിരിക്കുവാനുമുള്ള ആഹ്വാനമാണ് ജാഗോ

    ഉണര്‍ന്നിരിക്കാനും പ്രത്യാശയോടെ കാത്തിരിക്കുവാനുമുള്ള ആഹ്വാനമാണ് ജാഗോ0

    ബംഗളൂരു: ഉണര്‍ന്നിരിക്കാനും പ്രത്യാശയോടെ കാത്തിരി ക്കാനുമുള്ള ആഹ്വാനമാണ് ജാഗോ എന്ന് ഹൈദരാബാദ് ആര്‍ച്ചുബിഷപ് കര്‍ദിനാള്‍ ആന്റണി പൂള. ബംഗളൂരു ക്രൈസ്റ്റ് അക്കാദമിയില്‍ മൂന്നു ദിവസങ്ങളിലായ നടന്ന ജീസസ് യൂത്തിന്റെ ദേശീയ യുവജന സമ്മേളനമായ ജാഗോ 2025-നെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.  യുവജനങ്ങള്‍ ആത്മീയമായി ഉണര്‍ന്നിരിക്കുന്നവരും പ്രത്യാശയില്‍ വേരൂന്നിയവരുമാകണം. ദൈവത്തിന്റെ വാഗ്ദാനം പൂര്‍ത്തീകരിക്കപ്പെടുന്നതുവരെ നിലനില്‍ക്കുന്ന പ്രത്യാശയുടെ മാതൃകയാണ് സുവിശേഷത്തിലെ ശിമയോന്റെ ജീവിതം നല്‍കുന്നതെന്ന് അദ്ദേഹം പറഞ്ഞു. പ്രത്യാശ നിറഞ്ഞ കാത്തിരിപ്പും പ്രവര്‍ത്തിക്കാനുള്ള സന്നദ്ധതയും ഈ പ്രസ്ഥാനം ഉള്‍ക്കൊള്ളുന്നുവെന്ന് കര്‍ദിനാള്‍

  • ഓരോ ദിവസവും പുതിയ ജീവിതം തുടങ്ങാനുള്ള  അവസരം; പുതുവര്‍ഷത്തിലെ ആദ്യ ദിവ്യബലിയില്‍  ലിയോ 14-ാമന്‍ പാപ്പ

    ഓരോ ദിവസവും പുതിയ ജീവിതം തുടങ്ങാനുള്ള അവസരം; പുതുവര്‍ഷത്തിലെ ആദ്യ ദിവ്യബലിയില്‍ ലിയോ 14-ാമന്‍ പാപ്പ0

    വത്തിക്കാന്‍ സിറ്റി: ദൈവത്തിന്റെ~ഉദാരമായ സ്‌നേഹത്തോടും കരുണയോടുമുള്ള നമ്മുടെ പ്രത്യുത്തരം ഒരോ ദിവസവും ഒരു പുതിയ ജീവിതം തുടങ്ങാന്‍ അവസരം നല്‍കുന്നതായി പുതുവര്‍ഷത്തിലെ ആദ്യ ദിവ്യബലിയില്‍ ലിയോ 14-ാമന്‍ പാപ്പ.  ഈ വര്‍ഷത്തെ നാം കാണേണ്ടത് പുതിയ കാര്യങ്ങള്‍ കണ്ടെത്താനുള്ള ഒരു പാതയായാണെന്നും പരിശുദ്ധ മറിയത്തിന്റെ ദൈവമാതൃത്വ തിരുനാള്‍ ആഘോഷിച്ച  പുതുവര്‍ഷദിനത്തില്‍  അര്‍പ്പിച്ച ദിവ്യബലിയില്‍ പാപ്പ പറഞ്ഞു. അടിമത്വത്തില്‍ നിന്നും ചങ്ങലകളില്‍ നിന്നും മോചിതരായ ഇസ്രായേല്‍ ജനതയെപ്പോലെ, ഒരു പുതിയ തുടക്കത്തിനായി പാപ്പ വിശ്വാസികളെ ക്ഷണിച്ചു. ദൈവം ലോകത്തിലേക്ക്

Latest

Videos

Books

  • അര്‍തോസ്‌

    അര്‍തോസ്‌0

    സ്വന്തം ലേഖകന്‍ പ്രമുഖ ഗാനരചയിതാവും എഴുത്തുകാരനുമായ ഫാ. ജോയി ചെഞ്ചേരില്‍ എംസിബിഎസിന്റെ ഏറ്റവും പുതിയ പുസ്തകമാണ് ‘അര്‍തോസ്.’ ദിവ്യകാരുണ്യസഭാംഗമായ ചെഞ്ചേരിലച്ചന്റെ പൗരോഹിത്യജൂബിലി വര്‍ഷം പുറത്തിറക്കിയ ഈ പുസ്തകത്തിന്റെ പ്രസാധകര്‍ ജീവന്‍ ബുക്‌സാണ്. പുസ്തകം പുറത്തിറങ്ങിയ ആദ്യ മാസത്തില്‍ത്തന്നെ രണ്ടു പതിപ്പുകളായിക്കഴിഞ്ഞു. നൂറ്റാണ്ടു പിന്നിട്ട സീറോ മലബാര്‍ സഭയുടെ ആരാധന ക്രമപാരമ്പര്യത്തെ, ദൈവശാസ്ത്രത്തെ, ആത്മീയതയെ, അതിന്റെ സംസ്‌കാരത്തെ, സംഗീതത്തെ ഭാവ-ഭാഷാസൗന്ദര്യത്തെ അര്‍തോസ് അടയാളപ്പെടുത്തുന്നു. ബുദ്ധിക്കതീതമായ മഹാരഹസ്യത്തെ സാധാരണക്കാര്‍ക്ക് മനസിലാകുന്ന രീതിയില്‍ ലളിതമായി, കാച്ചിക്കുറുക്കി ചോദ്യോത്തര രൂപത്തില്‍ ഇതില്‍ അവതരിപ്പിച്ചിരിക്കുന്നു.

  • ഓര്‍മ്മകള്‍ ഉപ്പിലിട്ടത്‌

    ഓര്‍മ്മകള്‍ ഉപ്പിലിട്ടത്‌0

    സ്വന്തം ലേഖകന്‍ ‘ഒട്ടുമിക്ക വീടുകളിലും ചിലതൊക്കെ ഉപ്പിലിട്ട് വയ്ക്കാറുണ്ടല്ലോ. ഭരണികളില്‍ അത് ഇങ്ങനെ കിടന്നു കിടന്നു രുചിയുടെ മറ്റൊരു രൂപാന്തരത്തിലേക്കു വഴുതിവീഴുന്നു. ഇടയ്‌ക്കൊക്കെ അതൊന്നു തുറക്കണം. മറ്റൊരിക്കലും കിട്ടാത്ത ഒരു സന്തോഷവും സംതൃപ്തിയും ആ ഉപ്പിലിട്ടതിന് തോന്നും. ഓര്‍മ്മകളും അങ്ങനെ തന്നെയെന്നു തോന്നും. ഹൃദയത്തില്‍ ഉപ്പിലിട്ടു സൂക്ഷിക്കുന്നത്.’ ഫാ. ബിബിന്‍ ഏഴുപ്ലാക്കലിന്റെ ഓര്‍മ്മകുറിപ്പാണ് ‘ഓര്‍മ്മകള്‍ ഉപ്പിലിട്ടത്’. ഓര്‍മ്മകള്‍ക്ക് എപ്പോഴും ഭംഗി കൂടുതല്‍ തന്നെയാണ്. അനുഭവിച്ച കാര്യങ്ങള്‍ എഴുതുമ്പോള്‍ ഒരു പ്രത്യേക ഭംഗിയാണ്, ആ ഒഴുക്കില്‍ നമുക്ക് കണക്ട്

  • ഷെസ്റ്റോക്കോവാ മാതാവിന്റെ  അറിയപ്പെടാത്ത അത്ഭുതങ്ങള്‍

    ഷെസ്റ്റോക്കോവാ മാതാവിന്റെ അറിയപ്പെടാത്ത അത്ഭുതങ്ങള്‍0

    ലൂര്‍ദ്, ഫാത്തിമ, ഗാഡലൂപ്പ തുടങ്ങിയ പ്രശസ്തമായ മരിയന്‍ തീര്‍ത്ഥാടനകേന്ദ്രങ്ങള്‍ മലയാളികള്‍ക്ക് സുപരിചിതമാണ്. പരിശുദ്ധ മാതാവിന്റെ പ്രത്യക്ഷീകരണങ്ങള്‍ക്കൊണ്ട് പ്രശസ്തിയിലേക്കുയര്‍ന്ന ഇവിടേക്ക് വളരെ കുറച്ചു മലയാളികള്‍മാത്രമേ പോയിട്ടുള്ളുവെങ്കിലും പുസ്തകങ്ങളിലൂടെയും മാധ്യമങ്ങളിലൂടെയും ഈ പുണ്യസ്ഥലങ്ങളോട് മാനസികമായി ഏറെ അടുപ്പമുണ്ട്. എന്നാല്‍, മലയാളികള്‍ക്ക് അത്ര പരിചിതമല്ലാത്ത പോളണ്ടിലെ ഷെസ്റ്റോക്കോവാ മാതാവിന്റെ ചരിത്ര വഴികളും അമ്മയിലൂടെ സംഭവിച്ച അത്ഭുതങ്ങളും പരിചയപ്പെടുത്തുന്ന പുസ്തകമാണ് സോഫിയാ ബുക്‌സ് പ്രസിദ്ധീകരിച്ച ‘ഷെസ്റ്റോക്കോവാ മാതാവിന്റെ അറിയപ്പെടാത്ത അത്ഭുതങ്ങള്‍.’ വിശുദ്ധ ലൂക്കാ വരച്ച ചിത്രം ഉണ്ണിയേശുവിനെ കരങ്ങളിലേന്തിയ പരിശുദ്ധ മാതാവിന്റെ ചിത്രമാണ്

