Follow Us On

12

March

2025

Wednesday

Latest News

  • സാമൂഹ്യ അവബോധ പഠന ശിബിരം

    സാമൂഹ്യ അവബോധ പഠന ശിബിരം0

    കോട്ടയം: കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ നേഴ്സിംഗ് വിദ്യാര്‍ത്ഥികള്‍ക്കും സോഷ്യല്‍ വര്‍ക്ക് വിദ്യാര്‍ത്ഥികള്‍ക്കുമായി സാമൂഹ്യ അവബോധ പഠന ശിബിരം നടത്തി. കിടങ്ങൂര്‍ ലിറ്റില്‍ ലൂര്‍ദ്ദ് കോളേജ് ഓഫ് നേഴ്സിംഗുമായും കുട്ടിക്കാനം മരിയന്‍ കോളേജ് സ്‌കൂള്‍ ഓഫ് സോഷ്യല്‍ വര്‍ക്ക്‌ വിഭാഗവുമായി സഹകരിച്ചുകൊണ്ട് തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച സംയുക്ത പഠന ശിബിരത്തിന്റെ ഉദ്ഘാടനം ഏറ്റുമാനൂര്‍ മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ ലൗലി ജോര്‍ജ്ജ് നിര്‍വ്വഹിച്ചു. കെഎസ്എസ്എസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. പരിപാടിയുടെ ഭാഗമായി

  • മുനമ്പം പ്രശ്‌നത്തില്‍ ശാശ്വത പരിഹാരം വേണം: ബിഷപ് ഡോ. അലക്‌സ് വടക്കുംതല

    മുനമ്പം പ്രശ്‌നത്തില്‍ ശാശ്വത പരിഹാരം വേണം: ബിഷപ് ഡോ. അലക്‌സ് വടക്കുംതല0

    കണ്ണൂര്‍: മുനമ്പം പ്രശ്‌നത്തില്‍ ശാശ്വത പരിഹാരം വേണമെന്നും ഭരണകുടങ്ങള്‍ നീതിയിലധിഷ്ഠിതമായി ഈ പ്രശ്‌നത്തെ സമീപിക്കമെന്നും കണ്ണൂര്‍ ബിഷപ് ഡോ. അലക്‌സ് വടക്കുംതല. മുനമ്പം സമരത്തിന് ഐകദാര്‍ഢ്യം പ്രകടിപ്പിച്ച് കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷന്‍ (കെഎല്‍സിഎ) കണ്ണൂര്‍ രൂപതാ സമിതി സംഘടിപ്പിച്ച പ്രതിഷേധ നീതിജ്വാലയും പ്രാര്‍ഥനാ സായാഹ്നവും ഉദ്ഘാടനം  ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. നീതിക്കുവേണ്ടി തന്റെ അവസാന തുള്ളി രക്തംവരെ ചിന്തിയ മഹാത്മാവിന്റെ ഈ സ്‌ക്വയറില്‍ വെച്ച് നാം നീതിക്കുവേണ്ടി കേഴുകയാണ്. ഒപ്പം ഇവിടെയുള്ള മതസൗഹാര്‍ദ്ദം നിലനി ര്‍ത്തേണ്ടതുണ്ടെന്നും

  • മുനമ്പം; പ്രശ്‌നപരിഹാരം നീണ്ടുപോകുന്നത് ശരിയല്ല: ആര്‍ച്ചുബിഷപ് ഡോ. നെറ്റോ

    മുനമ്പം; പ്രശ്‌നപരിഹാരം നീണ്ടുപോകുന്നത് ശരിയല്ല: ആര്‍ച്ചുബിഷപ് ഡോ. നെറ്റോ0

    മുനമ്പം: മുനമ്പത്ത് പ്രശ്‌നപരിഹാരം നീണ്ടുപോകുന്നത് ഒട്ടും ശരിയല്ലെന്ന് തിരുവനന്തപുരം ലത്തീന്‍ ആര്‍ച്ചുബിഷപ് ഡോ. തോമസ് ജെ. നെറ്റോ. മുനമ്പം സമരപന്തല്‍ സന്ദര്‍ശിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പ്രശ്‌നം മുതലെടുക്കാന്‍ ശ്രമിക്കുന്നവരുണ്ടെന്ന് ആര്‍ച്ചുബിഷപ് ആശങ്ക പ്രകടിപ്പിച്ചു. നമ്മുടെ അവശതകളേക്കാള്‍ ഉപതെരഞ്ഞെടുപ്പാണ് പ്രധാനമെന്നും അദ്ദേഹം സര്‍ക്കാരിനെ കുറ്റപ്പെടുത്തി. അധികാരികള്‍ കണ്ണുതുറക്കണമെന്നും സ്ഥലവാസികളുടെ അവശതകള്‍ കാണണമെന്നും ആര്‍ച്ചുബിഷപ് ഡോ. നെറ്റോ ആവശ്യപ്പെട്ടു. സൗഹാര്‍ദ്ദത്തിലാണ് നമ്മളെല്ലാം ഇവിടെ കഴിയുന്നത്. മുനമ്പത്തിന്റെ കാര്യം പറഞ്ഞ് തന്നെ പോലെയുള്ളവരെ പ്രകോപിപ്പിക്കാന്‍ പരിശ്രമമുണ്ടായിരുന്നു എന്ന കാര്യവും അദ്ദേഹം അനുസ്മരിച്ചു.

