ഐസിസ് തീവ്രവാദികൾ തകർത്ത ക്വാരഘോഷിലെ ദൈവാലയത്തിന് മുകളിൽ ദൈവമാതാവ്!0
- ASIA, Asia National, WORLD
- January 16, 2021
ന്യൂയോർക്ക്: ദൈവഹിതം തിരിച്ചറിഞ്ഞപ്പോൾ ഭാവിസ്വപ്നങ്ങളെല്ലാം വലിച്ചെറിഞ്ഞ് പൗരോഹിത്യ- സമർപ്പിത ജീവിതത്തിലേക്ക് കടന്നുവന്നവർ ഏറെയാണ്. ലോകം അത്ഭുതത്തോടെ നോക്കുന്ന ആ ഗണത്തിലെ പുതിയ പേരുകാരിയാണ് സ്പാനിഷ് യുവതിയായ മോന്റ്സെറാത്ത് മെദീന. ഐ.ടി പ്രൊഫഷണലുകളുടെയെല്ലാം സ്വപ്നഭൂമിയായ സിലിക്കൺ വാലി വെച്ചുനീട്ടിയ ഉന്നത പദവികളും സമ്പത്തുമെല്ലാം ഉപേക്ഷിച്ച് സന്യാസവിളി സ്വീകരിക്കാനൊരുങ്ങുകയാണ് ഈ 36 വയസുകാരി. ‘ഡെലോയിറ്റ്’ എന്ന ബഹുരാഷ്ട്ര കമ്പനിയുടെ പാർട്ണറായിരുന്ന മെദീന, സിലിക്കൺ വാലിയിൽ ‘ജെറ്റ്ലോർ’ എന്ന ഡിജിറ്റൽ മാർക്കറ്റിംഗ് സ്റ്റാർട്ടപ്പിന്റെ സ്ഥാപകയുമാണ്. പ്രശസ്ത അമേരിക്കൻ കമ്പനിയായ ‘പേപാൽ’ വമ്പൻ
വാഷിംഗ്ടൺ ഡി.സി: ലോകമെമ്പാടുമുള്ള പ്രോ ലൈഫ് മുന്നേറ്റങ്ങളുടെ മാതാവായി വിശേഷിപ്പിക്കാവുന്ന വാഷിംഗ്ടൺ ഡി.സിയിലെ ‘മാർച്ച് ഫോർ ലൈഫ്’ ഇത്തവണ ഓൺലൈനിൽ. ഗർഭച്ഛിദ്രത്തിന് നിയമസാധുത കൊടുത്ത യു.എസ് സുപ്രീംകോടതി വിധിയിൽ പ്രതിഷേധിക്കാൻ 1974ൽ തുടക്കം കുറിച്ച മാർച്ച് ഫോർ ലൈഫിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഈ മാറ്റം. ജനുവരി 29നാണ് ഇത്തവണത്തെ മാർച്ച് ഫോർ ലൈഫ്. കൊറോണ ഭീഷണിയും കലാപസാധ്യതയും കണക്കിലെടുത്താണ്, തലസ്ഥാന നഗരിയായ വാഷിംഗ്ടൺ ഡി.സി വേദിയാകുന്ന മാർച്ച് ഫോർ ലൈഫിന്റെ 48-ാം എഡിഷൻ ഓൺലൈനിൽ ക്രമീകരിക്കുന്നത്. പ്രസിഡന്റ്
ലിസ്ബൺ: പരിശുദ്ധ കന്യാകാമറിയത്തോടുള്ള ഭക്തി വെളിപ്പെടുത്തി പ്രമുഖ ഫാഷൻ വിദഗ്ദ്ധയും അധ്യാപികയുമായ ഇസബെൽ കാന്റിസ്റ്റ പങ്കുവെച്ച സാക്ഷ്യം ശ്രദ്ധേയമാകുന്നു. തന്റെ ജീവിതത്തിലെ ഏറ്റവും വലിയ പ്രചോദനമാണ് പരിശുദ്ധ കന്യകാമറിയം എന്നതായിരുന്നു അക്കാദമിക, ഫാഷൻ മേഖലകളിൽ ഒരു പോലെ പ്രശസ്തയായ ഇസബെല്ലിന്റെ സാക്ഷ്യം. പ്രമുഖ മാധ്യമമായ ‘നാഷണൽ കാത്തലിക് രജിസ്റ്ററി’ന് നൽകിയ അഭിമുഖത്തിലാണ് അവർ ഇക്കാര്യം തുറന്നുപറഞ്ഞത്. ഫാഷൻ നിർവചനങ്ങളെ മാറ്റിയെഴുതുന്ന വസ്ത്ര നിർമാണത്തിലേക്ക് ലോകം ചുവടുവെക്കുമ്പോൾ തന്റെതായ സംഭാവനകൾകൊണ്ട് വ്യക്തിമുദ്ര പതിപ്പിക്കുന്ന കത്തോലിക്കാ വിശ്വാസിയാണ് ഇസബെൽ. മനുഷ്യശരീരത്തിൽ
വാഷിംഗ്ടൺ ഡി.സി: ലോകരക്ഷകനായ ക്രിസ്തുവിനോടുള്ള സ്നേഹത്തെപ്രതി ലോകമെമ്പാടുമായി ഓരോ ദിനവും കൊല്ലപ്പെടുന്നത് 13 ക്രൈസ്തവർ. ക്രൈസ്തവ വിരുദ്ധ പീഡനങ്ങൾക്ക് ഇരയാകുന്നവരെ സഹായിക്കുന്ന സന്നദ്ധസംഘടനയായ ‘ഓപ്പൺ ഡോർസി’ന്റെ ‘വേൾഡ് വാച്ച് ലിസ്റ്റ് 2021’ലാണ് നടുക്കുന്ന ഈ വിവരം. ദൈവാലയങ്ങൾ ഉൾപ്പെടെ ഓരോ ദിനവും 12 സഭാസ്ഥാപങ്ങൾ അക്രമിക്കപ്പെടുന്നുണ്ടെന്നും 12 ക്രൈസ്തവർ അന്യായമായ അറസ്റ്റിനും അഞ്ചു ക്രൈസ്തവർ തട്ടിക്കൊണ്ടുപോകലിനും ഇരയാകുന്നുണ്ടെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. ക്രൈസ്തവ വിരുദ്ധ പീഡനങ്ങളുടെ പട്ടികയിൽ തുടർച്ചയായി 20-ാം വർഷവും ഉത്തര കൊറിയതന്നെയാണ് ഒന്നാമത്. 2019 നവംബർ
ക്വാരഘോഷ്: ഐസിസ് തീവ്രവാദികൾ തകർത്ത ഇറാഖി നഗരമായ ക്വാരഘോഷിലെ ദൈവാലയത്തിനു മുകളിൽ ദൈവമാതാവിന്റെ തിരുരൂപം സ്ഥാപിച്ച് വിശ്വാസീസമൂഹം. സുരക്ഷാഭീഷണിമുതൽ സാമ്പത്തിക പ്രതിസന്ധിയും മഹാമാരിമൂലമുള്ള വെല്ലുവിളികളുംവരെ അതിജീവിച്ച് വലിയ ലക്ഷ്യം സാധ്യമാക്കാൻ കഴിഞ്ഞതിന്റെ ആനന്ദത്തിലാണ് പ്രദേശവാസികൾ. ഫ്രാൻസിസ് പാപ്പയുടെ പര്യടനത്തിനായി രാജ്യം ഒരുങ്ങുന്ന ദിനങ്ങളിൽ തന്നെ ദൈവാലയ മണിമാളികയുടെ മുകളിൽ പരിശുദ്ധ അമ്മയുടെ തിരുരൂപം പ്രതിഷ്ഠിക്കാനായി എന്നത് ഓർക്കുമ്പോൾ അവരുടെ സന്തോഷം ഇരട്ടിക്കുന്നു. 2014ലെ ഐസിസ് അധിനിവേശ കാലത്താണ് വടക്കൻ ഇറാക്കിലെ നിനവേ പ്രവിശ്യയിലെ ഏറ്റവും പ്രധാനപ്പെട്ട ക്രിസ്ത്യൻ