  • ആത്മാവിന്റെ പ്രതിധ്വനികൾ

    ആത്മാവിന്റെ പ്രതിധ്വനികൾ0

    ഉത്തരം കിട്ടാത്ത പ്രാർത്ഥനകൾ … യാഥാർത്ഥ്യമാക്കാൻ പറ്റാത്ത ആഗ്രഹങ്ങൾ … ഫലം പുറപ്പെടുവിക്കാത്ത അധ്വാനങ്ങൾ … ആത്മീയജീവിതത്തിലും ഭൗതിക മേഖലകളിലും വഴിമുട്ടുന്നതിന്റെ പൊരുളറിയാതെ നിസ്സഹായരായിപ്പോകുന്ന അവസ്ഥ … വിശുദ്ധിയിൽ വളരാനുള്ള ഉത്കടമായ ആഗ്രഹം … സാഹചര്യങ്ങൾ സൃഷ്ടിക്കുന്ന നൊമ്പരങ്ങൾ എന്തുതന്നെയായാലും , ചില തിരിച്ചറിവുകൾക്ക് ജീവിതത്തെത്തന്നെ മാറ്റിമറിക്കാനാകും . ജീവിതത്തെ അടിമുടി മാറ്റാൻ തക്ക ശക്തമായ ആത്മീയ ബോധ്യങ്ങളും തിരിച്ചറിവുകളുമാണ് ഈ ഗ്രന്ഥത്തിന്റെ ഉള്ളടക്കം … ആത്മാവിന്റെ പ്രതിധ്വനികൾ ഹൃദയത്തിൽ അലയടിക്കുമ്പോൾ ജീവിതം പുതുതാക്കപ്പെടട്ടെ … 1993

  • പ്രലോഭനങ്ങളേ വിട

    പ്രലോഭനങ്ങളേ വിട0

    ശാലോമിന്‍റെ ജൂബിലി വേളയിൽ 25 വർഷത്തെ ചരിത്രത്തെ അടിസ്ഥാനമാക്കി ബെന്നി പുന്നത്തറ എഴുതുന്ന ആത്മകഥാപരമായ ഗ്രന്ഥം.നിങ്ങളുടെ വിശ്വാസജീവിതത്തെ ഉണർത്തുന്ന നിരവധി അനുഭവങ്ങൾ. ശാലോമിന്‍റെ സാമ്പത്തിക രഹസ്യങ്ങൾ ….പരസ്യവരുമാനങ്ങളിലാതെ, കഴിഞ്ഞ 10 വർഷവും ശാലോം ടി.വി പ്രവർത്തിച്ച വഴികൾ…..ശാലോം ഓഫീസിന്‍റെ പ്രവർത്തനരീതികളും ഓഫീസ്ശുശ്രുഷകരും. ശാലോമിനെ പിൻതാങ്ങുന്ന സാധാരണക്കാരായ വിശ്വാസികളുടെ സമർപ്പണത്തിന്‍റെ കഥകൾ

  • വി. യൗസേപ്പിതാവിനോടുള്ള..

    വി. യൗസേപ്പിതാവിനോടുള്ള..0

    പരിപൂർണമായ നിശബദ്തയിൽ ജീവിച്ചുകൊണ്ടു ലോകത്തെ വിസ്മയിപ്പിച്ച ഒരു അദ്ഭുതപ്രതിഭാസമായ വി. യൗസേപ്പിതാവിനെക്കുറിച്ചു കൂടുതലായി അറിയാനും അദ്ദേഹത്തിന്റെ മാധ്യസ്ഥ്യം അപേക്ഷിച്ചു പ്രാർഥിക്കാനും ഈ ഗ്രന്ഥം സഹായിക്കുമെ് എനിക്കുറപ്പാണ്. കർദ്ദിനാൾ ജോർജ്ജ് ആലഞ്ചേരി സീറോമലബാർസഭയുടെ മേജർ ആർച്ച് ബിഷപ്പ് വിശുദ്ധ യൗസേപ്പിതാവിനെക്കുറിച്ചുള്ള ഈ ഗ്രന്ഥം ഒരു അമൂല്യമായ നിക്ഷേപമാണ്. ജോസഫ് കളത്തിപ്പറമ്പിൽ വരാപ്പുഴ മെത്രാപ്പോലീത്ത Consecration to Saint Joseph എന്ന  പുസ്തകത്തിന്റെ മലയാള വിവർത്തനം പുറത്തിറങ്ങുു എറിയുതിൽ അതിയായ സന്തോഷമുണ്ട്. ഈ കാലഘ’ത്തിൽ, കുടുംബജീവിതത്തിലെ നിരവധിയായ പ്രശ്നങ്ങൾക്കുള്ള പരിഹാരം ഈ പുസ്തകത്തിലൂടെ

Don’t want to skip an update or a post?