  • 1.2 മില്യന്‍ ഡോളര്‍ സമ്മാനത്തുകയുള്ള ഓപസ് പുരസ്‌കാരം നൈജീരിയന്‍ സന്യാസിനിക്ക്

    1.2 മില്യന്‍ ഡോളര്‍ സമ്മാനത്തുകയുള്ള ഓപസ് പുരസ്‌കാരം നൈജീരിയന്‍ സന്യാസിനിക്ക്0

    കാലിഫോര്‍ണിയ/യുഎസ്എ: നൈജീരിയയിലെ അബുജയിലുള്ള സെന്റര്‍ ഫോര്‍ വിമന്‍ സ്റ്റഡീസ് ആന്‍ഡ് ഇന്റര്‍വെന്‍ഷന്റെ (സിഡ്ബ്ല്യുഎസ് ഐ) സ്ഥാപകയും എക്സിക്യൂട്ടീവ് ഡയറക്ടറുമായ സിസ്റ്റര്‍ ഫ്രാന്‍സിസ്‌ക എന്‍ഗോസി ഉതിയെ 2024-ലെ ഓപസ് പ്രൈസ് പുരസ്‌കാര ജേതാവായി തിരഞ്ഞെടുത്തു. തങ്ങളുടേതായ തെറ്റുകൊണ്ടല്ലാതെ സമൂഹത്തില്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരായി മാറിയവരുടെ കഷ്ടപ്പാടും ആഘാതവും ലഘൂകരിക്കാനുള്ള പ്രവര്‍ത്തനത്തിലാണ് സിസ്റ്ററും സംഘവും ഏര്‍പ്പെട്ടിരിക്കുന്നത്. അബുജ ആസ്ഥാനമായുള്ള സിഡ്ബ്ല്യുഎസ്‌ഐ) സര്‍ക്കാര്‍ മേഖലയില്‍ സ്ത്രീകള്‍ക്ക് പ്രാതിനിധ്യം ഉറപ്പാക്കുന്നതിനും സ്ത്രീകള്‍ക്ക് എതിരായ അക്രമങ്ങളെ ചെറുക്കുന്നതിനുള്ള നിയമവ്യവസ്ഥകള്‍ സ്ഥാപിക്കുന്നതിനുമായും പ്രവര്‍ത്തിച്ചുവരുന്നു.സിലിക്കണ്‍ വാലിയില്‍ ജസ്യൂട്ട് സന്യാസ സഭയുടെ

  • പാക്കിസ്ഥാന്‍ മതനിന്ദ നിയമം റദ്ദാക്കുകയോ ഭേദഗതി ചെയ്യുകയോ വേണം: യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍

    പാക്കിസ്ഥാന്‍ മതനിന്ദ നിയമം റദ്ദാക്കുകയോ ഭേദഗതി ചെയ്യുകയോ വേണം: യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍0

    ജനീവ:  മതനിന്ദ നിയമം റദ്ദാക്കുകയോ ഭേദഗതി ചെയ്യുകയോ ചെയ്യുവാന്‍ പാക്കിസ്ഥാനോട് യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ആവശ്യപ്പെട്ടു. വ്യാജ മതനിന്ദ ആരോപണങ്ങള്‍ വര്‍ധിച്ചുവരുന്നതില്‍ ആശങ്കപ്രകടിപ്പിച്ചുകൊണ്ടാണ് പാക്കിസ്ഥാനെക്കുറിച്ചുള്ള റിപ്പോര്‍ട്ടില്‍ യുഎന്‍ മനുഷ്യാവകാശ കമ്മിറ്റി ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്. വ്യാജ മതനിന്ദ ആരോപണങ്ങള്‍  ആള്‍ക്കൂട്ട അക്രമം പോലുള്ള സംഭവങ്ങള്‍ക്ക് കാരണമാകുന്ന പശ്ചാത്തലത്തില്‍ സിവില്‍ ആന്റ് പൊളിറ്റിക്കല്‍ റൈറ്റ്സ് സംബന്ധിച്ച അന്താരാഷ്ട്ര ഉടമ്പടിയുടെ (ഐസിസിപിആര്‍) മാനദണ്ഡങ്ങളനുസരിച്ച് നിയമങ്ങള്‍ ഭേദഗതി ചെയ്യണമെന്നും കമ്മിറ്റിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. കമ്മിറ്റിയുടെ പാകിസ്ഥാനെക്കുറിച്ചുള്ള രണ്ടാമത്തെ ആനുകാലിക റിപ്പോര്‍ട്ട്, വധശിക്ഷ

  • ജെ.ബി കോശി കമ്മീഷന്‍  റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കാത്തത് വഞ്ചനാപരം

    ജെ.ബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കാത്തത് വഞ്ചനാപരം0

    കണ്ണൂര്‍: ക്രൈസ്തവ ന്യൂനപക്ഷ പിന്നാക്കാവസ്ഥയെക്കുറിച്ച് ജെ.ബി കോശി കമ്മിഷന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കാത്തത് ക്രൈസ്തവ സമുഹത്തോടുള്ള വഞ്ചനയാണെന്നും റിപ്പോര്‍ട്ട് ഉടന്‍ പ്രസിദ്ധീകരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയാറാകണമെന്നും കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷന്‍ (കെഎല്‍സിഎ) ബര്‍ണശേരി ഹോളി ട്രിനിറ്റി കത്തീഡ്രല്‍ യൂണിറ്റ് കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി  ജെ.ബി. കോശി കമ്മിഷന്‍ റിപ്പോര്‍ട്ട് ഉടന്‍ തന്നെ നടപ്പിലാക്കുമെന്ന് പറഞ്ഞിട്ട് ഒരു വര്‍ഷത്തിലധികമായി.  മന്ത്രി വാക്കുപാലിക്കണമെന്നും  റിപ്പോര്‍ട്ട് നടപ്പിലാക്കാനുള്ള ഇച്ഛാശക്തി കാണിക്കണമെന്നും കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് കണ്ണൂര്‍