ഇസ്ലാമാബാദ്: വിശുദ്ധ യൗസേപ്പിതാവിനെ മാതൃകയാക്കി എല്ലാ പിതാക്കന്മാരും കുടുംബത്തിന്റെ രക്ഷാമാർഗമാകണമെന്ന് ഉദ്ബോധിപ്പിച്ച് പാക് കത്തോലിക്കാ മെത്രാൻ സമിതി അധ്യക്ഷൻ ആർച്ച്ബിഷപ്പ് ജോസഫ് അർഷാദ്. തിരുസഭയുടെയും തിരുക്കുടുംബത്തിന്റെയും സംരക്ഷകനായ വിശുദ്ധ യൗസേപ്പിതാവിനോടുള്ള വണക്കത്തിന് കൂടുതൽ പ്രാധാന്യം നൽകണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. കത്തോലിക്കാ സഭ ആഹ്വാനം ചെയ്ത സെന്റ് ജോസഫ് വർഷാചരണത്തോട് അനുബന്ധിച്ച് പുറപ്പെടുവിച്ച വീഡിയോ സന്ദേശത്തിലാണ് ഇസ്ലാമാബാദ്- റാവൽപിണ്ടി ആർച്ച്ബിഷപ്പുകൂടിയായ അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. വിശുദ്ധ യൗസേപ്പിതാവിനെ കത്തോലിക്കാ സഭയുടെ സംരക്ഷകനായി പ്രഖ്യാപിച്ചതിന്റെ 150-ാം പിറന്നാളിനോട് അനുബന്ധിച്ച് പ്രഖ്യാപിക്കപ്പെട്ട
മൊസ്യൂൾ: ഇറാഖിലെ പേപ്പൽ പര്യടനം അനിശ്ചിതാവസ്ഥയിലായ സാഹചര്യത്തിൽ, വിശേഷാൽ പ്രാർത്ഥന ആഹ്വാനം ചെയ്ത് ഇറാഖിലെ കൽദായ കത്തോലിക്കാ സഭാ തലവൻ കർദിനാൾ ലൂയിസ് റാഫേൽ സാകോ. ജനുവരി 17 മുതൽ ഞായറാഴ്ച ദിവ്യബലി അർപ്പണങ്ങളിൽ ഇതുസംബന്ധിച്ച് വിശേഷാൽ പ്രാർത്ഥനകൾ ആരംഭിക്കണമെന്ന് നിർദേശിച്ച അദ്ദേഹം അതിനായി പ്രത്യേക പ്രാർത്ഥനയും തയാറാക്കി നൽകിയിട്ടുണ്ട്. മാർച്ച് അഞ്ച് മുതൽ എട്ടുവരെയാണ് പേപ്പൽ പര്യടനം തീരുമാനിച്ചിരിക്കുന്നത്. മഹാമാരിമൂലമുള്ള ആരോഗ്യപ്രതിസന്ധി തുടരുന്ന പശ്ചാത്തലത്തിൽ ഇറാഖ് പര്യടനം സാധ്യമാകുമോ എന്ന സംശയം കഴിഞ്ഞ ദിവസം പാപ്പ
ഇ. സന്തോഷ് കുമാര്‍ സിജോ എം. ജോണ്സണ് ദൃശ്യസമ്പന്നമായ ചില തുടക്കങ്ങളിലൂടെ സ്വന്തം കഥയെ അവതരിപ്പിക്കുന്നു. അത്തരം തുടക്കങ്ങളെ അയാള്‍ ഒരു നോവലിന്റെ വിവരണാത്മകമായ രീതിയിലേക്ക് വഴിമാറ്റുന്നു. അങ്ങനെ നോക്കുമ്പോള്‍ സിജോയുടെ കഥകള്‍ മിക്കവാറും എല്ലാം തന്നെ നോവലുകളാണെന്നു പറയണം. വലിപ്പം കൊണ്ടല്ല, എഴുതുന്നതിന്റെ രീതി കൊണ്ടാണ് കഥകള്‍ ഇങ്ങനെ നോവലുകളായി