  • ലത്തീന്‍ പാരമ്പര്യം മുറുകെപ്പിടിക്കണം: ബിഷപ് ഡോ. ആന്റണി വാലുങ്കല്‍

    ലത്തീന്‍ പാരമ്പര്യം മുറുകെപ്പിടിക്കണം: ബിഷപ് ഡോ. ആന്റണി വാലുങ്കല്‍0

    കൊച്ചി: കേരളമണ്ണില്‍ ലത്തീന്‍ മിഷണറിമാര്‍ പാകിയ വിത്താണ് ഇന്നത്തെ ലത്തീന്‍ സഭയെന്നും അതുകൊണ്ടുതന്നെ ലത്തീന്‍ പാരമ്പര്യം മുറുകെപ്പിടിച്ച് യുവജനങ്ങള്‍ മുന്നോട്ട് നീങ്ങണമെന്നും വരാപ്പുഴ അതിരൂപത സഹായമെത്രാന്‍ ഡോ. ആന്റണി വാലുങ്കല്‍. കെസിവൈഎം ലാറ്റിന്‍ സംസ്ഥാന സ്‌പെഷ്യല്‍ അസംബ്ലി ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ സിവൈഎം ലാറ്റിന്‍ സംസ്ഥാന പ്രസിഡന്റ് കാസി പൂപ്പന അധ്യക്ഷത വഹിച്ചു. സംസ്ഥാന ഡയറക്ടര്‍ ഫാ. ജിജു ജോര്‍ജ് അറക്കത്തറ ആമുഖ സന്ദേശം നല്‍കി. കെസിവൈഎം ലാറ്റിന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി അനു

  • മുനമ്പം പ്രശ്‌നം എത്രയും വേഗം പരിഹരിക്കണം: യൂഹാനോന്‍ മാര്‍ പോളികാര്‍പ്പോസ് മെത്രാപ്പോലീത്ത

    മുനമ്പം പ്രശ്‌നം എത്രയും വേഗം പരിഹരിക്കണം: യൂഹാനോന്‍ മാര്‍ പോളികാര്‍പ്പോസ് മെത്രാപ്പോലീത്ത0

    മുനമ്പം: മുനമ്പം ഭൂമി പ്രശ്‌നം എത്രയും വേഗം പരിഹരിക്കണമെന്ന്  മലങ്കര ഓര്‍ത്തഡോക്‌സ് അങ്കമാലി ഭദ്രാസനാധിപന്‍ യുഹാനോന്‍ മാര്‍ പോളികാര്‍പ്പോസ് മെത്രാപ്പോലീത്ത ആവശ്യപ്പെട്ടു. അസംബ്ലി ഓഫ് ക്രിസ്ത്യന്‍ ട്രസ്റ്റ് സെര്‍വിസസിന്റെ നേതൃത്വത്തില്‍ മുനമ്പം സമരപന്തലില്‍ നടത്തിയ ഐകദാര്‍ഢ്യ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം . റവന്യൂ അവകാശങ്ങള്‍ നിഷേധിക്കപ്പെട്ടതിനെ തുടര്‍ന്ന് മുനമ്പം ജനത ധര്‍മ്മസങ്കടത്തിലാണ്. നീതി ലഭിക്കുന്നതിനുവേണ്ടിയുള്ള അവരുടെ സമരത്തിന് ഐകദാര്‍ഢ്യം പ്രഖ്യാപിക്കുന്നു.  വോട്ട് ബാങ്ക് മാത്രം ലക്ഷമിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്കപ്പുറം പ്രശ്‌നപരിഹാരത്തിനുള്ള മാര്‍ഗങ്ങള്‍ തേടാന്‍ രാഷ്ട്രീയ നേതൃത്വം തയാറാവണമെന്നും

  • മുനമ്പം ഭൂപ്രശ്‌നം; ലത്തീന്‍ കത്തോലിക്ക സമുദായ നേതൃത്വവുമായി ലീഗ് നേതാക്കള്‍ കൂടിക്കാഴ്ച നടത്തി

    മുനമ്പം ഭൂപ്രശ്‌നം; ലത്തീന്‍ കത്തോലിക്ക സമുദായ നേതൃത്വവുമായി ലീഗ് നേതാക്കള്‍ കൂടിക്കാഴ്ച നടത്തി0

    കൊച്ചി: മുനമ്പം ഭൂപ്രശ്‌നം രമ്യമായി പരിഹരിക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ ചര്‍ച്ച ചെയ്യാനായി മുസ്ലീം സമുദായ നേതൃത്വം ലത്തീന്‍ കത്തോലിക്ക സമുദായ നേതൃത്വമായും മുനമ്പം ഭൂസംരക്ഷണ സമിതിയുമായും ചര്‍ച്ച നടത്തി. ലത്തീന്‍ സഭാ അധ്യക്ഷന്‍ ബിഷപ് ഡോ. വര്‍ഗീസ് ചക്കാലയ്ക്കല്‍, ആര്‍ച്ചുബിഷപ്പുമാരായ ഡോ. ജോസഫ് കളത്തിപ്പറമ്പില്‍, ഡോ. തോമസ് നെറ്റോ എന്നിവര്‍ ഉള്‍പ്പടെ ലത്തീന്‍ രൂപതകളിലെ എല്ലാ മെത്രാന്മാരും ചര്‍ച്ചയില്‍ പങ്കെടുത്തു.   മുസ്ലീം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, ദേശീയ ജനറല്‍ സെക്രട്ടറി പി.കെ

National


Vatican

  • കൂടുതൽ കുഞ്ഞുങ്ങൾക്ക് ജന്മമേകുന്ന സമൂഹത്തിന്റെ ഭാവി പ്രതീക്ഷാനിർഭരം: ഫ്രാൻസിസ് പാപ്പ

    വത്തിക്കാൻ സിറ്റി: ജനന നിരക്ക്‌ ഒരോ രാജ്യത്തിന്റെയും ഭാവിപ്രതീക്ഷകൾ അളക്കാനുള്ള സൂചകമാണെന്ന് വ്യക്തമാക്കി ഫ്രാൻസിസ് പാപ്പ. സമൂഹങ്ങളുടെയും രാജ്യങ്ങളുടെയും ഭാവി ശോഭനമാകാൻ മാതാപിതാക്കൾ കൂടുതൽ കുട്ടികൾക്ക് ജന്മമേകുന്ന സാഹചര്യം സംജാതമാകേണ്ടത് അനിവാര്യമാണെന്ന് ചൂണ്ടിക്കാട്ടിയ പാപ്പ, ജനന നിരക്ക് ഉയർത്താൻ മാതാപിതാക്കൾക്ക് വിശിഷ്യാ, സ്ത്രീകൾക്ക് കൂടുതൽ പിന്തുണ നൽകണമെന്നും വ്യക്തമാക്കി. രാജ്യത്തെ ജനന നിരക്ക് ഗുരുതരമാംവിധം കുറയുന്ന സാഹചര്യത്തിൽ ഇറ്റാലിയൻ സർക്കാരിന്റെ സഹകരണത്തോടെ ‘ഫൗണ്ടേഷൻ ഫോർ ബെർത്ത്‌സ് ആൻഡ് ഫാമിലി അസോസിയേഷൻ’ സംഘടിപ്പിച്ച സമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു പാപ്പ.

  • പ്രതിവാര കൂടിക്കാഴ്ചയിൽ പാപ്പയ്‌ക്കൊപ്പം കോപ്റ്റിക് പാത്രിയാർക്കീസും! ചരിത്രമൂഹൂർത്തത്തിന് സാക്ഷ്യം വഹിച്ച് വത്തിക്കാൻ ചത്വരം

    വത്തിക്കാൻ സിറ്റി: ഫ്രാൻസിസ് പാപ്പയുടെ പ്രതിവാര കൂടിക്കാഴ്ചയിൽ പാപ്പയെക്കൊപ്പം വേദി പങ്കിട്ടും സെന്റ് പീറ്റേഴ്‌സ് ചത്വരത്തിൽ സമ്മേളിച്ച വിശ്വാസികളെ അഭിസംബോധന ചെയ്തും കോപ്റ്റിക് ഓർത്തഡോക്‌സ് പാത്രിയാർക്കീസ് തവദ്രോസ് രണ്ടാമൻ. പത്ത് വർഷംമുമ്പ് ഇതേ ദിനം ഫ്രാൻസിസ് പാപ്പ തനിക്കും കോപ്റ്റിക് സഭാപ്രതിനിധികൾക്കും വത്തിക്കാനിൽ നൽകിയ ഊഷ്മള സ്വീകരണത്തെ പാത്രിയാർക്കീസ് അനുസ്മരിച്ചപ്പോൾ, തന്റെ ക്ഷണം സ്വീകരിച്ചതിനെപ്രതി പാപ്പ പാത്രിയർക്കീസിന് നന്ദി പറഞ്ഞു. റോമിലേക്കുള്ള സന്ദർശനം പരിശുദ്ധാത്മാവിന്റെ വെളിച്ചത്താൽ പ്രാകാശിതമാട്ടെയെന്നും പാപ്പ ആശംസിച്ചു. 1973 മെയ് 10ന് പോൾ ആറാമൻ

  • ജൂബിലി വർഷത്തിന് ഒരുക്കം തുടങ്ങി; ജൂബിലി കലണ്ടറും വെബ്‌സൈറ്റും മൊബൈൽ ആപ്പും പുറത്തിറക്കി വത്തിക്കാൻ

    വത്തിക്കാൻ സിറ്റി: 2025ൽ നടക്കാൻ പോകുന്ന ജൂബിലി വർഷ ആഘോഷങ്ങളുടെ തയ്യാറെടുപ്പുകൾക്ക് തുടക്കം കുറിച്ചുകൊണ്ട് ജൂബിലി കലണ്ടറും വെബ്‌സൈറ്റും മൊബൈൽ ആപ്പും പുറത്തിറക്കി വത്തിക്കാൻ ഡികാസ്റ്ററി ഫോർ ഇവാഞ്ചലൈസേഷൻ. വത്തിക്കാൻ പ്രസ് ഓഫീസിൽ നടന്ന വാർത്താസമ്മേളനത്തിൽ ആർച്ചുബിഷപ്പ് റിനോ ഫിസിഷെല്ലയും മോൺസിഞോർ ഗ്രഹാം ബെല്ലും ചേർന്നാണ് ഔദ്യോഗികമായി ഇവ മുന്നും പുറത്തിറക്കിയത്. ഔദ്യോഗിക ജൂബിലി ഗാനത്തിനായുള്ള മത്സരത്തിലെ വിജയിയെ ഡികാസ്റ്ററി തിരഞ്ഞെടുത്തതായി വത്തിക്കാൻ പ്രോപ്രീഫെക്റ്റ് വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഇറ്റാലിയൻ ദൈവശാസ്ത്രജ്ഞനും സംഗീതജ്ഞനുമായ പിയറഞ്ചലോ സെക്വറിയുടെ വരികൾക്ക്