രൂപാന്തരപ്പെടുന്നത്. കഥാപാത്രങ്ങളുടെ ജീവിതകഥ മുഴുവനായും നമുക്ക് ഓരോ കഥയിലും വായിക്കാം. അവരുടെ ജനനം, ചെറുപ്പകാലം, വിദ്യാഭ്യാസം, കുടുംബജീവിതം, തൊഴില്‍ എന്നിങ്ങനെ ഒരു മനുഷ്യജീവിതത്തിന്റെ എല്ലാഘട്ടങ്ങളേയും വിവരിച്ചുതന്നുകൊണ്ടാണ്
ചരിത്രത്തിന്റെ നാൾവഴിയിൽ ഏറ്റവും കൂടുതൽ യുദ്ധങ്ങളരങ്ങേറിയതും രക്തപ്പുഴയൊഴുകിയതും പുതിയ സംസ്കാരങ്ങളുണർന്നതും യൂറോപ്പിലാണ്. ഈ യൂറോപ്പിന്റെ ഇന്നിന്റെ അവസ്ഥാവിശേഷങ്ങളിലൂടെയുള്ള ഒരു സഞ്ചാരമാണ് കെ. ടി ത്രേസ്യയുടെ ‘യൂറോപ്പ് ഒരു വിസ്മയം.’ ചരിത്രം അവശേഷിപ്പിച്ചവ ഇന്നും കേടുകൂടാതെ നിലനിർത്തിയിരിക്കുന്ന യൂറോപ്പ്യൻ കാഴ്ചകളും യൂറോപ്പിന്റെ പ്രകൃതി മനോഹാരിതയും ലേഖകിക വിവരിക്കുന്നു ഇവിടെ. സ്പെയിൻ, ഫ്രാൻസ്, ബെൽജിയം, ജർമനി, സ്വിസ്റ്റർലൻഡ്, ഇറ്റലി, വത്തിക്കാൻ എന്നീ ഏഴ് രാജ്യങ്ങളിലൂടെയുള്ള യാത്രയിൽ കണ്ടലേകാത്ഭുതങ്ങളായ ഈഫൽ ടവറും പിസായിലെ ചരിഞ്ഞഗോപുരവും ദൈവാലയങ്ങളിലെ ശിൽപ്പ സൗന്ദര്യങ്ങളുടെ അത്ഭുതപ്പെടുത്തുന്ന കാഴ്ചകളും
ജപമാലയുടെ ഉത്ഭവത്തെയും വളർച്ചയെയും പറ്റി അറിവു നൽകുന്നതോടൊപ്പം ജപമാല ചൊല്ലി മറിയത്തിന്റെ മാദ്ധ്യസ്ഥ്യം അപേക്ഷിക്കാൻ വായനക്കാരെ പ്രേരിപ്പിക്കുകയും ചെയ്യുന്ന ഗ്രന്ഥമാണ് ഫാ. സെബാസ്റ്റ്യൻ കിഴക്കെയിലിന്റെ ‘ജപമാല’യും മരിയൻ വിജ്ഞാനീയവും.’ മാതാവായ മറിയത്തിന്റെ സംരക്ഷണം നമുക്കു ലഭിക്കുന്നതിനും തിന്മയുടെ ശക്തികളിൽനിന്ന് നമ്മെ പരിരക്ഷിക്കുന്നതിനും, പാപത്തിന്റെ വഴികളിൽ സഞ്ചരിക്കാൻ ഇടയാകാതിരിക്കുന്നതിനും നാം ഏറെ താൽപ്പര്യത്തോടെയും ആഴമുള്ള വിശ്വാസത്തോടെയും ജപമാല ചൊല്ലി പ്രാർത്ഥിക്കണമെന്ന് ഗ്രന്ഥം ഉദ്ബോധിപ്പിക്കുന്നു. ജപമാലയുടെ പിന്നിലെ രഹസ്യങ്ങൾ മനസ്സിലാക്കാൻ താൽപ്പര്യപ്പെടുന്നവർക്കും പ്രത്യകിച്ച് യുവമനസ്സുകൾക്ക് ഏറെ സഹായകരമാകുന്ന ഈ ഗ്രന്ഥം
Don’t want to skip an update or a post?