  • റഷ്യൻ സൈനികർ ഉക്രൈനിൽ നിന്ന് പിടിച്ചുകൊണ്ടുപോയ കുട്ടികളെ തിരിച്ചെത്തിക്കാൻ വത്തിക്കാൻ ഇടപെടും: ഫ്രാൻസിസ് പാപ്പ

    വത്തിക്കാൻ സിറ്റി: റഷ്യൻ സൈനികർ പിടിച്ചുകൊണ്ടുപോയ ഉക്രൈനിയൻ കുട്ടികളെ തിരികെകൊണ്ടുവരാൻ വത്തിക്കാൻ കാര്യമായ ഇടപെടൽ നടടത്തുമെന്ന ഉറപ്പുനല്കി ഫ്രാൻസിസ് പാപ്പ. 41മാത് അപ്പസ്‌തോലിക സന്ദർശനം പൂർത്തിയാക്കി ബുഡാപെസ്റ്റിൽ നിന്നും റോമിലേക്കുള്ള യാത്രാ മധ്യേ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു പാപ്പ. രാജ്യത്ത് സമാധാനം സ്ഥാപിതമാകാനുള്ള പ്രതീക്ഷകൾ, മറ്റുരാജ്യങ്ങളുമായുള്ള ഉഷ്മളബന്ധം തുടങ്ങിയ കാര്യങ്ങളെക്കുറിച്ചും പാപ്പ പരാമർശിച്ചു. ചില തടവുകാരെ കൈമാറുന്ന സന്ദർഭങ്ങളിൽ വത്തിക്കാൻ ഒരു മദ്ധ്യസ്ഥനായി പ്രവർത്തിച്ചിട്ടുണ്ട്. അത് നന്നായി നടന്നിട്ടുമുണ്ട്. അതിനാൽ കുട്ടികളെ രാജ്യത്തേയ്ക്ക് അനായസം മടക്കി കൊണ്ടുവരാൻ കഴിയുമെന്നാണ്

  • ദേശാതിരുകൾ ഭേതിച്ച് സമാധാനത്തെ പിന്തുടരാം; ഹംഗേറിയൻ അധികാരികൾക്ക് പ്രത്യാശ പകർന്ന് പാപ്പ

    ബുഡാപെസ്റ്റ്: ദേശത്തിന്റെ അതിരുകൾ ഭേതിക്കാനും സമാധാനത്തെ പിന്തുടരാനും ഹംഗേറിയൻ അധികാരികളോട് ആഹ്വാനം ചെയ്ത് ഫ്രാൻസിസ് പാപ്പ. തന്റെ 41-ാമത് അപ്പസ്‌തോലിക സന്ദർശനത്തിൽ ഹംഗേറിയൻ ഭരണാധികാരികളെയും, നയതന്ത്രജ്ഞരേയും പൊതുസമൂഹത്തിലെ അംഗങ്ങളെയും അഭിസംബോധന ചെയ്തുകൊണ്ട് ആദ്യ പൊതുസമ്മേളനത്തിൽ സന്ദേശം നല്കുകയായിരുന്നു പാപ്പ. തങ്ങളുടെ രാജ്യത്തിന് സഹനത്തിന്റെയും സൗന്ദര്യത്തിന്റെയും ക്രിസ്തുവിന്റെ മൂല്യങ്ങളെ പ്രതിഫലിപ്പിക്കുന്ന സ്വാഗതം ചെയ്യലിന്റെയും ചരിത്രമാണുള്ളതെന്നും ബുഡാപെസ്റ്റിലെ മുൻ കർമ്മലീത്ത ആശ്രമത്തിൽ വച്ച് നടന്ന സമ്മേളനത്തിൽ പാപ്പ പറഞ്ഞു. ബുഡാപെസ്റ്റ് ഒരു ചരിത്ര നഗരമാണെന്ന് പറഞ്ഞുകൊണ്ടായിരുന്നു ഫ്രാൻസിസ് പാപ്പാ തന്റെ

  • സെപ്തംബർ എട്ട് ‘നാഷണൽ മെൻസ് റോസറി’ ദിനമായി പ്രഖ്യാപിച്ച് ബ്രസീൽ ഭരണകൂടം

    ബ്രസീലിയ: കത്തോലിക്കാ സഭ ദൈവമാതാവിന്റെ ജനന തിരുനാൾ ആഘോഷിക്കുന്ന സെപ്തംബർ എട്ട് നാഷണൽ മെൻസ് റോസറി’ (പുരുഷന്മാരുടെ ജപമാല അർപ്പണം) ദിനമായി പ്രഖ്യാപിച്ച് ബ്രസീൽ ഭരണകൂടം. ജനപ്രതിനിധി സഭയും സെനറ്റും അംഗീകരിച്ച ഇക്കാര്യം ആക്ടിംഗ് പ്രസിഡന്റുകൂടിയായ ബ്രസീൽ വൈസ് പ്രസിഡന്റ് ജെറാൾഡോ ആൽക്മിൻ ഇക്കഴിഞ്ഞ ദിവസമാണ് ഔദ്യോഗിക ഗെസറ്റിൽ ഉൾപ്പെടുത്തിയത്. കത്തോലിക്കാ വിശ്വാസിയും ബ്രസീലിയൻ ചേംബർ ഓഫ് ഡെപ്യൂട്ടിസ് അംഗവുമായ ഇറോസ് ബിയോണ്ടിനി അവതരിപ്പിച്ച ബിൽ കഴിഞ്ഞ ജൂണിൽ ചേംബർ ഓഫ് ഡെപ്യൂട്ടീസും ഇക്കഴിഞ്ഞ മാർച്ച് 21ന്

Magazine

Feature

Movies

  • 36 ഭാഷകളുള്ള ബൈബിള്‍ ആപ്പ്‌ Bible On

    36 ഭാഷകളുള്ള ബൈബിള്‍ ആപ്പ്‌ Bible On0

    ബിജു ഡാനിയേല്‍ കാതോര്‍ത്താല്‍ മാതൃഭാഷയില്‍ കേള്‍ക്കാനാകുന്നതും, 24മണിക്കൂറും തുറന്നിരിക്കുന്നതുമായ ഒരു ബൈബിള്‍. അതില്‍ 36 ഭാഷകളില്‍ തിരുവചനങ്ങള്‍. നിലവില്‍ ഒരുലക്ഷത്തിപ്പന്തീരായിരം ഡൗണ്‍ലോഡുകള്‍. ഓരോ മണിക്കൂറിലും 800-1600 വായനക്കാര്‍. പ്രതിദിനം 8000-12000 ഉം ആഴ്ചയില്‍ 50000-70000ഉം പേര്‍ വചനം വായിക്കുന്ന ബൈബിള്‍ ആപ്പ്. ഇതൊരു സ്വപ്‌നമല്ല. സ്വപ്‌ന യാത്രയ്ക്കിടയിലെ ചില കണക്കുകള്‍ മാത്രം. 2025-ല്‍ 50 ഭാഷകളില്‍ തിരുവചനങ്ങളും 50 ലക്ഷം ഡൗണ്‍ലോഡുകളും – ഇതാണ് ബൈബിള്‍ ഓണ്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ പ്രവര്‍ത്തകര്‍ ഇപ്പോള്‍ ലക്ഷ്യം വയ്ക്കുന്നത്. സ്വപ്‌നം

  • നമ്മുടെ കുഞ്ഞുങ്ങളുടെ വേഗത

    നമ്മുടെ കുഞ്ഞുങ്ങളുടെ വേഗത0

    ജയ്‌മോന്‍ കുമരകം പത്തുനാല്പത് കൊല്ലം മുമ്പ് മുതിര്‍ന്ന ഒരാള്‍ വീട്ടിലേക്ക് കയറിവരുമ്പോള്‍ ആദരവോടെ എണീറ്റ് നില്‍ക്കുന്ന യുവതലമുറയെ കാണാമായിരുന്നു. ആതിഥ്യമര്യാദകളോടെ വീട്ടിലെ യുവാക്കള്‍ അവരോട് സംസാരിക്കും. നീയെന്തു പഠിക്കുന്നു എന്നൊക്കെയുള്ള ചോദ്യത്തിന് എത്രമാത്രം ഭവ്യതയാര്‍ന്ന മറുപടിയാണ് അവര്‍ പറഞ്ഞിരുന്നത്. എന്നാല്‍ കാലം മാറിയപ്പോള്‍ കഥയും മാറി. ഇന്ന് യുവാക്കളെ ഭയപ്പാടോടെ കാണുന്ന പഴയതലമുറയെ ആണ് എവിടെയും കാണാന്‍ കഴിയുക. പഠിക്കുന്ന കാലം മുതല്‍ കുട്ടികളുടെ വാശിക്ക് മുന്നില്‍ തോറ്റുപോയതുകൊണ്ടാകാം അവര്‍ മുതിര്‍ന്ന് യുവാക്കളായപ്പോഴും പിടിവാശിക്കൊരു കുറവുമില്ല. അവര്‍

  • ഉണര്‍ന്നെണീക്കാന്‍

    ഉണര്‍ന്നെണീക്കാന്‍0

    സഖറിയ മാര്‍ സേവേറിയോസ് മെത്രാപ്പോലീത്ത ദാനിയേലും മൂന്നുചെറുപ്പക്കാരും ബാബിലോണ്‍ പ്രവാസകാലത്ത് പിടിച്ചുകൊണ്ടുപോകപ്പെട്ടവരായിരുന്നു. അവരെ നാലുപേരെയും ബാബിലോണ്‍ കൊട്ടാരത്തില്‍ താമസിപ്പിച്ചിരിക്കുകയാണ്. അപ്പോള്‍ ഒരുദിവസം അവിടെ വലിയൊരു വിരുന്നു നടത്തിയിട്ട് അവരോട് പറയുന്നു, വന്നുകഴിക്കുവിന്‍. പക്ഷേ അവര്‍ അതിന് വിസമ്മതിക്കുന്നു. രാജാവ് കഴിക്കുന്ന ഭക്ഷണംകൊണ്ടും രാജാവ് കുടിക്കുന്നപാനീയംകൊണ്ടും തങ്ങള്‍ തങ്ങളെതന്നെ അശുദ്ധമാക്കുകയില്ല എന്ന് അവര്‍ ഹൃദയത്തില്‍ നിശ്ചയിച്ചുവെന്നാണ് അതേക്കുറിച്ച് ദാനിയേലിന്റെ പുസ്തകം ഒന്നാം അധ്യായത്തില്‍ പറയുന്നത്. വ്രതശുദ്ധിയുള്ള മനുഷ്യര്‍ സ്വയം സജ്ജരായിരിക്കും. സ്വയം വിട്ടുകൊടുക്കലാണ് നോഹ പഠിപ്പിക്കുന്നതെങ്കില്‍ ദാനിയേലും കൂട്ടരും

Latest

Videos

Books

  • അര്‍തോസ്‌

    അര്‍തോസ്‌0

    സ്വന്തം ലേഖകന്‍ പ്രമുഖ ഗാനരചയിതാവും എഴുത്തുകാരനുമായ ഫാ. ജോയി ചെഞ്ചേരില്‍ എംസിബിഎസിന്റെ ഏറ്റവും പുതിയ പുസ്തകമാണ് ‘അര്‍തോസ്.’ ദിവ്യകാരുണ്യസഭാംഗമായ ചെഞ്ചേരിലച്ചന്റെ പൗരോഹിത്യജൂബിലി വര്‍ഷം പുറത്തിറക്കിയ ഈ പുസ്തകത്തിന്റെ പ്രസാധകര്‍ ജീവന്‍ ബുക്‌സാണ്. പുസ്തകം പുറത്തിറങ്ങിയ ആദ്യ മാസത്തില്‍ത്തന്നെ രണ്ടു പതിപ്പുകളായിക്കഴിഞ്ഞു. നൂറ്റാണ്ടു പിന്നിട്ട സീറോ മലബാര്‍ സഭയുടെ ആരാധന ക്രമപാരമ്പര്യത്തെ, ദൈവശാസ്ത്രത്തെ, ആത്മീയതയെ, അതിന്റെ സംസ്‌കാരത്തെ, സംഗീതത്തെ ഭാവ-ഭാഷാസൗന്ദര്യത്തെ അര്‍തോസ് അടയാളപ്പെടുത്തുന്നു. ബുദ്ധിക്കതീതമായ മഹാരഹസ്യത്തെ സാധാരണക്കാര്‍ക്ക് മനസിലാകുന്ന രീതിയില്‍ ലളിതമായി, കാച്ചിക്കുറുക്കി ചോദ്യോത്തര രൂപത്തില്‍ ഇതില്‍ അവതരിപ്പിച്ചിരിക്കുന്നു.

  • ഓര്‍മ്മകള്‍ ഉപ്പിലിട്ടത്‌

    ഓര്‍മ്മകള്‍ ഉപ്പിലിട്ടത്‌0

    സ്വന്തം ലേഖകന്‍ ‘ഒട്ടുമിക്ക വീടുകളിലും ചിലതൊക്കെ ഉപ്പിലിട്ട് വയ്ക്കാറുണ്ടല്ലോ. ഭരണികളില്‍ അത് ഇങ്ങനെ കിടന്നു കിടന്നു രുചിയുടെ മറ്റൊരു രൂപാന്തരത്തിലേക്കു വഴുതിവീഴുന്നു. ഇടയ്‌ക്കൊക്കെ അതൊന്നു തുറക്കണം. മറ്റൊരിക്കലും കിട്ടാത്ത ഒരു സന്തോഷവും സംതൃപ്തിയും ആ ഉപ്പിലിട്ടതിന് തോന്നും. ഓര്‍മ്മകളും അങ്ങനെ തന്നെയെന്നു തോന്നും. ഹൃദയത്തില്‍ ഉപ്പിലിട്ടു സൂക്ഷിക്കുന്നത്.’ ഫാ. ബിബിന്‍ ഏഴുപ്ലാക്കലിന്റെ ഓര്‍മ്മകുറിപ്പാണ് ‘ഓര്‍മ്മകള്‍ ഉപ്പിലിട്ടത്’. ഓര്‍മ്മകള്‍ക്ക് എപ്പോഴും ഭംഗി കൂടുതല്‍ തന്നെയാണ്. അനുഭവിച്ച കാര്യങ്ങള്‍ എഴുതുമ്പോള്‍ ഒരു പ്രത്യേക ഭംഗിയാണ്, ആ ഒഴുക്കില്‍ നമുക്ക് കണക്ട്

  • ഷെസ്റ്റോക്കോവാ മാതാവിന്റെ  അറിയപ്പെടാത്ത അത്ഭുതങ്ങള്‍

    ഷെസ്റ്റോക്കോവാ മാതാവിന്റെ അറിയപ്പെടാത്ത അത്ഭുതങ്ങള്‍0

    ലൂര്‍ദ്, ഫാത്തിമ, ഗാഡലൂപ്പ തുടങ്ങിയ പ്രശസ്തമായ മരിയന്‍ തീര്‍ത്ഥാടനകേന്ദ്രങ്ങള്‍ മലയാളികള്‍ക്ക് സുപരിചിതമാണ്. പരിശുദ്ധ മാതാവിന്റെ പ്രത്യക്ഷീകരണങ്ങള്‍ക്കൊണ്ട് പ്രശസ്തിയിലേക്കുയര്‍ന്ന ഇവിടേക്ക് വളരെ കുറച്ചു മലയാളികള്‍മാത്രമേ പോയിട്ടുള്ളുവെങ്കിലും പുസ്തകങ്ങളിലൂടെയും മാധ്യമങ്ങളിലൂടെയും ഈ പുണ്യസ്ഥലങ്ങളോട് മാനസികമായി ഏറെ അടുപ്പമുണ്ട്. എന്നാല്‍, മലയാളികള്‍ക്ക് അത്ര പരിചിതമല്ലാത്ത പോളണ്ടിലെ ഷെസ്റ്റോക്കോവാ മാതാവിന്റെ ചരിത്ര വഴികളും അമ്മയിലൂടെ സംഭവിച്ച അത്ഭുതങ്ങളും പരിചയപ്പെടുത്തുന്ന പുസ്തകമാണ് സോഫിയാ ബുക്‌സ് പ്രസിദ്ധീകരിച്ച ‘ഷെസ്റ്റോക്കോവാ മാതാവിന്റെ അറിയപ്പെടാത്ത അത്ഭുതങ്ങള്‍.’ വിശുദ്ധ ലൂക്കാ വരച്ച ചിത്രം ഉണ്ണിയേശുവിനെ കരങ്ങളിലേന്തിയ പരിശുദ്ധ മാതാവിന്റെ ചിത്രമാണ്

  • ആത്മാവിന്റെ പ്രതിധ്വനികൾ

    ആത്മാവിന്റെ പ്രതിധ്വനികൾ0

    ഉത്തരം കിട്ടാത്ത പ്രാർത്ഥനകൾ … യാഥാർത്ഥ്യമാക്കാൻ പറ്റാത്ത ആഗ്രഹങ്ങൾ … ഫലം പുറപ്പെടുവിക്കാത്ത അധ്വാനങ്ങൾ … ആത്മീയജീവിതത്തിലും ഭൗതിക മേഖലകളിലും വഴിമുട്ടുന്നതിന്റെ പൊരുളറിയാതെ നിസ്സഹായരായിപ്പോകുന്ന അവസ്ഥ … വിശുദ്ധിയിൽ വളരാനുള്ള ഉത്കടമായ ആഗ്രഹം … സാഹചര്യങ്ങൾ സൃഷ്ടിക്കുന്ന നൊമ്പരങ്ങൾ എന്തുതന്നെയായാലും , ചില തിരിച്ചറിവുകൾക്ക് ജീവിതത്തെത്തന്നെ മാറ്റിമറിക്കാനാകും . ജീവിതത്തെ അടിമുടി മാറ്റാൻ തക്ക ശക്തമായ ആത്മീയ ബോധ്യങ്ങളും തിരിച്ചറിവുകളുമാണ് ഈ ഗ്രന്ഥത്തിന്റെ ഉള്ളടക്കം … ആത്മാവിന്റെ പ്രതിധ്വനികൾ ഹൃദയത്തിൽ അലയടിക്കുമ്പോൾ ജീവിതം പുതുതാക്കപ്പെടട്ടെ … 1993

  • പ്രലോഭനങ്ങളേ വിട

    പ്രലോഭനങ്ങളേ വിട0

    ശാലോമിന്‍റെ ജൂബിലി വേളയിൽ 25 വർഷത്തെ ചരിത്രത്തെ അടിസ്ഥാനമാക്കി ബെന്നി പുന്നത്തറ എഴുതുന്ന ആത്മകഥാപരമായ ഗ്രന്ഥം.നിങ്ങളുടെ വിശ്വാസജീവിതത്തെ ഉണർത്തുന്ന നിരവധി അനുഭവങ്ങൾ. ശാലോമിന്‍റെ സാമ്പത്തിക രഹസ്യങ്ങൾ ….പരസ്യവരുമാനങ്ങളിലാതെ, കഴിഞ്ഞ 10 വർഷവും ശാലോം ടി.വി പ്രവർത്തിച്ച വഴികൾ…..ശാലോം ഓഫീസിന്‍റെ പ്രവർത്തനരീതികളും ഓഫീസ്ശുശ്രുഷകരും. ശാലോമിനെ പിൻതാങ്ങുന്ന സാധാരണക്കാരായ വിശ്വാസികളുടെ സമർപ്പണത്തിന്‍റെ കഥകൾ

  • വി. യൗസേപ്പിതാവിനോടുള്ള..

    വി. യൗസേപ്പിതാവിനോടുള്ള..0

    പരിപൂർണമായ നിശബദ്തയിൽ ജീവിച്ചുകൊണ്ടു ലോകത്തെ വിസ്മയിപ്പിച്ച ഒരു അദ്ഭുതപ്രതിഭാസമായ വി. യൗസേപ്പിതാവിനെക്കുറിച്ചു കൂടുതലായി അറിയാനും അദ്ദേഹത്തിന്റെ മാധ്യസ്ഥ്യം അപേക്ഷിച്ചു പ്രാർഥിക്കാനും ഈ ഗ്രന്ഥം സഹായിക്കുമെ് എനിക്കുറപ്പാണ്. കർദ്ദിനാൾ ജോർജ്ജ് ആലഞ്ചേരി സീറോമലബാർസഭയുടെ മേജർ ആർച്ച് ബിഷപ്പ് വിശുദ്ധ യൗസേപ്പിതാവിനെക്കുറിച്ചുള്ള ഈ ഗ്രന്ഥം ഒരു അമൂല്യമായ നിക്ഷേപമാണ്. ജോസഫ് കളത്തിപ്പറമ്പിൽ വരാപ്പുഴ മെത്രാപ്പോലീത്ത Consecration to Saint Joseph എന്ന  പുസ്തകത്തിന്റെ മലയാള വിവർത്തനം പുറത്തിറങ്ങുു എറിയുതിൽ അതിയായ സന്തോഷമുണ്ട്. ഈ കാലഘ’ത്തിൽ, കുടുംബജീവിതത്തിലെ നിരവധിയായ പ്രശ്നങ്ങൾക്കുള്ള പരിഹാരം ഈ പുസ്തകത്തിലൂടെ

Don’t want to skip an update or a post?